Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ് കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
മാനം തെളിഞ്ഞിട്ടും ഒഴിയാത്ത ദുരിതവുമായി അപ്പർകുട്ടനാട്
കോട്ടയം: മഴ മാറി മാനം തെളിഞ്ഞിട്ടും അപ്പർകുട്ടനാട്ടിലെ ദുരിതമൊഴിയുന്നില്ല. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങിയിട്ടില്ല. ഒരാഴ്ചയായി തുടരുന്ന വെള്ളപ്പൊക്കം പൂർണമായും ഒഴിയാത്തതിനാൽ വീടുകളിലേക്കു തിരികെ വരാനാകാതെ ക്യാന്പുകളിൽ കഴിയുകയാണ് പ്രദേശവാസികൾ. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കോട്ടയം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ, ചങ്ങനാശേരി താലൂക്കിന്റെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതമൊഴിയാത്തത്.
വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളായ തലയാഴം, കല്ലറ, വെച്ചൂർ പഞ്ചായത്തുകളിലും വെള്ളം പലയിടത്തും ഇറങ്ങിയിട്ടില്ല. പാടങ്ങളെല്ലാം പൂർണമായും വെള്ളത്തിലാണ്. ബന്ധു വീടുകളിൽ അഭയം തേടിയവർ വീടുകളിലേക്കു മടങ്ങി വന്നിട്ടില്ല. വെള്ളം ഇറങ്ങി തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിൽ തിരിച്ചെത്തിയവർ വീടും പരിസരവും വൃത്തിയാക്കുന്ന തിരിക്കലാണ്. വീട്ടുപകരണങ്ങളും സാധന സാമഗ്രികളും പൂർണമായും നശിച്ചു. കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് അടിഞ്ഞു കൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും വൻ തോതിലാണ് അടിഞ്ഞു കൂടിയിരിക്കുന്നത്. ഇന്നലെ പകൽ മഴ മാറിനിന്ന് തെളിഞ്ഞ കാലാവസ്ഥയായതിനാൽ പലർക്കും വീടും പരിസരവും വൃത്തിയാക്കാൻ കഴിഞ്ഞു.
കെഎസ്ഇബിക്ക് വൻ നഷ്്ടം
കനത്ത മഴയിൽ ജില്ലയിലൊന്പാടും 742 പോസ്റ്റുകൾ ഒടിഞ്ഞു വീണതായാണ് കെഎസ്ഇബിയുടെ പ്രാഥമിക കണക്ക്. 310 എച്ച്ഡി ലൈനുകളും 3124എൽടി ലൈനുകളും പൊട്ടിയിട്ടുണ്ട്. 72 ട്രാൻസ്ഫോർമറുകൾ തകരാറിലായി. പടിഞ്ഞാറൻ മേഖലയിൽ പല സ്ഥലത്തും ഇതുവരെ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി
