• Logo

Allied Publications

Delhi
ഡൽഹിയിൽ ഹോട്ടലുടമയും മകനും കൊല്ലപ്പെട്ട നിലയിൽ
Share
ന്യൂഡൽഹി: ഡൽഹിയിൽ ഹോട്ടൽ ഉടമയെയും മകനെയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് മേഖലയിലാണ് സംഭവം. അനുജ് സിംഗ്, മകൻ റൗണക്(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി തവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ ഭാര്യയും മകളും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

അനുജിന്‍റെ കഴുത്ത് മുറിഞ്ഞ നിലയിലും ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകളുമുണ്ട്. മൃതദേഹം കട്ടിലിൽ കിടക്കുകയായിരുന്നു. മകൻ രക്തത്തിൽ കുളിച്ച് തറയിൽ കിടക്കുകയായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വീട് കൊള്ളയടിക്കുകയും വിലപിടിപ്പുള്ള ചില വസ്തുക്കൾ നഷ്ടപ്പെട്ടതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. നബി കരിം പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡിസിപി (സെൻട്രൽ) എസ്.കെ. സെയിൻ പറഞ്ഞു.

ഹോട്ടലിൽ ജോലി ചെയ്തിരുന്ന ബിഹാറിലെ മുസാഫർപൂരിൽ നിന്നുള്ള സോനു എന്നയാൾ കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ താമസിച്ചിരുന്നു. ഇയാളെ രാവിലെ മുതൽ കാണാതായിട്ടുണ്ടെന്നും ഇയാളാകാം പ്രതിയെന്നും പോലീസ് വ്യക്തമാക്കി.

മൊബൈൽ ഫോണും കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഡിവിആറും പ്രതി എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ‌‌ദ്വാരകയിൽ അനൂജ് അടുത്തിടെ ഒരു വീട് വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു.

വെള്ളിയാഴ്ചയും അനൂജ് അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം അവരുടെ പുതിയ വീട്ടിലേക്ക് പ്രാർഥനയ്ക്കായി പോയിരുന്നു. എന്നാൽ അമ്മയും ഭാര്യയും മകളും ഇവിടെ തങ്ങിയെങ്കിലും അനുജും മകനും മടങ്ങുകയായിരുന്നു.

അനുജും മകനും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഡിഎംഎ കലോത്സവം: സംസ്ഥാനതല മത്സരങ്ങൾ നവംബറിൽ.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം സംസ്ഥാനതല മത്സരങ്ങൾ വികാസ്‌പുരി കേരളാ സ്‌കൂളിൽ നവംബർ എട്ട്, ഒമ്പത് തീയത
ഡൽഹിയിൽ ഇന്തോ റുവാണ്ടൻ സാംസ്കാരിക സന്ധ്യ അരങ്ങേറി.
ന്യൂഡൽഹി: ലോക സമാധാനത്തിന് കലയെ ഉപയോഗപ്പെടുത്തുക എന്ന സന്ദേശം ഊട്ടിയുറപ്പിച്ച് റുവാണ്ടൻ ഹൈക്കമ്മീഷനും ഡൽഹി ചാവറ
ഇന്‍ഡോര്‍ സെന്‍റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു.
ഇന്‍ഡോര്‍: ഇന്‍ഡോര്‍ മലയാളി കാത്തലിക് അസോസിയേഷന്‍(ഐഎംസിഎ) ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സെന്‍റ് ഫ്രാന്‍സിസ് കത്തീഡ്രല
പഴയ വാഹനങ്ങൾക്ക് ഇന്ധനവിലക്ക് ഡൽഹി സർക്കാർ പിൻവലിക്കും.
ന്യൂഡൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഡൽഹിയിലെ പന്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിൻ
ഡിഎംഎ പട്പ്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, പട്പ്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയയുടെ 202528 കാലയളവിലേക്കുള്ള ഭാരവാഹി