• Logo

Allied Publications

Europe
ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ചാൾസ് രാജാവും കമീല രാജ്ഞിയും
Share
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടനിലെ ചാൾസ് രാജാവും കമീല രാജ്ഞിയും. വിവാഹവാർഷിക ദിനമായ ഏപ്രിൽ ഒന്പതിനാണ് ഇരുവരും വത്തിക്കാനിലെത്തി മാർപാപ്പയെ കണ്ടത്.

കൂടിക്കാഴ്ചയ്ക്കിടെ മാര്‍പാപ്പ ഇരുവര്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നു. മാര്‍പാപ്പ വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാജദമ്പതികള്‍ ആശംസിച്ചെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തേ ചാള്‍സും കാമിലയും മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍പാപ്പ വിശ്രമത്തിലായിരുന്നതിനാല്‍ കൂടിക്കാഴ്ച നീട്ടിവയ്ക്കുകയായിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള ചാള്‍സിന്‍റെ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. 2017ലും 2019ലും ചാള്‍സ് മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.