• Logo

Allied Publications

Europe
ജർമൻ സംഗീത ബാൻഡ് കേരളത്തിലേക്ക്
Share
തിരുവനന്തപുരം: ജർമൻ സാഹിത്യ ഇതിഹാസം ഗൊയ്ഥെയുടെ ജന്മനാടായ വെയ്മറിൽനിന്നുള്ള പ്രശസ്ത സംഗീതബാൻഡായ ദി പ്ലേ ഫോർഡ്സ് കേരളത്തിലെത്തുന്നു. ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രത്തിന്‍റെ ക്ഷണപ്രകാരമെത്തുന്ന ദി പ്ലേഫോർഡ്സ് തിരുവനന്തപുരത്തും കൊച്ചിയിലും സംഗീതപരിപാടി അവതരിപ്പിക്കും.

തിങ്കളാഴ്ച തിരുവനന്തപുരത്തും 27ന് കൊച്ചിയിലുമാണ് പരിപാടി അരങ്ങേറുക. 17 മുതൽ 19 വരെ നൂറ്റാണ്ടുകളിലുള്ള ജർമൻ ഗാനങ്ങളാണ് അവതരിപ്പിക്കുക. വിവിധ വാദ്യോപകരണങ്ങളുടെ അകന്പടിയോടെയായിരിക്കും ഗാനാവതരണം.

ജോണ്‍, ഹെൻറി പ്ലേഫോർഡ് എന്നിവരുടെ ‘ദി ഇംഗ്ലീഷ് ഡാൻസിംഗ് മാസ്റ്ററിൽ’നിന്ന് പ്രചോദനമുൾക്കൊണ്ട അഞ്ചംഗ സംഘമാണ് പ്ലേഫോർഡ്സിനു പിന്നിൽ. ബ്യോർണ്‍ വെർണർ (വോക്കൽസ്), ആനെഗ്രറ്റ് ഫിഷർ (റെക്കോർഡർ), എറിക് വാർക്കന്തിൻ (ല്യൂട്ട്), ബെഞ്ചമിൻ ഡ്രെസ്ലർ (വയല ഡ ഗാംബ), നോറ തീലെ (പെർക്കുഷൻ) എന്നിവരാണ് ബാൻഡംഗങ്ങൾ.

2001ൽ വെയ്മറിലാണ് ദി പ്ലേഫോർഡ്സ് രൂപീകൃതമായത്. പാരന്പര്യലൂന്നിയുള്ള ചരിത്രപരമായ സംഗീതശൈലികളെ സമകാലികരീതികളുമായി കൂട്ടിയിണക്കിയുള്ള ഇവരുടെ അവതരണം ലോകമെന്പാടും പേരു കേട്ടതാണ്.

ജർമനിക്കു പുറമേ നെതർലൻഡ്സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും പ്ലേഫോർഡ്സ് സംഗീതപരിപാടി അവതരിപ്പിക്കാറുണ്ട്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ജയചന്ദ്രന് അനുസ്മരണമായി സംഗീത സായാഹ്നം ബ്രിസ്റ്റളിൽ.
ബ്രിസ്റ്റൾ: യുകെയിലെ പുതിയ സംഗീത കൂട്ടായ്മയായ എലെഗന്‍റ് മ്യൂസിക് ബീറ്റ്സിന്‍റെ ആഭിമുഖ്യത്തിൽ ഗായകൻ പി.
സെലൻസ്കിയും യുഎസ് പ്രതിനിധിയും കൂടിക്കാഴ്ച നടത്തും.
ബെര്‍ലിന്‍: യുദ്ധം അവസാനിപ്പിക്കാനുള്ള വൈറ്റ് ഹൗസിന്‍റെ ശ്രമങ്ങൾക്കിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യുക്രെയ്നി
ദ തേര്‍ഡ് ഫേസ്: മലയാളികളുടെ ജര്‍മന്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു.
വിയന്ന: ഓസ്ട്രിയയില്‍ ജനിച്ച് വളര്‍ന്ന മലയാളിയായ കെവിന്‍ തലിയത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ദ തേര്‍ഡ് ഫേസ് എന
യുക്മ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ശനിയാഴ്ച ബർമിംഗ്ഹാമിൽ.
ബർമിംഗ്ഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒന്പതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള
ജർമൻ സംഗീത ബാൻഡ് കേരളത്തിലേക്ക്.
തിരുവനന്തപുരം: ജർമൻ സാഹിത്യ ഇതിഹാസം ഗൊയ്ഥെയുടെ ജന്മനാടായ വെയ്മറിൽനിന്നു