മഴ മാറി വെള്ളം ഇറങ്ങി തുടങ്ങിയപ്പോൾ പടിഞ്ഞാറൻ ഗ്രാമങ്ങളെ കാത്തിരിക്കുന്നതു ഭീകരമായ സ്ഥിതിവിശേഷം. പാന്പും പഴുതാരയും മുതൽ പ്ലാസ്റ്റിക്കും മത്സ്യ, മാംസ അവശിഷ്ടങ്ങളും വരെയാണ് വീട്ടുമുറ്റത്തും പറന്പിലും ജലസ്രോതസുകളിലുംവന്ന് അടിഞ്ഞിരിക്കുന്നത്. വീട്ടിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും കഴുകി കളയുന്നതിനു പുറമേ ഇത്തരം പ്രശ്നങ്ങൾ കൂടിയാകുന്പോൾ ജനജീവിതം സാധാരണ നിലയിലാകണമെങ്കിൽ കുറഞ്ഞതു രണ്ടാഴ്ചയെങ്കിലും വേണ്ടി വരും. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം ചാക്കിൽക്കെട്ടിയ നിലയിൽ ഇറച്ചിമാലിന്യം വരെയാണ് പലരുടെയും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തുന്നത്. ആയിരക്കണക്കിനു പ്ലാസ്റ്റിക് കുപ്പികളാണു വെള്ളം കയറി ഇറങ്ങിപ്പോയ പുരയിടങ്ങളിലും വീടുകളും അടിഞ്ഞിരിക്കുന്നത്. മീനച്ചിലാറിന്റെ ഈരാറ്റുപേട്ട മുതൽ കോട്ടയം വരെയുള്ള പ്രദേശത്തെ പാലങ്ങളുടെ സമീപത്തും കൈത്തോടുകളിലും ടണ് കണക്കിനു പ്ലാസ്റ്റിക് മാലിന്യമാണ് കുന്നു കൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളാണ് ഏറെയും. വെള്ളം കയറിയിറങ്ങിയ പ്രദേശത്ത് ചതുപ്പുകളിലും തോടുകളിലെ പാലത്തിന്റെ ചുവട്ടിലും പ്ലാസ്റ്റിക്കുകൾ കുന്നു കൂടിയിരിക്കുകയാണ്.
ഉറക്കം കെടുത്തി ഇഴജന്തുക്കൾ
വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലെ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത് ഇഴജന്തുക്കളാണ്. മൂർഖൻ മുതൽ സർവ വിഷപാന്പുകളും തേളും പഴുതാരയുമൊക്കെ ഒഴുകിയെത്തി തന്പടിച്ചിരിക്കുന്നതു വെള്ളം കയറി ഇറങ്ങിപ്പോയ വീടുകളുടെ പരിസരങ്ങളാണ്. വെള്ളത്തിൽ മുങ്ങിയ സാധനങ്ങൾ തിരികെയെടുക്കാനും വീടു വൃത്തിയാക്കാനുമെത്തുന്പോൾ പലർക്കും ഇഴജന്തുക്കളുടെ ആക്രമണം ഏൽക്കേണ്ടിവരുന്നത്.
പകർച്ചവ്യാധി ഭീഷണിയിൽ
വെള്ളപ്പൊക്ക മേഖലയിൽ പകർച്ചവ്യാധികളും പടരുന്നതോടെ ജനങ്ങളുടെ ഭീതി വർധിക്കുന്നു. മോശമായ ജലത്തിന്റെ ഉപയോഗമാണ് പകർച്ച വ്യാധി പിടിപെടാനുള്ള പ്രധാന കാരണം. പലർക്കും നല്ല വെള്ളം കുടിക്കാനില്ല. കിണറുകളിലും കുളങ്ങളിലുമെല്ലാം മലിന ജലം നിറഞ്ഞു കിടക്കുകയാണ്. ശക്തമായ നിരീക്ഷണം ആരോഗ്യവകുപ്പ് നടത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിലും അപ്പുറമാണു കാര്യങ്ങൾ. ദുരിതാശ്വാസ ക്യാന്പുകളിലേക്കുള്ള പ്രതിരോധ മരുന്നു വിതരണം ആരോഗ്യ വകുപ്പ് നടത്തിവരുന്നു.
