നിപ ഭീതി; വിദ്യാർഥി പഠിച്ചിരുന്ന കോളജ് നിരീക്ഷണത്തിൽ
നിപ ഭീതി; വിദ്യാർഥി പഠിച്ചിരുന്ന കോളജ് നിരീക്ഷണത്തിൽ
കൊച്ചി/ ഇടുക്കി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് നിപയെന്ന സംശയമുയർന്നതിനു പിന്നാലെ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്. വിദ്യാർഥി പഠിക്കുന്ന തൊടുപുഴയിലെ കോളജ് നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡിഎംഒ അറിയിച്ചു.


കോളജ് രണ്ടു മാസമായി വേനലവധിക്ക് അടിച്ചിട്ടിരിക്കുകയായിരുന്നു. ഈ കോളജിനുടുത്തുള്ള വീട്ടിലാണ് വിദ്യാർഥിയും മറ്റ് അഞ്ചു പേരും താമസിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.