• Logo

Allied Publications

Middle East & Gulf
അജിബ് ക്വിസ് മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Share
ദോഹ: വിസ്‌ഡം സ്റ്റുഡന്‍റ്സ് ഗ്ലോബൽ വിംഗ് ഗൾഫ് മേഖലയിലെ മദ്‌റസ വിദ്യാർഥികൾക്കായി നടത്തുന്ന അജിബ് ഇസ്‌ലാമിക് ക്വിസ് മത്സരത്തിന്‍റെ ഒന്നാം ഘട്ട മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‌‌‌

അൽമനാർ മദ്‌റസ വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ ആൺകുട്ടികളിൽ ഇഹാൻ അബ്ദുൽ വഹാബ് ഒന്നാം സ്ഥാനവും മുഹമ്മദ് ഹാസിഖ് ലബ്ബ രണ്ടാം സ്ഥാനവും നേടി.

പെൺകുട്ടികളിൽ ഫാത്തിമതു സുഹറ ഒന്നാം സ്ഥാനവും ഹവ്വ വുദൂധ രണ്ടാം സ്ഥാനവും നേടി. വിജയികൾ 14നു നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ഗൾഫിലെ മറ്റു രാജ്യങ്ങളിൽ നിന്നും വിജയികളായാവരുമായി മാറ്റുരക്കും.

വിദ്യാർഥികൾക്കിടയിൽ സാമൂഹിക തിന്മകൾക്കും അസാന്മാർഗിക പ്രവണതകൾക്കുമെതിരെ ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ "ധർമ സമരത്തിന്‍റെ വിദ്യാർഥി കാലം' എന്ന പ്രമേയമുയർത്തി മേയ് 11നു പെരിന്തൽമണ്ണയിൽ വച്ച് വിസ്‌ഡം സ്റ്റുഡന്‍റസ് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്‍റസ് കോൺഫറൻസിന്‍റെ ഭാഗമായാണ് മത്സരം നടക്കുന്നത്.

വിജയികളെ പ്രിൻസിപ്പാൾ മുജീബ് റഹ്മാൻ മിശ്കാത്തി, വൈസ് പ്രിൻസിപ്പൽ സ്വലാഹുദ്ധീൻ സ്വലാഹി എന്നിവർ അഭിനന്ദിച്ചു.

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം.
കൊല്ലം: കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തി
നോര്‍ക്ക റൂട്ട്‌സ് അദാലത്ത് ശനിയാഴ്ച.
കോട്ടയം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ
കേളി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന്; സംഘാടക സമിതി രൂപീകരിച്ചു.
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന് ന
നിമിഷപ്രിയയുടെ മോചനം; ചെയ്യാൻ കഴിയുന്നതിനു പരിധിയുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ ചെ
കുവൈറ്റ് പൗരന്മാർക്ക് വീസ നടപടികൾ എളുപ്പത്തിലാക്കി ഇന്ത്യ.
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാർക്ക് ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്, കോൺഫറൻസ് മുതലായ ആവശ്യങ്ങൾക്കായി ഇന്ത്യയില