നിലവിൽ ക്യാന്പുകളിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാമെന്നു ആരോഗ്യവിഭാഗം അറിയിച്ചു. ക്യാന്പുകളിലുള്ളവർക്കായി 24 മണിക്കൂർ മെഡിക്കൽ സേവനം, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവ നടത്തുന്നുണ്ട്. ക്യാന്പുകളിലുള്ളവരുടെ മാനസികാവസ്ഥ പരിഗണിച്ചു മരുന്നുകൾക്കൊപ്പം കൗണ്സലിംഗും നൽകുന്നുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. പാന്പു കടിപോലുള്ള സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നൽക്കണ്ട് പ്രതിരോധ മരുന്നുകൾ ആശുപത്രി കേന്ദ്രങ്ങളിലെത്തിക്കാൻ നേരത്തെ നിർദേശം നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കുട്ടനാടിന്റെ പുനർനിർമിതിക്ക് കൈകോർക്കാം
പ്രളയക്കെടുതിയിൽ വലയുന്ന കുട്ടനാടിന്റെ ദുരിതമകറ്റാൻ ദീപികയും ചങ്ങനാശേരി
വർഷത്തിൽ ഒന്പതു മാസവും ഐലൻഡിൽ വെള്ളപ്പൊക്കം
കൈനകരി: കൈനകരി സെന്റ് മേരീസ് പള്ളിക്കു സമീപമുള്ള ഐലൻഡിലെ 48 വീട്ടുകാർ അനുഭ
എ സി റോഡിനു ശാപമോക്ഷമില്ലേ ?
കുട്ടനാട്: ആലപ്പുഴ-ചങ്ങനാശേരി റോഡിലെ വെള്ളക്കെട്ട് ഒരിക്കലും മാറില്ലേ. മനയ്ക്
ദുരിതക്കയത്തിൽ മുങ്ങി കുട്ടനാട്
കൈനകരി: പ്രളയം വിഴുങ്ങിയ കുട്ടനാട്ടിൽ ഇനിയും വെള്ളം പുഴകളിൽ ഒതുങ്ങിയിട്ടില്ല
കുട്ടനാടിന്റെ പുനർനിർമിതിക്ക് കൈകോർക്കാം
പ്രളയക്കെടുതിയിൽ വലയുന്ന കുട്ടനാടിന്
കുട്ടനാട്ടിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണം തുടങ്ങി
ചങ്ങനാശേരി: ദീപിക- ചാസ് കാരുണ്യഹസ്തം വെള്ളപ്പൊക്ക ദുരിതാശ്വാസ
ദീപിക, ചാസ്, ചെത്തിപ്പുഴ ആശുപത്രി മെഡി. ക്യാന്പുകൾക്കു തുടക്കമായി
ചങ്ങനാശേരി: വെള്ളപ്പൊക്ക ദുരിതംമൂലം കദനംപേറുന്ന കുട്ടനാട്ടി
കാരുണ്യഹസ്തം മെഡിക്കൽ ക്യാന്പ്: ഫോണ് നന്പറുകൾ
ചങ്ങനാശേരി: ദീപിക-ചാസ്- ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി കാര
കുട്ടനാട്ടിൽ കരുണാർദ്ര സാന്നിധ്യമായി കപ്പൂച്ചിൻ, എഫ്സിസി സന്യസ്ത സമൂഹങ്ങൾ
കൊച്ചി: വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാട്ടി
പ്രളയക്കെടുതിക്കെതിരേ ഒരുമിച്ചു പോരാടാം
കുട്ടനാടിന്റെ ദുരിതമകറ്റാൻ ദീപികയും ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവ
ആശ്വാസദൂതുമായ്...
