• Logo

Allied Publications

Europe
ടിഐഎ ഭാരവാഹികൾ ചുമതലയേറ്റു
Share
ഡബ്ലിൻ: അയർലൻഡിലെ ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ(ടിഐഎ) 202526 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. ടുള്ളമോർ സെന്‍റ് മേരീസ് യൂത്ത് സെൻററിൽ നടന്ന എജിഎമ്മിൽ വച്ചാണ് ടിറ്റോ ജോസഫ് പ്രസിഡന്‍റായുള്ള പുതിയ ഏഴംഗ യുവനിര ഔദ്യോഗികമായി ചുമതലകൾ ഏറ്റെടുത്തത്.

പ്രസ്തുത മീറ്ററിംഗിൽ അബിൻ ജോസഫിനെ സെക്രട്ടറിയായും സോണി ചെറിയാനെ ട്രഷററായും തെരഞ്ഞെടുത്തു. കൂടാതെ ഇവന്‍റ് കോഓർഡിനേറ്റർമാരായി ബെന്നി ബേബി, ജോബിൻസ് സി. ജോസഫ്, അഞ്ജു കെ. തോമസ് എന്നിവരെയും അസോസിയേഷൻ പിആർഒ‌‌‌യായി രശ്‌മി ബാബുവിനെയും യോഗം തെരഞ്ഞെടുത്തു.

ആദ്യമായാണ് ടുള്ളമോർ ഇന്ത്യൻ അസ്സോസിയേഷനിൽ പൊതുതെരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. സൈമൺ ജെയിംസ്‌ പ്രസിഡന്‍റായുള്ള കഴിഞ്ഞ വർഷത്തെ നേതൃത്വം വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും പുതിയ കമ്മിറ്റിയെ ചുമതലകൾ ഏൽപ്പിക്കുകയുമായിരുന്നു.

നൂതന പരിപാടികളുമായി അസോസിയേഷനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പുതിയ പ്രസിഡന്‍റ് ടിറ്റോ ജോസഫ് പറഞ്ഞു.

ജർമനിയിൽ ഗതാഗത പണിമുടക്ക് തുടങ്ങി.
ബെര്‍ലിന്‍: ജർമനിയിൽ ജനജീവിതം ദുരിതത്തിലാക്കി ഗതാഗത പണിമുടക്ക്.
ജർമനിയിൽ റെയില്‍ പ്ലാന്‍റ് നിര്‍ത്തി പ്രതിരോധ ടാങ്കുകള്‍ നിര്‍മിക്കാൻ നീക്കം.
ബെര്‍ലിന്‍: പ്രതിരോധ കരാറിന് കീഴിൽ ടാങ്കുകൾ നിർമിക്കാൻ ജർമനി തീരുമാനിച്ചു.
തെരഞ്ഞെടുപ്പ്: ജർമനിയിൽ മുതിർന്ന പൗരന്മാരെ ആകർഷിക്കാൻ സൗജന്യ ബിയർ.
ബെര്‍ലിന്‍: ജർമനിയിലെ ഡ്യൂയിസ്ബുര്‍ഗ് നഗരത്തിൽ മുതിർന്ന പൗരന്മാരെ വോട്ടെടുപ്പിലേക്ക് ആകർഷിക്കാൻ വ്യത്യസ്തമായ പദ്ധ
മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി.
വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ
ജര്‍മനിയുടെ കയറ്റുമതിയില്‍ തിരിച്ചടി.
ബെര്‍ലിന്‍: എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും യുഎസുമായി കച്ചവട കരാര്‍ ഉണ്ടങ്കിലും ഏറ്റവും വലിയ വ്യാപാര മിച്ചമുള