• Logo

Allied Publications

Europe
യൂറോപ്പിൽ അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിൽ: ജെ.ഡി. വാൻസ്
Share
ബെർലിൻ: യൂറോപ്പിൽ അഭിപ്രായ സ്വാതന്ത്ര്യം കുറയുകയാണെന്നും കൂട്ട കുടിയേറ്റമാണ് ഭൂഖണ്ഡത്തിന് ഏറ്റവും വലിയ വെല്ലുവിളിയെന്നും യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് പറഞ്ഞു. മ്യൂണിക്കിൽ നടന്ന സുരക്ഷാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തീവ്ര വലതുപക്ഷവുമായി സഹകരിക്കുന്നതിനുള്ള ചെറുത്തുനിൽപ്പ് ഉപേക്ഷിക്കണമെന്ന് ജർമനിയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു. തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയുമായി സഹകരിക്കരുതെന്ന നിലപാട് ജർമനിയിലെ മറ്റ് പാർട്ടികൾ സ്വീകരിച്ചിട്ടുണ്ട്.

ഈ നിലപാട് ശരിയല്ലെന്ന് വാൻസ് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ എഎഫ്ഡിയുടെ സ്ഥാനാർഥിയായ ആലീസ് വീഡലുമായി വാൻസ് കൂടിക്കാഴ്ച നടത്തി.‌ അതേസമയം, യൂറോപ്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള വാൻസിന്‍റെ പരാമർശങ്ങളെ ജർമൻ പ്രതിരോധ മന്ത്രി വിമർശിച്ചു.

യൂറോപ്പിനുള്ളിലെ ജനാധിപത്യത്തിന്‍റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും അഭാവത്തെക്കുറിച്ചുള്ള വാൻസിന്‍റെ പരാമർശം ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് തള്ളി.

ജർമനിയിൽ ഗതാഗത പണിമുടക്ക് തുടങ്ങി.
ബെര്‍ലിന്‍: ജർമനിയിൽ ജനജീവിതം ദുരിതത്തിലാക്കി ഗതാഗത പണിമുടക്ക്.
ജർമനിയിൽ റെയില്‍ പ്ലാന്‍റ് നിര്‍ത്തി പ്രതിരോധ ടാങ്കുകള്‍ നിര്‍മിക്കാൻ നീക്കം.
ബെര്‍ലിന്‍: പ്രതിരോധ കരാറിന് കീഴിൽ ടാങ്കുകൾ നിർമിക്കാൻ ജർമനി തീരുമാനിച്ചു.
തെരഞ്ഞെടുപ്പ്: ജർമനിയിൽ മുതിർന്ന പൗരന്മാരെ ആകർഷിക്കാൻ സൗജന്യ ബിയർ.
ബെര്‍ലിന്‍: ജർമനിയിലെ ഡ്യൂയിസ്ബുര്‍ഗ് നഗരത്തിൽ മുതിർന്ന പൗരന്മാരെ വോട്ടെടുപ്പിലേക്ക് ആകർഷിക്കാൻ വ്യത്യസ്തമായ പദ്ധ
മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി.
വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ
ജര്‍മനിയുടെ കയറ്റുമതിയില്‍ തിരിച്ചടി.
ബെര്‍ലിന്‍: എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും യുഎസുമായി കച്ചവട കരാര്‍ ഉണ്ടങ്കിലും ഏറ്റവും വലിയ വ്യാപാര മിച്ചമുള