• Logo

Allied Publications

Europe
ബല്‍ജിയത്ത് രാജ്യവ്യാപക പണിമുടക്ക്
Share
ബ്രസല്‍സ്: ആസൂത്രിത ചെലവുചുരുക്കല്‍ നടപടികള്‍ക്കെതിരേ ബല്‍ജിയത്ത് നടന്ന രാജ്യവ്യാപക പണിമുടക്കില്‍ മേഖലകളെല്ലാം നിശ്ചലമായി. പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത പരിഷ്കാരങ്ങളാണ് ബല്‍ജിയം സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.

ഇതിനെതിരായി രാജ്യത്തുടനീളം വലിയ സമരമാണ് ന‌ടക്കുന്നത്. കടകള്‍ അടഞ്ഞുകിടന്നു. ട്രെയിനുകള്‍ നിശ്ചലമായി. സ്കൂളുകള്‍, മാലിന്യ ശേഖരണം, ചില്ലറ വ്യാപാരം, വിമാനത്താവളങ്ങള്‍ എന്നിവയെയും പണിമുടക്ക് കാര്യമായി ബാധിച്ചു.

പുതിയ വലതുപക്ഷ സര്‍ക്കാരിനെതിരേയാണ് പ്രതിഷേധം. ബല്‍ജിയത്തിലെ തൊഴിലില്ലായ്മ 1970കള്‍ക്ക് ശേഷം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.

വിദഗ്ധ തൊഴിലാളികളുടെ കുറവ് വളര്‍ച്ചയെ ഞെരുക്കുന്നതാണെന്ന് തൊഴിലുടമകളുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.