ആലപ്പുഴ: കുത്തിയൊലിച്ചു വരുന്ന മ
കൂടുതൽ സഹായവുമായി കോതമംഗലം രൂപത
കോതമംഗലം: പ്രളയബാധിത മേഖലകളിൽ ദുരിതമനുഭവ
സഹായമെത്തിച്ച് പാലാ രൂപതയും
പാലാ: പ്രളയദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ പ
സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണം
ആലപ്പുഴ: പ്രളയക്കെടുതിയിൽ ദുരിതമ
കുട്ടികൾക്കായി പുഴ നീന്തിക്കടന്ന് വൈദികൻ
തൊടുപുഴ: കാലവർഷം ശക്തി പ്രാപിച്ചതിനു ശേഷം സ്കൂ
കാരുണ്യഹസ്തം ദീപിക -ചാസ് സംയുക്ത സഹായപദ്ധതി
മഹാപ്രളയത്തിന്റെ സമാനതകളില്ലാത്ത ദുരന്ത
ദുരിത മേഖലകളിൽ സഹായഹസ്തം നീട്ടി വിവിധ രൂപതകൾ
ചങ്ങനാശേരി അതിരൂപത
കോട്ടയം: പ്രളയമേഖലയിൽ വിപുല
കുടിവെള്ളം കൊതിച്ച് പ്രളയബാധിതർ
കോട്ടയം: ചുറ്റും വെള്ളമാണെങ്കിലും കുടിക്കാനും ആഹാരം പാകം ചെയ്യാനു
ഊണും ഉറക്കവും വെടിഞ്ഞ് ഒരാഴ്ച; ഫയർഫോഴ്സിന് അഭിനന്ദന പ്രവാഹം
കോട്ടയം: കാലവർഷക്കെടുതിയിൽ നിസ്വാർഥ സേവനം നടത്തി ഫയർഫോ
പ്രളയദിനങ്ങൾ മറയുന്പോൾ ഇനി ഇവർക്കു കൂട്ട് ഇരുളും ദുരിതവും
കോട്ടയം: ദുരിതാശ്വാസ ക്യാന്പിൽനിന്നു വീട്ടിൽ തിരിച്ചെത്തിയ റോസ
ചെളിയിൽ മുങ്ങി വീടുകൾ; പ്രളയശേഷം ദുരിതപ്രളയം
ഏറ്റുമാനൂർ: വെള്ളമിറങ്ങിയ വീടുകൾ മാലിന്യക്കൂന്പാരം. നാട്ടുവഴിക
ദുരിത മേഖലയിലേക്ക് ജല ആംബുലൻസ് എത്തി
ആലപ്പുഴ: ദേശീയ ആരോഗ്യദൗത്യം, സംസ്ഥാന ജലഗതാഗതവകുപ്പ് എന്നിവയുടെ സംയുക്ത സം
മന്ത്രി ജി. സുധാകരനും സംഘവും ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചു
ആലപ്പുഴ: സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുളള കുട്ടനാട് പാ
വെള്ളമിറങ്ങിയാൽ സൗജന്യ റേഷൻ
ആലപ്പുഴ: കുട്ടനാട്ടിൽ പച്ചക്കറി ക്ഷാമം നേരിടുന്ന ക്യാന്പുകളിൽ ബോട്ടുകളിൽ പച്
സഹായ ഹസ്തവുമായി നിരവധി രൂപതകളും സംഘടനകളും
കോട്ടയം: വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്നവർക്കു സഹായ ഹസ്തവുമായി കോട
തിരുനാളിന്റെ പൊലിമ കുറച്ച് പുന്നപ്ര പള്ളി
ആലപ്പുഴ: തിരുനാൾ ആഘോഷങ്ങളുടെ പൊലിമ കുറച്ച് ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ
ചാവറ ഭവനും വെള്ളത്തിൽ മുങ്ങി
മങ്കൊന്പ്: വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹമായ കൈനകരിയിലെ ചാവറ ഭവനും പ്രളയത്
കുട്ടനാടിന്റെ കണ്ണീരൊപ്പാൻ പദയാത്രയുമായി റേഡിയോ മീഡിയാ വില്ലേജ്
ചങ്ങനാശേരി: വെള്ളപ്പൊക്ക ദുരിതത്തിൽ കഴിയുന്ന കുട്ടനാടൻ ജനതയുടെ കണ്ണീരൊപ്പ
ഭക്ഷ്യവിഭവങ്ങളുമായി തലശേരി അതിരൂപതയും പാലക്കാട് രൂപതയും
ചങ്ങനാശേരി: കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കാനായി തലശേരി അതിരൂപതയും പാലക്കാ
സജീവ സാന്നിധ്യമായി ചങ്ങനാശേരി അതിരൂപത
ചങ്ങനാശേരി: വെള്ളപ്പൊക്ക ദുരിത മേഖലകളിൽ സജീവ സാന്നിധ്യമായി ചങ്ങനാശേരി അതി
ദുരിത മേഖലകളിൽ കനിവിന്റെ കൈത്താങ്ങായി ചാസ്
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ചങ്ങനാശേരി സോഷ്
കുട്ടനാടിന് കൈത്താങ്ങായി യുവദീപ്തി-എസ്എംവൈഎം
ചങ്ങനാശേരി: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതമേഖലകളിൽ ചങ്ങ
പ്രത്യേക ശ്രദ്ധയ്ക്ക്...
