• Logo

Allied Publications

Americas
യുഎസിൽ വീണ്ടും വിമാനാപകടം; പത്തുപേർ മരിച്ചു
Share
വാഷിംഗ്ടൺ: അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ അമേരിക്കയുടെ ബെറിംഗ് എയർ കമ്യൂട്ടർ വിമാനം തകർന്നു വീണനിലയിൽ കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽനിന്നാണ് വിമാനം കണ്ടെത്തിയത്.

വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. പൈലറ്റും ഒൻപതു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റിൽനിന്നു നോമിലേക്കുള്ള യാത്രാമധ്യേയാണു വിമാനം കാണാതായത്.

നോമിന് ഏകദേശം 12 മൈൽ അകലെയും 30 മൈൽ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം. അപകടകാരണം വ്യക്തമല്ല. പ്രദേശത്ത് മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുണ്ട്. എട്ട് ദിവസത്തിനിടെ യുഎസിൽ സംഭവിക്കുന്ന മൂന്നാമത്തെ വലിയ വിമാനദുരന്തമാണിത്.

ജനുവരി 29ന് വാഷിംഗ്ടണിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചിരുന്നു. ജനുവരി 31ന് ഫിലാഡൽഫിയയിൽ വിമാനം തകർന്നുവീണ് ഏഴു പേർ മരിച്ചു.

സെവി ജോസിന്‍റെ പിതാവ് അന്തരിച്ചു.
ഡബ്ലിൻ: സ്‌വേർഡ്സിലെ സെവി ജോസിന്‍റെ പിതാവ് ജോസ് കണിയംപറമ്പിൽ അന്തരിച്ചു.
അരിസോണയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചു; രണ്ടു മരണം.
അരിസോണ: ദക്ഷിണ അരിസോണയിൽ വിമാനത്താവളത്തിന് സമീപം ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു
ഫിലാഡൽഫിയയിൽ അന്തരിച്ച റെയ്ച്ചലമ്മ ജോണിന്‍റെ സംസ്കാരം ശനിയാഴ്ച.
ഫിലാഡൽഫിയ: ഫിലാഡൽഫിയയിൽ അന്തരിച്ച തങ്ങളത്തിൽ റെയ്ച്ചലമ്മ ജോണിന്‍റെ(96) സംസ്കാരം ശനിയാഴ്ച ന‌ടക്കും.
പ്രഫ. ജോസഫ് തോമസ് പ്രാക്കുഴി ഡാളസിൽ അന്തരിച്ചു.
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മുൻ ഡയറക്‌ടർ ബോർഡ് അംഗം ചങ്ങനാശേരി മാടപ്പള്ളി ജോസഫ് തോമസ് പ്രാക്കുഴി (മാമച്ചൻ 78) ഡാ
ടാമ്പ പള്ളിയിൽ ദമ്പതി സംഗമം സംഘടിപ്പിച്ചു.
ടാമ്പ: സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ മൂന്നുദിവസം നീണ്ടുനിന്ന ദമ്പതി സംഗമം സംഘടിപ്പിച്ചു.