കൊല്ലം: സംസ്ഥാന സർക്കാരിന്‍റെ 2024 വർഷത്തെ പ്രൗഢ ഗംഭീരമായ തദ്ദേശ ദിനാഘോഷ പരിപാടിയിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ മുതൽ അഞ്ച് ദിവസം രുചികരമായ ഭക്ഷണം വിളമ്പി കുടുംബശ്രീ. കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ 25 ഭക്ഷണ കൗണ്ടറുകളിലായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്കും ഉദ്യോഗസ്ഥർക്കുമായി 18,19 തീയതികളിൽ കുടുംബശ്രീ കഫെ പ്രവർത്തിച്ചു.

കലവറയും പാചകപ്പുരയും സർവീസ് ടീം, സെർവിങ് ടീം എന്നിങ്ങനെ തിരിച്ച് ഭക്ഷണക്രമീകരണത്തിന് പ്രൊഫഷണൽ മികവ് പകർന്നു. തലേ ദിവസം രാത്രി എട്ടിന് ആരംഭിക്കുന്ന പാചകപ്പുരയും രാവിലെ ആറോടെ സജീവമാകുന്ന കലവറയും ഏഴോടെ പ്രവർത്തനനിരതരാകുന്ന സെർവിങ്, സർവീസ് ടീമുകളും ഭക്ഷണക്രമീകരണത്തിന് കൃത്യതയേകി.

വിഐപി ലോഞ്ചിലെ ഫുഡ്‌ കൗണ്ടർ, ഡെലിഗേറ്റ്സ് ഫുഡ്‌ കൗണ്ടർ ഒക്കെയും കുടുംബശ്രീ സർവീസ് മികവ് വിളിച്ചോതി. ഭക്ഷണ ക്രമീകരണത്തോടൊപ്പം സർവീസ് ടീം പ്രവർത്തനം കൃത്യമായ വേസ്റ്റ് മാനേജ്മെന്‍റ് സാധ്യമാക്കി. തദ്ദേശ ദിനാഘോഷ ഭക്ഷണ ക്രമകരണത്തോടൊപ്പം രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ ഫുഡ്‌ കോർട്ടും സംരംഭ സ്റ്റാളുകളും ആഘോഷത്തിന് മാറ്റു കൂട്ടി. തദ്ദേശദിനാഘോഷ ഭക്ഷണക്രമീകരണങ്ങൾക്ക് കുടുംബശ്രീ കൊല്ലം ജില്ലാമിഷനും ഐഫ്രം ടീമും നേതൃത്വം വഹിച്ചു.