• Logo

Allied Publications

Europe
ബ്ലാക്ക്റോക്ക് ദേവാലയത്തിൽ വിശുദ്ധ വാര തിരുക്കർമങ്ങൾ
Share
ഡബ്ലിൻ: വിശുദ്ധ വാര തിരുക്കർമങ്ങൾക്കായി ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏഞ്ചൽസ് ദേവാലയം ഒരുങ്ങി. ഏപ്രിൽ 13ന് ഓശാന ഞായർ തിരുക്കർമങ്ങൾ വൈകുന്നേരം അഞ്ചിന് നടക്കും. വികാരി ഫാ ബൈജു ഡേവിസ് കണ്ണമ്പിള്ളി ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും

17ന് പെസഹാ വ്യാഴാഴ്ച തിരുക്കർമങ്ങൾ രാവിലെ 10ന് ആരംഭിക്കും. ഫാ. വിനു കാർമികത്വം വഹിക്കും. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ രാവിലെ 7.30ന് ഫാ. പ്രിയേഷ് പുതുശേരിയുടെ കാർമികത്വത്തിൽ നടക്കും.

ഉയർപ്പ് ഞായർ തിരുക്കർമങ്ങൾ 19ന് രാത്രി 11.30ന് ആരംഭിക്കും. വികാരി ഫാ. ബൈജു ഡേവിസ് കണ്ണമ്പിള്ളി കാർമികത്വം വഹിക്കും.

ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റിമാരായ സന്തോഷ് ജോൺ, മെൽബിൻ സ്കറിയ, സെക്രട്ടറിമാരായ റോഹൻ റോയ്, സിനു മാത്യു എന്നിവർ അറിയിച്ചു.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.