ഓർമയിലെ ഔസേപ്പച്ചൻ
Saturday, June 22, 2024 2:23 AM IST
കെ.സി. ജോസഫ് (മുൻ മന്ത്രി)
പൊടിപാറ ഔസേപ്പച്ചൻ വേർപിരിഞ്ഞിട്ട് 25 വർഷം കഴിയുകയാണ്. നാലു പതിറ്റാണ്ടിലേറെയായി കോട്ടയം ജില്ലയിലെ കോണ്‍ഗ്രസിന്‍റെ ഗതിവിഗതികൾ നിയന്ത്രിച്ചിരുന്ന അതികായനായിരുന്നു ജോർജ് ജോസഫ് പൊടിപാറ എന്ന ഔസേപ്പച്ചൻ.

ഔസേപ്പച്ചനെ അകലെനിന്നും അടുത്തുനിന്നും അറിയാൻ എനിക്ക് അവസരങ്ങളുണ്ടായിട്ടുണ്ട്. പി.ടി. ചാക്കോയെപ്പോലെ ആകാരസൗഷ്ഠവമുള്ള, അദ്ദേഹത്തിന്‍റെ വലംകൈയായിരുന്ന നേതാവ്. നോട്ടത്തിലും ഭാവത്തിലും പി.ടി. ചാക്കോയുടെ മറ്റൊരു പതിപ്പ്. സി.കെ. ഗ്രൂപ്പ് എന്നും ചാക്കോ ഗ്രൂപ്പ് എന്നും കോണ്‍ഗ്രസിന്‍റെ വ്യത്യസ്ത ചേരികൾ പ്രവർത്തിച്ച കാലത്ത് ചാക്കോ ഗ്രൂപ്പിന്‍റെ നെടുംതൂണായിരുന്നു ഔസേപ്പച്ചൻ. ആദ്യം അദ്ദേഹത്തെ കാണുന്പോൾ ഒരു ആരാധനാ മനോഭാവമാണ് എന്‍റെ മനസിൽ നിഴലിച്ചത്.

ഞാൻ കോട്ടയം ജില്ലാ കെഎസ്‌യു പ്രസിഡന്‍റായിരുന്ന കാലഘട്ടം. കുര്യൻ ജോയിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ്. ഔസേപ്പച്ചൻ അന്ന് ഡിസിസി പ്രസിഡന്‍റായിരുന്നു. എം.സി. ഏബ്രഹാം ഡിസിസി ജനറൽ സെക്രട്ടറി. സംഘടനാ പ്രവർത്തനത്തിന് വലിയ സാന്പത്തികഞെരുക്കം ഉണ്ടാകുന്പോൾ ഞങ്ങൾ ഔസേപ്പച്ചനിൽ അഭയം തേടും. ഒരിക്കൽ ഞാനും കുര്യൻ ജോയിയും ഔസേപ്പച്ചനെ കാണാൻ മാന്നാനത്തെ അദ്ദേഹത്തിന്‍റെ വീടിന്‍റെ മുകളിലത്തെ നിലയിലേക്കു പോയ കാര്യം മനസിൽ നിറഞ്ഞുനിൽക്കുന്നു. സംസാരത്തിനിടെ ഞങ്ങൾ വിഷയം അവതരിപ്പിച്ചു. തനി നാടൻ രീതിയിലാണ് ഔസേപ്പച്ചന്‍റെ പ്രതികരണം. “എന്നതാടാ കൂവെ നിങ്ങൾ പറയുന്നേ‍? ഞാൻ എവിടന്നു പൈസ ഉണ്ടാക്കാനാണ്. ഡിസിസി ആകെ കടത്തിലാണ്.” ഞങ്ങൾ വിടാൻ ഭാവമില്ലെന്നു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. “നിങ്ങൾ പോയി അവറാച്ചനെ (എം.സി. ഏബ്രഹാം) കാണ്. ഞാൻ പറയാം.” അന്ന് മൊബൈൽ ഫോണൊന്നും ഇല്ലല്ലോ. ലാൻഡ് ഫോണിൽ വിളിച്ചു. അവറാച്ചനോടു പറഞ്ഞു. “യൂത്തന്മാരു വന്നു കാണും. വേണ്ട സഹായം ചെയ്യണം.’’ ഞങ്ങൾ തൃപ്തരായി മടങ്ങി.

1957ൽ പ്രഥമ നിയമസഭയിൽ അദ്ദേഹം ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ചു. അന്ന് കോണ്‍ഗ്രസ് നിയമസഭാ സെക്രട്ടറിയുമായി. വിമോചനസമരത്തിന് കോട്ടയം ജില്ലയിൽ നേതൃത്വപരമായ വലിയ പങ്കാണ് ഔസേപ്പച്ചൻ വഹിച്ചത്. വിമോചന സമരസമിതിയുടെ ഭാഗമായി മാത്രം മാറാതെ കോണ്‍ഗ്രസ് തനിയെ സമരത്തിനു നേതൃത്വം നൽകണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.

