• Logo

Allied Publications

Europe
ഡബ്ലിനിൽ പിതൃവേദി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്‍റ് ജൂൺ ഏഴിന്
Share
ഡബ്ലിൻ: എസ്എംസിസി ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ "Dad's Goal 2025' അഞ്ചാമത് ഫുട്ബോൾ ടൂർണമെന്‍റ് ജൂൺ ഏഴിന് നടക്കും. ഡബ്ലിൻ ഫീനിക്സ് പാർക്ക്‌ ഫുട്ബോൾ ഗ്രൗണ്ടിൽ രാവിലെ ഒന്പത് മുതലാണ് മത്സരം.

ഈ വർഷം മുതൽ ആദ്യമായി യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് "ജൂണിയർ ഫുട്‍ബോൾ ടൂർണമെന്‍റും(പ്രായം 1625) ഇതേദിവസം നടത്തും. ഓരോ കുർബാന സെന്‍ററിൽ നിന്നും മത്സരത്തിൽ പങ്കെടുക്കാൻ ഒരു ടീമിന് രജിസ്റ്റർ ചെയ്യാം.

ടീമിൽ കളിക്കുന്നവർ എല്ലാവരും അതാത് മാസ് സെന്‍ററിലെ അംഗങ്ങൾ ആയിരിക്കണം. യൂത്ത് ടൂർണമെന്‍റിൽ ആറ് ടീമുകൾ എങ്കിലും രജിസ്റ്റർ ചെയ്‌താൽ മാത്രമേ മത്സരം ഉണ്ടാവുകയുള്ളൂ.

മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിക്കും. ഡാഡ്സ് ഫുട്ബോൾ ടീമിന് 100 യൂറോയും യൂത്ത് ഫുട്ബോൾ ടീമിന് 50 യൂറോയും ആണ് രജിസ്ട്രേഷൻ ഫീസ്.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.