• Logo

Allied Publications

Europe
നാലായിരത്തോളം ജോലികൾ കുറയ്ക്കാനൊരുങ്ങി കൊമേഴ്സ് ബാങ്ക്
Share
ബെര്‍ലിന്‍: ഇറ്റലിയിലെ യൂണിക്രെഡിറ്റിന്‍റെ ഏറ്റെടുക്കല്‍ ബിഡ് സാധ്യതകള്‍ക്കിടയില്‍ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി കൊമേഴ്സ് ബാങ്ക് ജർമനിയിൽ നാലായിരത്തോളം ജോലികൾ കുറയ്ക്കുന്നു.

പുതിയ പരിഷ്കരണങ്ങളുടെയും ചെലവു ചുരുക്കലിന്‍റെയും ഭാഗമായാണ് നടപടിയെന്നാണ് സൂചന. കൂടുതല്‍ കടുത്ത തൊഴില്‍ വെട്ടിക്കുറയ്ക്കലിന് ഇത് കാരണമാകുമെന്നും ജർമനിയില്‍ അവശേഷിക്കുന്ന ഏതാനും വലിയ വാണിജ്യ ബാങ്കുകളില്‍ ഒന്നായ കൊമേഴ്സ് ബാങ്ക് അറിയിച്ചു.

2028നകം ആയിരിക്കും നടപടി. ഇറ്റാലിയന്‍ ബാങ്കിംഗ് ഗ്രൂപ്പായ യൂണിക്രെഡിറ്റിന്റെ ടൈഅപ്പ് അഡ്വാന്‍സുകള്‍ തടയാനുള്ള ശ്രമങ്ങളില്‍ ജർമനിയിലെ കൊമേഴ്സ് ബാങ്ക് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് പദ്ധതി.

രണ്ട് ബാങ്കുകളും ചേര്‍ന്നാല്‍ ഏകദേശം 3,000 മുതല്‍ 4,000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 42,000 ജീവനക്കാരുനുള്ള ജർമനിയിലെ രണ്ടാമത്തെ വലിയ ബാങ്കാണ് കൊമേഴ്സ് ബാങ്ക്.

ജർമനിയിൽ ഗതാഗത പണിമുടക്ക് തുടങ്ങി.
ബെര്‍ലിന്‍: ജർമനിയിൽ ജനജീവിതം ദുരിതത്തിലാക്കി ഗതാഗത പണിമുടക്ക്.
ജർമനിയിൽ റെയില്‍ പ്ലാന്‍റ് നിര്‍ത്തി പ്രതിരോധ ടാങ്കുകള്‍ നിര്‍മിക്കാൻ നീക്കം.
ബെര്‍ലിന്‍: പ്രതിരോധ കരാറിന് കീഴിൽ ടാങ്കുകൾ നിർമിക്കാൻ ജർമനി തീരുമാനിച്ചു.
തെരഞ്ഞെടുപ്പ്: ജർമനിയിൽ മുതിർന്ന പൗരന്മാരെ ആകർഷിക്കാൻ സൗജന്യ ബിയർ.
ബെര്‍ലിന്‍: ജർമനിയിലെ ഡ്യൂയിസ്ബുര്‍ഗ് നഗരത്തിൽ മുതിർന്ന പൗരന്മാരെ വോട്ടെടുപ്പിലേക്ക് ആകർഷിക്കാൻ വ്യത്യസ്തമായ പദ്ധ
മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി.
വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ
ജര്‍മനിയുടെ കയറ്റുമതിയില്‍ തിരിച്ചടി.
ബെര്‍ലിന്‍: എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും യുഎസുമായി കച്ചവട കരാര്‍ ഉണ്ടങ്കിലും ഏറ്റവും വലിയ വ്യാപാര മിച്ചമുള