വിമോചനസമരം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിലും ഔസേപ്പച്ചൻ എംഎൽഎയായി. പ്രഥമ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഉജ്വലമായ പ്രകടനം കാഴ്ചവച്ച പി.ടി. ചാക്കോ നിയമസഭാ കക്ഷി നേതാവായി തുടരുമെന്നായിരുന്നു പൊതുവെ കരുതിയത്. എന്നാൽ കെപിസിസി പ്രസിഡന്‍റായിരുന്ന ആർ. ശങ്കർ നിയമസഭാ കക്ഷി നേതാവും പട്ടം താണുപിള്ള മന്ത്രിസഭയിൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായി. പി.ടി. ചാക്കോ ആഭ്യന്തരമന്ത്രിയും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ പ്രവർത്തനം ഏകീകരിക്കുന്നതിൽ ഔസേപ്പച്ചൻ വലിയ പങ്കുവഹിച്ചു. പട്ടം മന്ത്രിസഭയിൽ ആരോഗ്യമന്ത്രി കോട്ടയത്തുകാരനായ യു.കെ. വേലപ്പനായിരുന്നു ഔസേപ്പച്ചന്‍റെ അടുത്ത സുഹൃത്ത്. ആ കാലഘട്ടത്തിലാണ് കോട്ടയം ആർപ്പൂക്കരയിൽ മെഡിക്കൽ കോളജ് ആരംഭിക്കാൻ തീരുമാനിച്ചത്. സ്വന്തം നിയോജകമണ്ഡലത്തിന്‍റെ വികസനകാര്യത്തിൽ ഔസേപ്പച്ചനുള്ള പിടിവാശിയായിരുന്നു മെഡിക്കൽ കോളജ് ആർപ്പൂക്കരയിൽ വരാൻ കാരണം. ഔസേപ്പച്ചന്‍റെ പങ്ക് മെഡിക്കൽ കോളജിന്‍റെ ആരംഭത്തിനു വഴിതെളിച്ചതിന്‍റെ എന്തെങ്കിലും സ്മാരകം മെഡിക്കൽ കോളജ് കാന്പസിൽ ഉണ്ടോയെന്നറിയില്ല. നന്ദികേടാണല്ലോ നമ്മുടെ മുഖമുദ്ര.

പി.ടി. ചാക്കോയുടെ മരണശേഷം കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് അടിപടലെ കേരള കോണ്‍ഗ്രസിലേക്കു പോയി. എന്നാൽ, കോണ്‍ഗ്രസിൽ ഉറച്ചുനിൽക്കാനാണ് ജോർജ് ജോസഫ് പൊടിപാറ, പി.ജെ. ജോസഫ്കുഞ്ഞ് തുടങ്ങിയ ചാക്കോ ഗ്രൂപ്പ് നേതാക്കൾ തീരുമാനിച്ചത്. കോട്ടയത്തെ സി.കെ. ഗ്രൂപ്പിനെ അന്നു നയിച്ചത് പി.സി. ചെറിയാനായിരുന്നു. സ്വന്തമായി കോട്ടയം ഡിസിസിക്ക് അന്ന് ഒരു ഓഫീസ് പോലും ഉണ്ടായിരുന്നില്ല.

ഔസേപ്പച്ചൻ പിന്നീട് കോണ്‍ഗ്രസുമായി അകന്നു. 1987ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വീണ്ടും ഏറ്റുമാനൂർ എംഎൽഎയായി. അപ്പോൾ ഞാൻ ഇരിക്കൂർ എംഎൽഎ ആയിരുന്നു. എംഎൽഎ ക്വാർട്ടേഴ്സിന്‍റെ പഴയ ബ്ലോക്കിൽ 20 ആയിരുന്നു എന്‍റെ മുറി. ഔസേപ്പച്ചന്‍റെ മുറി തൊട്ട് എതിർവശത്തുള്ള 17ഉം. ഇടയ്ക്കൊക്കെ ഔസേപ്പച്ചൻ എന്‍റെ മുറിയിലേക്കു വരും. “എടോ ജോസഫേ, താൻ എന്നാ എടുക്കുവാ..” എന്നു ചോദിച്ചുകൊണ്ട്. നിയമസഭാ നടപടികളിൽ പ്രത്യേക താത്പര്യം കാണിക്കണമെന്നും നിയോജകമണ്ഡലം പൊന്നുപോലെ നോക്കണമെന്നുമുള്ള ഔസേപ്പച്ചന്‍റെ ഉപദേശം മനസിൽ സൂക്ഷിച്ചുകൊണ്ടാണ് ഞാൻ എന്നും പ്രവർത്തിച്ചത്.

ഔസേപ്പച്ചൻ വേർപിരിഞ്ഞിട്ട് കാൽ നൂറ്റാണ്ട് കഴിയുന്പോഴും അദ്ദേഹത്തെ മറക്കാൻ കഴിയുന്നില്ല. തൂവെള്ള ഖദർ വസ്ത്രം. സൈഡ് കോളറുള്ള ജൂബാ. മുഖം നിറയുന്ന കട്ടിമീശ. ഒരു കൊന്പനാനയുടെ പ്രൗഢിയോടെ കടന്നുവരുന്ന ഔസേപ്പച്ചന്‍റെ രൂപം മരണംവരെ മറക്കാൻ കഴിയില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.