ആലപ്പുഴ:എങ്ങും വെള്ളക്കെട്ട് രൂക്ഷമായതിനാൽ രോഗങ്ങൾ തടയുന്നതിന് പൊതുജനങ്ങൾ പ
കുട്ടനാട്ടുകാർക്ക് ആശ്രയം ജലഗതാഗതം മാത്രം
മങ്കൊന്പ്: റോഡുഗതാഗത സൗകര്യങ്ങൾ നിലച്ചതോടെ കുട്ടനാട്ടുകാർ രണ്ടു പതിറ്റാണ്
വീഴാൻ കാത്ത് മരങ്ങൾ, ജീവൻ കൊതിച്ച് യാത്രികർ
ആലപ്പുഴ: മഴക്കാലമെത്തിയതോടെ റോഡിലൂടെയുള്ള യാത്ര ജീവൻ പണയം വച്ചാണ്. ദിവസേ
വെള്ളപ്പൊക്കം : ആഘോഷമാക്കി കുറേപ്പേർ
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കം ആഘോഷമാക്കി കുറേപ്പേർ.
കരകവിഞ്ഞൊഴു
ജില്ലയിൽ ദുരിതബാധിതരായി അരലക്ഷം പേർ, 231 ക്യാന്പുകൾ
ആലപ്പുഴ: ജില്ലയിൽ കനത്ത മഴ തുടരുന്പോൾ സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ താ
മഴക്കെടുതി: ജില്ലയിൽ ഒരു ലക്ഷത്തോളം വീടുകൾക്ക് ഭാഗിക നാശം; മെഡിക്കൽ സംഘത്തിന് കൂടുതൽ ബോട്ടുകൾ
ആലപ്പുഴ: ജില്ല കണ്ടിട്ടുള്ളതിൽ വച്ച് മൂന്നാമത്തെ ഏറ്റവും വലിയ മഴക്കെടുതിയാണ്
ദുരിതാശ്വാസ ക്യാന്പുകളിൽ സഹായമെത്തിച്ച് ദേവാലയങ്ങളും സംഘടനകളും
കായംകുളം: കാലവർഷക്കെടുതി മൂലം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടിയിട്ടുള്ള
തോരാമഴയ്ക്കു കുറവുണ്ടെങ്കിലും കരപ്പുറത്തെ ദുരിതത്തിനും അറുതിയായില്ല
ആലപ്പുഴ: ഒരാഴ്ചയിലേറെയായി നീണ്ടു നിന്ന തോരാമഴയ്ക്ക് ശമനമായെങ്കിലും കരപ്പുറ
കിഴക്കൻ വെള്ളം: ആലപ്പുഴ നഗരത്തിന്റെ കിഴക്കൻമേഖല ദുരിതത്തിൽ
ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ആലപ്പുഴ നഗരത്തിന്റെ കിഴക
സഹായവുമായി തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി
കണ്ണൂർ: വെള്ളപ്പൊക്കം മൂലം ഭക്ഷണമില്ലാതെ ദുരിതമനുഭ
ദുരിതപ്പെരുങ്കടലായി കുട്ടനാട്...
