• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന് പുതിയ ഭാരവാഹികൾ
Share
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്‍റെ 2025 26 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അജയൻ പി.പി (കൺവീനർ), ജഗദീഷ്.കെ (കോ കൺവീനർ), സുനിത്ത്.ടി.കെ (ഖജാൻജി) എന്നിവരോടൊപ്പം വിവിധ ഉപവിഭാഗങ്ങളുടെ സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു.

റിയാസ് അമ്പലവൻ (സാമൂഹ്യ ക്ഷേമം), ബിബിൻ ദാസ് (കായിക വിഭാഗം), റോഫിൻ കെ. ജോൺ (ബാല വിഭാഗം/ശാസ്ത്ര സാങ്കേതിക വിഭാഗം), ശ്രീജ രമേഷ് (വനിതാ വിഭാഗം), അഞ്ജലി ബിജു (സാഹിത്യ വിഭാഗം), മുജീബ് മജീദ് (കലാവിഭാഗം) എന്നിവരാണ് മറ്റുഭാരവാഹികൾ.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ ചേർന്ന കേരള വിഭാഗം അംഗങ്ങളുടെ പൊതുയോഗമാണ് ഐക്യകണ്ഠേന ഭാരവാഹികളെ തെരഞ്ഞെടുത്തത്. രണ്ട് വർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.

ഒമാനിൽ വിവിധ ഭാഷകളിൽ പ്രവർത്തിക്കുന്ന ക്ലബുകളിൽ മാതൃകാപരമായ പ്രവർത്തന ശൈലി പിന്തുടരുന്ന ക്ലബാണ് ഐഎസ്‌സി കേരള വിഭാഗം. ഇത് കൂടാതെ ഒമാനിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.

മിലിറ്ററി മതിൽ ചാടി കടന്ന യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴ‌യ്ക്ക്.
റിയാദ്: വഴി തെറ്റി അവശനായി മിലിട്ടറി മതിൽ ചാടി കടന്ന യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴ‌യ്ക്ക്.
കർദിനാൾ മാർ ജോർജ് കൂവക്കാട്ടിനെ സന്ദർശിച്ച് എം.എ. യൂസഫലി.
റോം: മാർപാപ്പയുടെ ഔദ്യോഗിക ഉപദേശ സംഘാംഗമായ കർദിനൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ കുവൈറ്റ് ദേശീയ ദിനവും, വിമോചന ദിനവും ആഘോഷിച്ചു.
ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിക്ക് പുതിയ നേതൃത്വം.
അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി സോണൽ കമ്മിറ്റിക്ക് പുതുനേതൃത്വം നിലവിൽ വന്നു.
ഈസക്കയുടെ ജീവിതം പുസ്തകമാകുന്നു.
ദോഹ: ജനസേവനത്തിന്‍റെ മായാത്ത മുദ്രകള്‍ ബാക്കിയാക്കി ഈ ലോകത്തോട് വിടപറഞ്ഞ കെ.