• Logo

Allied Publications

Europe
വാട്ടർഫോർഡ് സെന്‍റ് മേരീസ്‌ സീറോമലബാർ കമ്യൂണിറ്റിക്ക് നവ നേതൃത്വം
Share
വാട്ടർഫോഡ്: വാട്ടർഫോഡ് സെന്‍റ് മേരീസ്‌ സീറോമലബാർ കമ്യൂണിറ്റിയുടെ പുതിയ പ്രതിനിധിയോഗം(പാരിഷ് കൗൺസിൽ) ചുമതല ഏറ്റെടുത്തു. വാട്ടർഫോഡ് സീറോമലബാർ കമ്യൂണിറ്റിയുടെ ചുമതലയുള്ള ഫാ. ജോമോൻ കാക്കനാട്ടിന്‍റെ അധ്യക്ഷതയിൽ കൂടിയ കമ്മറ്റി യോഗത്തിലാണ് 2025 26 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസ്തുത യോഗത്തിൽ ഫാമിലി ഗ്രൂപ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും കോഓർഡിനേഷൻ കമ്മിറ്റിയുമാണ് അടുത്ത രണ്ടുവർഷക്കാലം വാട്ടർഫോഡ് സീറോമലബാർ കമ്യൂണിറ്റിയെ പ്രതിനിധിയോഗാംഗങ്ങൾ എന്നനിലയിൽ നയിക്കുന്നത്.

202526 വർഷത്തേയ്ക്കുള്ള കൈക്കാരന്മാരായി ജോസ്മോൻ എബ്രഹാം, സൈജു ജോസ്, എബി വർഗീസ്, ജോജോ ദേവസ്യ എന്നിവരെയും ലിനെറ്റ് ജിജോ സെക്രട്ടറിയായും ലിമിച്ചൻ ജോർജ് ജോയിന്‍റ് സെക്രട്ടറിയായും രേഖാ ജിമ്മി പ്രോഗ്രാം കോഓർഡിനേറ്ററായും എബിൻ തോമസ് പിആർഒയായും തെരഞ്ഞെടുക്കപെട്ടു.

കൈകാരന്മാർ എന്ന നിലയിൽ ലുയിസ് സേവ്യർ, ടോം നെല്ലുവേലി, ടെഡി ബേബി എന്നിവരുടെ നേത്യത്വത്തിൽ കഴിഞ്ഞ പരീഷ് കൗൺസിൽ രണ്ടുവർഷക്കാലം വാട്ടർഫോഡ് സീറോമലബാർ സമൂഹത്തിന് ശക്തവും ക്രമീകൃതവുമായ അടിത്തറയിടുന്നതിനും ആത്മീയവും ഭൗതീകവുമായി മികച്ച വളർച്ച കൈവരിക്കുന്നതിലും നിർണായക നേതൃത്വം നൽകി എന്ന് യോഗം വിലയിരുത്തി.

ഈ വളർച്ച‌യ്ക്ക് നേത്യത്വം നൽകിയ ജോമോൻ അച്ചനും എല്ലാ കമ്മറ്റി അംഗങ്ങൾക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി. പുതിയ പരിഷ് കൗൺസിൽ നേതൃത്വത്തോടുചേർന്നു മിശിഹായുടെ മൗതീകശരീരമായ തിരുസഭയെ പ്രാദേശികമായി സജീവമാക്കാൻ സഭാമക്കൾ എല്ലാവരും ഒരുമിച്ചു കൂട്ടായ്മയോടെ പ്രവർത്തിക്കണമെന്നു അച്ചൻ ഓർമിപ്പിച്ചു.

ജർമനിയിൽ ഗതാഗത പണിമുടക്ക് തുടങ്ങി.
ബെര്‍ലിന്‍: ജർമനിയിൽ ജനജീവിതം ദുരിതത്തിലാക്കി ഗതാഗത പണിമുടക്ക്.
ജർമനിയിൽ റെയില്‍ പ്ലാന്‍റ് നിര്‍ത്തി പ്രതിരോധ ടാങ്കുകള്‍ നിര്‍മിക്കാൻ നീക്കം.
ബെര്‍ലിന്‍: പ്രതിരോധ കരാറിന് കീഴിൽ ടാങ്കുകൾ നിർമിക്കാൻ ജർമനി തീരുമാനിച്ചു.
തെരഞ്ഞെടുപ്പ്: ജർമനിയിൽ മുതിർന്ന പൗരന്മാരെ ആകർഷിക്കാൻ സൗജന്യ ബിയർ.
ബെര്‍ലിന്‍: ജർമനിയിലെ ഡ്യൂയിസ്ബുര്‍ഗ് നഗരത്തിൽ മുതിർന്ന പൗരന്മാരെ വോട്ടെടുപ്പിലേക്ക് ആകർഷിക്കാൻ വ്യത്യസ്തമായ പദ്ധ
മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി.
വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ
ജര്‍മനിയുടെ കയറ്റുമതിയില്‍ തിരിച്ചടി.
ബെര്‍ലിന്‍: എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും യുഎസുമായി കച്ചവട കരാര്‍ ഉണ്ടങ്കിലും ഏറ്റവും വലിയ വ്യാപാര മിച്ചമുള