• Logo

Allied Publications

Middle East & Gulf
ഹജ്ജ്: ഉയർന്ന വിമാന യാത്രാനിരക്കിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
Share
ന്യൂഡൽഹി: വിമാന യാത്രാനിരക്ക് നയപരമായ വിഷയമാണെന്നു ചൂണ്ടിക്കാട്ടി ഉയർന്ന വിമാനത്തുകയ്ക്കെതിരായ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കോഴിക്കോട് കരിപ്പുർ വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവർക്ക് ഉയർന്ന വിമാനനിരക്ക് നൽകേണ്ടിവരുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടാൻ വിസമ്മതിച്ചത്.

വിമാന യാത്രാനിരക്കിൽ ഇടപെട്ടാൽ ഗുണത്തേക്കാൾ ഹജ്ജ് തീർഥാടനത്തിൽ വിപരീതഫലമുണ്ടാകുമെന്ന് മേൽക്കോടതി വ്യക്തമാക്കി. എന്നാൽ കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രയ്ക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതിന്‍റെ കാരണം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവർക്ക് 40,000 രൂപ അധികം നൽകേണ്ടിവരുന്നുണ്ടെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന മതവിശ്വാസികൾക്കു ഉയർന്ന ചെലവ് താങ്ങാൻ കഴിയില്ലെന്നും ഹർജിക്കാർ വാദിച്ചു.

എന്നാൽ വിമാനനിരക്കിനു പിന്നിൽ പല ഘടകങ്ങളുണ്ടെന്നും നിരക്ക് കുറയ്ക്കാൻ നിർദേശിച്ചാൽ ചിലപ്പോൾ വിമാന കന്പനികൾ സർവീസ് നടത്താതിരിക്കുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും വ്യക്തമാക്കി ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

ചിന്നമ്മ ജേക്കബ് കാവാലം അന്തരിച്ചു.
ചങ്ങനാശേരി: കാവാലം പുതുപ്പറമ്പ് പരേതനായ ചാണ്ടി ജേക്കബിന്‍റെ (യു.എം.എസ്.
കേളി കുടുംബ സുരക്ഷാ പദ്ധതി; വിശദീകരണ യോഗം സംഘടിപ്പിച്ചു.
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ജനകീയ പദ്ധതിയായ "കേളി കുടുംബ സുരക്ഷാ' പദ്ധതിയുടെ ഭാഗമായി ബത്ഹ ഏരിയ കമ്മിറ്റിയു
കേരള സോഷ്യൽ സെന്‍റർ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു.
അബുദാബി: കെഎസ്‌സി ബാലവേദിയും ശക്തി ബാലസംഘവും മലയാളം മിഷൻ കൂട്ടുകാരും ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു
ഹജ്ജ്: ഉയർന്ന വിമാന യാത്രാനിരക്കിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.
ന്യൂഡൽഹി: വിമാന യാത്രാനിരക്ക് നയപരമായ വിഷയമാണെന്നു ചൂണ്ടിക്കാട്ടി ഉയർന്ന വി
വീസ തട്ടിപ്പ്; നാല് മലയാളികൾക്ക് തുണയായി കേളി.
റിയാദ്: എറണാകുളം സ്വദേശിയായ വീസ ഏജന്‍റിന്‍റെ ചതിയിൽ പെട്ട് റിയാദിൽ എത്തിയ നാല് മലയാളികൾ കഴിഞ്ഞദിവസം സഹായത്തിനായ