• Logo

Allied Publications

Europe
ബ്രിട്ടീഷ് യുവതിയുടെ കൊലപാതകം: ഗോവൻ സ്വദേശി കുറ്റക്കാരൻ
Share
പനാജി: ഗോവയില്‍ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി. ഗോവന്‍ സ്വദേശിയായ ഭഗത്തിന്‍റെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.

പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നോര്‍ത്ത് ഗോവയിലെ കോള്‍വാലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതിയില്‍ ഹാജരായി.

2017 മാര്‍ച്ച് 14നാണ് കേസിനാസ്പദ്മായസംഭവം. ഗോവയിലെത്തിയ ബ്രിട്ടീഷ് യുവതിയുമായി ഭഗത്തുമായി സംഹൃദത്തിലായിരുന്നു. സംഭവദിവസം യുവതിയെ കാനക്കോണ ഗ്രാമത്തിലെ വനമേഖലയില്‍ എത്തിച്ച് പ്രതി ബലാത്സംഗം ചെയ്യുകയും കല്ലിനിടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

കോടതി വിധി കേള്‍ക്കാന്‍ യുവതിയുടെ അമ്മ ഗോവയിലെത്തിയിരുന്നു.

ജർമനിയിൽ ഗതാഗത പണിമുടക്ക് തുടങ്ങി.
ബെര്‍ലിന്‍: ജർമനിയിൽ ജനജീവിതം ദുരിതത്തിലാക്കി ഗതാഗത പണിമുടക്ക്.
ജർമനിയിൽ റെയില്‍ പ്ലാന്‍റ് നിര്‍ത്തി പ്രതിരോധ ടാങ്കുകള്‍ നിര്‍മിക്കാൻ നീക്കം.
ബെര്‍ലിന്‍: പ്രതിരോധ കരാറിന് കീഴിൽ ടാങ്കുകൾ നിർമിക്കാൻ ജർമനി തീരുമാനിച്ചു.
തെരഞ്ഞെടുപ്പ്: ജർമനിയിൽ മുതിർന്ന പൗരന്മാരെ ആകർഷിക്കാൻ സൗജന്യ ബിയർ.
ബെര്‍ലിന്‍: ജർമനിയിലെ ഡ്യൂയിസ്ബുര്‍ഗ് നഗരത്തിൽ മുതിർന്ന പൗരന്മാരെ വോട്ടെടുപ്പിലേക്ക് ആകർഷിക്കാൻ വ്യത്യസ്തമായ പദ്ധ
മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി.
വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ
ജര്‍മനിയുടെ കയറ്റുമതിയില്‍ തിരിച്ചടി.
ബെര്‍ലിന്‍: എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും യുഎസുമായി കച്ചവട കരാര്‍ ഉണ്ടങ്കിലും ഏറ്റവും വലിയ വ്യാപാര മിച്ചമുള