പ്രോത്താസീസിന്‍റെ ഇതിഹാസം

വിനോയ് തോമസ്
പേജ്: 144 വില: ₹ 199
ഡി സി ബുക്സ്, കോട്ടയം
ഫോൺ: 7290092216

രണ്ടു രസകരമായ നോവെല്ലകളുടെ സമാഹാരം. ഖസാക്കിന്‍റെ ഇതിഹാസം വായിക്കേണ്ടി വന്ന പ്രോത്താസീസിന്‍റെ ജീവിതത്തിലൂടെ ചുറ്റുമുള്ള നാട്യങ്ങളെ ഹാസ്യാത്മകമായി നോക്കിക്കാണുകയാണ് ആദ്യ കൃതി. നല്ലവരുടെ നഗരത്തിൽ കുറ്റവാളിയെ തെരഞ്ഞെത്തുന്ന പോലീസിന്‍റെ കഥയാണ് രണ്ടാമത്തേത്. തെമ്മാടികളുടെ ഇടയിൽനിന്നു കുറ്റവാളിയെ പിടികൂടുന്നതിനേക്കാൾ ദുഷ്കരമാണത്രേ നല്ലവരുടെ ഇടയിൽനിന്നു കുറ്റവാളിയെ പിടികൂടുക.

ലെയോ പതിനാലാമൻ മാർപാപ്പ

ടി. ദേവപ്രസാദ്
പേജ്: 112 വില: ₹ 150
കാർമൽ ഇന്‍റർനാഷണൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471-2327253

പുതുതായി തെരഞ്ഞെടുക്കപ്പെട്ട, കത്തോലിക്ക സഭയുടെ തലവൻ ലെയോ പതിനാലാമൻ മാർപാപ്പയുടെ ജീവിതത്തിലേക്കുള്ള സഞ്ചാരം. അദ്ദേഹത്തിന്‍റെ കുട്ടിക്കാലം, പഠനകാലം, മിഷനറി പ്രവർത്തനം, യാത്രകൾ, നിലപാടുകൾ ഇവയൊക്കെ അടുത്തറിയാനും മനസിലാക്കാനും ഈ ഗ്രന്ഥം ഉപകരിക്കും.

ഇരീച്ചാൽ കാപ്പ്

ഷംസുദീൻ കുട്ടോത്ത്
പേജ്: 318 വില: ₹ 399
ഡി സി ബുക്സ്, കോട്ടയം
ഫോൺ: 7290092216

ജീവിച്ചിരിക്കുന്നവർക്കിടയിൽ മരിച്ചവർ ഉയിർകൊണ്ടു ജീവിക്കുന്നിടത്തേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ് ഈ നോവൽ. പണ്ടെങ്ങോ ആരോ വലിച്ചെറിഞ്ഞ രഹസ്യങ്ങളുടെ താക്കോൽക്കൂട്ടം ഇവിടെ പൂണ്ടുകിടപ്പുണ്ടെന്നു ഗ്രന്ഥകാരൻ പറയുന്നു. അന്വേഷണാത്മകതയും നിഗൂഢതയും നിഴലുപോലെ ചേർന്ന നോവൽ. ഡിസി ബുക്സ് സുവർണജൂബിലി നോവൽ പുരസ്കാരം നേടിയ കൃതി.

അതിജീവനത്തിന്‍റെ അവിശ്വസനീയ സംഭവങ്ങൾ

വിനായക് നിർമൽ
പേജ്: 128 വില: ₹ 190
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500

വായിക്കുന്നവരെ അന്പരപ്പിക്കുന്ന യഥാർഥ സംഭവങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം. അതിജീവനത്തിന്‍റെ ഈ കഥകൾ ആർക്കും ആത്മബലം നൽകും. വിമാനാപകടങ്ങളിൽനിന്നു രക്ഷപ്പെടൽ, നടുക്കടലിൽനിന്ന് ഒന്നര വർഷം കഴിഞ്ഞുള്ള രക്ഷപ്പെടൽ, കൊടുങ്കാട്ടിൽനിന്നു രക്ഷപ്പെടൽ എന്നിങ്ങനെ ഉദ്വേഗജനകമായ സംഭവങ്ങൾ.

കാന്തൽ

സി.എസ്. ചന്ദ്രിക
പേജ്: 464 വില: ₹ 520
ഡി സി ബുക്സ്, കോട്ടയം
ഫോൺ: 7290092216

ഈ കാലത്തെ ഏറ്റവും ആഴത്തിൽ ബാധിച്ച രോഗം മനുഷ്യബന്ധങ്ങളിലുണ്ടായ വിള്ളലാണ്. അതിലൂടെ സഞ്ചരിക്കുകയാണ് ഈ നോവൽ. ചുറ്റുമുള്ള നേർക്കാഴ്ചകൾക്കൊപ്പം ഒരു ആന്തരിക വിമർശനവും ഇതിൽ കണ്ടെത്താം. പ്രണയത്തിന്‍റെ ഒരു തന്തു തുടക്കം മുതൽ അവസാനം വരെ കഥയെ നയിച്ചുകൊണ്ടുപോകുന്നു.

ചുരുളഴിയുന്പോൾ

എഡി: റവ. ആൻസൺ
തോമസ്
പേജ്: 118 വില: ₹ 180
സിഎസ്എസ് ബുക്സ്, തിരുവല്ല
ഫോൺ: 7358487766

സമകാലിക സാഹചര്യത്തിലെ 13 എഴുത്തുകാരുടെ സർഗാത്മക രചനകളെ അടിസ്ഥാനമാക്കിയുള്ള കുറിപ്പുകൾ. ബൈബിളിന്‍റെ പശ്ചാത്തലത്തിൽ ഈ രചനകളെ വിലയിരുത്താനാണ് ശ്രമിക്കുന്നത്. ക്രിസ്തുവും ക്രൈസ്തവ മൂല്യങ്ങളും സാഹിത്യത്തെയും ഭാഷയെയും സ്വാധീനിച്ചതിന്‍റെ പൊരുൾ തിരയുകയാണ് ഈ ഗ്രന്ഥം.