• Logo

Allied Publications

Americas
മൻഹാറ്റൻ ടോൾ പ്രോഗ്രാം; വൈറ്റ് ഹൗസിൽ ട്രംപും ഹോച്ചുളും ചർച്ച നടത്തി
Share
ന്യൂയോർക്ക്: കൺജഷൻ പ്രൈസിംഗ് എന്നറിയപ്പെടുന്ന വിവാദമായ മൻഹാറ്റൻ ടോൾ പ്രോഗ്രാമിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ഒരു മണിക്കൂറിലധികം ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളുമായി കൂടിക്കാഴ്ച നടത്തി.

ഓവൽ ഓഫിസ് മീറ്റിംഗിനിടെ ഡെമോക്രാറ്റിക് ഗവർണർ പ്രസിഡന്‍റുമായി കുടിയേറ്റ, ഊർജ നയങ്ങളെക്കുറിച്ച് സംസാരിച്ചതായി ഗവർണറുടെ വക്താവ് ശനിയാഴ്ച സ്ഥിരീകരിച്ചു.

ഈ ആഴ്ച യുഎസ് ഗതാഗത വകുപ്പ് വഴി ടോൾ പ്രോഗ്രാമിന്‍റെ ഫെഡറൽ അംഗീകാരം റദ്ദാക്കാൻ ട്രംപ് നീങ്ങിയതിനെ തുടർന്നായിരുന്നു ചർച്ച. ടോൾ പ്രോഗ്രാം സംരക്ഷിക്കാൻ ഹോച്ചുൾ ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട് .

ഒന്പത് ഡോളർ ടോളുകൾ നിലനിർത്തുന്നതിനായി ന്യൂയോർക്ക് ട്രാൻസിറ്റ് ഉദ്യോഗസ്ഥർ ഈ ആഴ്ച ട്രംപിന്‍റെ നടപടിക്കെതിരെ നിയമപരമായ കേസ് ഫയൽ ചെയ്യും.

ഹോളിവുഡ് നടൻ ജീൻ ഹാക്മാനും ഭാര്യയും മരിച്ചനിലയിൽ.
ന്യൂമെക്സിക്കോ: രണ്ടു തവണ ഓസ്കർ പുരസ്കാരം നേടിയ ഹോളിവുഡ് നടൻ ജീൻ ഹാക്മാനെയും(95) പിയാനിസ്റ്റായ ഭാര്യ ബെറ്റ്സി അരക്കാവയ
ജിനു പുന്നച്ചേരിൽ പുതിയ കെസിഎസ് ലജിസ്‌ലേറ്റീവ് ബോർഡ് ചെയർമാൻ.
ഷിക്കാഗോ: കെസിഎസ് ഷിക്കാഗോയുടെ പുതിയ ലജിസ്‌ലേറ്റീവ് ബോർഡ് ചെയർമാനായി ജിനു പുന്നച്ചേരിലിന് ഐകകണ്ഠ്യേന തെരഞ്ഞെടുത്ത
റവ. സാജു സക്കറിയയുടെ മാതാവ് കുഞ്ഞമ്മ സക്കറിയ അന്തരിച്ചു.
ഐരൂർ: കുഞ്ഞമ്മ സക്കറിയ (98 തുണ്ടിയിൽ ഹൗസ്) ഐരൂരിൽ അന്തരിച്ചു.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാക്കാൻ ട്രംപ് ഭരണകൂടം.
വാഷിംഗ്ടൺ ഡിസി: 14 വയസിനുമേൽ പ്രായമുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ രജിസ്റ്റർ ചെയ്യാനും വിരലടയാളം നൽകാനും ഡോണൾ
കേരള അസോസിയേഷൻ ഓഫ് ഡാളസ്‌ മാർച്ച് എട്ടിന് വനിതാ സംവാദം സംഘടിപ്പിക്കുന്നു.
ഡാളസ്: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഡാളസിൽ വനിതാ സംവാദം സംഘടിപ്പിക്കുന്നു.