മങ്കൊന്പ്: കുട്ടനാട്ടിലെ തീരാദുരിതം തുടർക്കഥയാവുകയാണ്. കിഴക്കൻ വെള്ളത്തിന്
അടുത്ത ഞായറാഴ്ചത്തെ സ്തോത്രക്കാഴ്ച ദുരിതാശ്വാസത്തിന്: മാർ പെരുന്തോട്ടം
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ ദുരിതബാധിതമല്ലാത്ത ഇടവകകളിലെ അടു
ദുരന്തതീവ്രത അതിരൂക്ഷം: കേന്ദ്രമന്ത്രി
നെടുന്പാശേരി/ആലപ്പുഴ: സംസ്ഥാനത്ത് കാലവർഷത്തിലുണ്ടായ ദുരന്ത
ദുരിതമേഖലയിൽ കാരുണ്യപ്രവാഹമായി ചങ്ങനാശേരി അതിരൂപത
ചങ്ങനാശേരി: വെള്ളപ്പൊക്ക ദുരിതമേഖലകളിലേക്കു കാരുണ്യത്തിന്റെ
കുട്ടനാട്ടിൽ മാത്രം 26 കോടിയിലധികം രൂപയുടെ കൃഷിനാശം
ആലപ്പുഴ: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ വ്യാപക കൃ
കേന്ദ്രസംഘം വന്നപ്പോഴാണ് മന്ത്രിയും എംഎൽഎയും കുട്ടനാട്ടിലെത്തിയതെന്ന് ആക്ഷേപം
മങ്കൊന്പ്: കുട്ടനാടൻ ജനത ദുരിതക്കയത്തിലായിട്ടു ദിവസങ്ങളായ
കരകാണാതെ കുട്ടനാട്
മങ്കൊന്പ്: കിഴക്കൻ വെള്ളത്തിന്റെ വരവു നിലച്ചതോടെ കുട്ടനാട്ടി
പ്രളയക്കെടുതിയിലും പുഞ്ചിരിയോടെ കുട്ടനാട്ടുകാർ
ആലപ്പുഴ: പ്രളയക്കെടുതിയിൽ വീടും സ്വത്തും കൃഷിയുമെല്ലാം തകർന്നി
ദുരിതക്കയത്തിൽ മുങ്ങി ക്ഷീരകർഷകർ
മങ്കൊന്പ്: മഹാപ്രളയത്തിന്റെ ഇരകളായ ക്ഷീരകർഷകർ ദുരിതത്തി
കദനം പെയ്യുന്ന ക്യാന്പുകൾ
ആലപ്പുഴ: കണ്ണീരണിഞ്ഞ മുഖങ്ങൾ, പ്രതീക്ഷയറ്റ വാക്കുകൾ, സ്വത്തും വി
കഴുത്തോളം മുങ്ങി കുട്ടനാട്
തെങ്ങോളം പൊക്കത്തിൽ മലവെള്ളം... മഹാപ്രളയത്തിന്റെ കെടുതിയിൽ കുട്ട
Latest News
കുട്ടിയെ ഇടിച്ചിട്ടശേഷം കടന്നുകളഞ്ഞ കാർ കസ്റ്റഡിയിൽ
കത്തിയടങ്ങാതെ ഗോഹട്ടി; ഷിൻസോ ആബേ ഇന്ത്യയിലേക്കില്ല
നെടുമ്പാശേരിയിൽ 75 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
സംസ്കൃതം സംസാരിച്ചാൽ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാം: ബിജെപി എംപി
ഓട്ടോഡ്രൈവർ ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ
Latest News
കുട്ടിയെ ഇടിച്ചിട്ടശേഷം കടന്നുകളഞ്ഞ കാർ കസ്റ്റഡിയിൽ
കത്തിയടങ്ങാതെ ഗോഹട്ടി; ഷിൻസോ ആബേ ഇന്ത്യയിലേക്കില്ല
നെടുമ്പാശേരിയിൽ 75 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
സംസ്കൃതം സംസാരിച്ചാൽ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാം: ബിജെപി എംപി
ഓട്ടോഡ്രൈവർ ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top