• Logo

Allied Publications

Australia & Oceania
കുടിയേറ്റം നിയന്ത്രിക്കാൻ നടപടികളുമായി ന്യൂസിലൻഡ്
Share
വെല്ലിംഗ്ടൺ: ഓസ്ട്രേലിയയ്ക്കു പിന്നാലെ കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി ന്യൂസിലൻഡും. കുടിയേറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വീസ നിയമങ്ങൾ അടിയന്തരമായി പരിഷ്കരിക്കാനാണു തീരുമാനം.

കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കുക, തൊഴിൽ വീസകൾക്ക് മിനിമം വൈദഗ്ധ്യവും തൊഴിൽ പരിചയ പരിധിയും നിശ്ചയിക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് സ്ഥിരമായി താമസിക്കുന്നതിനുള്ള പരിധി നിലവിലെ അഞ്ചു വർഷത്തിൽനിന്ന് മൂന്നു വർഷമായി കുറയ്ക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണു നടപ്പിലാക്കുന്നത്.

ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തു സെക്കൻഡറി അധ്യാപകർക്കു ക്ഷാമം നേരിടുന്നതിനാൽ അവരെ നിയമിക്കുമെന്ന പരോക്ഷ സൂചനയും മന്ത്രി നൽകി. കഴിഞ്ഞ വർഷം രാജ്യത്തേക്ക് കുടിയേറിയത് 1,73,000 വിദേശികളാണെന്നും ഇത്തരത്തിലുള്ള കുടിയേറ്റം തുടരുന്നത് രാജ്യത്തിന് ഉൾക്കൊള്ളാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കോവിഡിനുശേഷമാണ് കുടിയേറ്റം വർധിച്ചുതുടങ്ങിയത്.

മെൽബൺ രൂപതയ്ക്ക് അഭിമാനമായി സാന്തോം ഗ്രോവ് ഉദ്ഘാടനം ചെയ്തു.
മെല്‍ബണ്‍: മെൽബൺ സീറോമലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്‍റർസാൻതോം ഗ്രോവ് ഉദ്ഘാടനം ചെയ്തു.
സാന്തോം ഗ്രോവിന്‍റെ വെഞ്ചിരിപ്പ് വെള്ളിയാഴ്ച.
മെൽബൺ: സീറോമലബാർ മെൽബൺ രൂപത പാസ്റ്ററൽ ആൻഡ് റിന്യൂവൽ സെന്‍ററിന്‍റെ(സാന്തോം ഗ്രോവ്) ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ
പെൻറിത്ത് മലയാളി കൂട്ടായ്മ വള്ളംകളി മത്സരം ഓഗസ്റ്റ് രണ്ടിന്.
സിഡ്നി: 2025ലെ ഓണാഘോഷങ്ങളുടെ ഭാഗമായി വെസ്റ്റേൺ സിഡ്നിയിലെ പ്രമുഖ മലയാളി സംഘടനയായ പെൻറിത്ത് മലയാളി കൂട്ടായ്മ(പിഎംക
വിൽസൺ തോമസ് ഓസ്ട്രേലിയയിൽ അന്തരിച്ചു.
കാൻബറ: ചങ്ങനാശേരി പുഴവാത് ചക്കാലവീട്ടിൽ പരേതരായ സി.ടി. തോമസിന്‍റെയും എം.ടി.
ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു.
കാൻബറ: സെന്‍റ് അൽഫോൻസാ ഇടവക സെന്‍റ് മേരീസ് ഫാമിലി കൂട്ടായ്മ സംഘടിപ്പിച്ച രണ്ടാമത് ഇസബെൽ മേരി തോമസ് അവാർഡ് കാൻബറ ഇ