• Logo

Allied Publications

Europe
ജര്‍മനിയിൽ വൻ ശമ്പള വർധന; ഒപ്പം ഷിഫ്റ്റ് ബോണസും അവധിയും
Share
ബെര്‍ലിന്‍: മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ജര്‍മനിയിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കം അവസാനിച്ചു. പുതിയ കരാർ അനുസരിച്ച് രണ്ട് ഘട്ടങ്ങളായാണ് ശമ്പള വർധനവ് നടപ്പിലാക്കുക.

ഏപ്രിൽ ഒന്ന് മുതൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം മൂന്ന് ശതമാനം വർധിക്കും. പ്രതിമാസം കുറഞ്ഞത് 110 യൂറോയുടെ വർധനവാണിത്. 2026 മേയ് ഒന്ന് മുതൽ 2.8 ശതമാനം വർധനവ് കൂടി നിശ്ചയിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി 2.6 ദശലക്ഷം ജീവനക്കാര്‍ക്കാണ് പുതിയ കരാർ ബാധകമാകുക. പുതിയ കരാറനുസരിച്ച് ശമ്പള വർധനവിനൊപ്പം, മികച്ച ഷിഫ്റ്റ് അലവൻസുകളും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉൾപ്പെടും.

മുനിസിപ്പൽ ആശുപത്രികളിലെ ജീവനക്കാർക്ക് പ്രത്യേക വ്യവസ്ഥകൾ ബാധകമാണ്. ആശുപത്രി ജീവനക്കാർക്ക് ജോലി സമയം സ്വമേധയാ, താത്കാലികമായി ആഴ്ചയിൽ 42 മണിക്കൂർ വരെ പരിഷ്കരിക്കാൻ കഴിയും.

2027 മുതൽ ജീവനക്കാർക്ക് ഒരു അധിക അവധിദിനം കൂടി ലഭിക്കും. തൊളിലാഴികൾക്ക് അവരുടെ 13ാം മാസത്തെ ശമ്പളത്തിന്‍റെ ഒരു ഭാഗം മൂന്ന് അധിക അവധി ദിവസമാക്കി മാറ്റാൻ കഴിയും.

ഫെഡറല്‍ മിനിസ്ട്രി ഓഫ് ദ ഇന്‍റീരിയറും അസോസിയേഷന്‍ ഓഫ് മുനിസിപ്പല്‍ എംപ്ലോയേഴ്സ് അസോസിയേഷനുകളും(വികെഎ) തൊഴിലുടമകളും വെര്‍ഡി യൂണിയനും ഡിബിബി സിവില്‍ സര്‍വീസ് അസോസിയേഷനുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.

പൊതുമേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ മികച്ചതാക്കാനുളള തീരുമാനങ്ങളാണ് ഇതെന്ന് ഫെഡറല്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പറഞ്ഞു.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.