• Logo

Allied Publications

Europe
വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ അഭിവാദ്യം ചെയ്ത് മാർപാപ്പ
Share
വത്തിക്കാൻ സിറ്റി: വത്തിക്കാൻ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ഓശാനയുടെ തിരുക്കർമങ്ങൾക്കുശേഷം ഫ്രാൻസിസ് മാർപാപ്പ അപ്രതീക്ഷിതമായി ചത്വരത്തിലെത്തി വിശ്വാസികളെ അഭിവാദ്യം ചെയ്തു.

കർദിനാൾ ലിയണാർദോ സാന്ദ്രിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങൾ അവസാനിക്കാറായപ്പോഴാണു ചക്രക്കസേരയിൽ മാർപാപ്പയെത്തിയത്.

ഓശാന തിരുനാളിന്‍റെ ആശംസകളും വിശുദ്ധ വാരത്തിന്‍റെ ആശംസകളും നേർന്നശേഷം വിശ്വാസികൾക്കിടയിലൂടെ നീങ്ങി മാർപാപ്പ ആശീർവാദം നൽകി. നിറഞ്ഞ കരഘോഷത്തോടെയാണ് വിശ്വാസികൾ മാർപാപ്പയെ എതിരേറ്റത്.

വിശ്വാസികളെ അഭിവാദ്യം ചെയ്തശേഷം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു പോയ മാർപാപ്പ അവിടെ ഏതാനും സമയം പ്രാർഥിച്ചശേഷം വസതിയിലേക്കു മടങ്ങി. തിരുക്കർമങ്ങളിൽ 36 കർദിനാൾമാരും 30 മെത്രാന്മാരും 300 വൈദികരും സഹകാർമികരായിരുന്നു.

ആശീർവദിച്ച് വിശ്വാസികൾക്കു നൽകുന്നതിനായി രണ്ടുലക്ഷം ഒലിവുശാഖകൾ ഇറ്റലിയിലെ 20 ഭരണപ്രദേശങ്ങളിൽ ഒന്നായ ലാസിയൊയിലെ സംഘടനയായ ‘ലെ ചിത്താ ദെല്ലോലിയൊ ദെൽ ലാസിയ’യാണ് എത്തിച്ചത്.

വിശുദ്ധ വാരത്തിനു മുന്നോടിയായി മാർപാപ്പ ശനിയാഴ്ച റോമിലെ പരിശുദ്ധ കന്യാമറി യത്തിന്‍റെ വലിയ പള്ളി സന്ദർശിച്ച് ‘റോമിന്‍റെ സംരക്ഷകയായ മറിയ’ത്തിന്‍റെ ചിത്രത്തിനു മുന്പിൽ പ്രാർഥിച്ചിരുന്നു.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.