• Logo

Allied Publications

Middle East & Gulf
ഇറാഖിൽ വീട്ടിൽ വളർത്തിയ സിംഹം യജമാനനെ കൊന്നു തിന്നു
Share
കുഫ: ഇറാഖിൽ വളർത്തു സിംഹം യജമാനനെ അതിക്രൂരമായി കൊന്നു ഭക്ഷിച്ചു. കുഫ സ്വദേശി 50 കാരനായ അഖിൽ ഫഖർ അൽദിൻ എന്ന ഇറാഖി പൗരനെയാണു തന്‍റെ വളർത്തു സിംഹം പൂന്തോട്ടത്തിൽ വച്ച് കൊലപ്പെടുത്തിയത്.

സിംഹക്കൂട്ടിനടുത്തെത്തിയപ്പോൾ സിംഹം ദേഹത്തേക്കു ചാടി വീണു കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കടിച്ചു പരിക്കേൽപ്പിച്ച സിംഹം, നെഞ്ചിന്‍റെ ഭാഗവും തലയും പൂർണമായും ഭക്ഷിച്ചു. ആൽ ദിന്‍റെ നിലവിളി കേട്ട അയൽക്കാരും ജോലിക്കാരും ഓടിയെത്തി.

സിംഹത്തെ പിന്നീട് വെടിവച്ച് കൊന്നു. ഒരുമാസം മുൻപാണ് സിംഹത്തെ ആൽദിൻ വാങ്ങിയത്. ഏറെ ഇണക്കമുള്ള സിംഹത്തെ തന്‍റെ മകനെ പോലെയാണ് അദ്ദേഹം വളർത്തിയിരുന്നതെന്ന് അയൽവാസികൾ പറയുന്നു.

സിംഹത്തിനു പുറമെ മറ്റ് വന്യമൃഗങ്ങളെയും ആൽദിൻ വളർത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം.
കൊല്ലം: കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തി
നോര്‍ക്ക റൂട്ട്‌സ് അദാലത്ത് ശനിയാഴ്ച.
കോട്ടയം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ
കേളി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന്; സംഘാടക സമിതി രൂപീകരിച്ചു.
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന് ന
നിമിഷപ്രിയയുടെ മോചനം; ചെയ്യാൻ കഴിയുന്നതിനു പരിധിയുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ ചെ
കുവൈറ്റ് പൗരന്മാർക്ക് വീസ നടപടികൾ എളുപ്പത്തിലാക്കി ഇന്ത്യ.
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാർക്ക് ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്, കോൺഫറൻസ് മുതലായ ആവശ്യങ്ങൾക്കായി ഇന്ത്യയില