Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആദ്യമായിട്ടൊന്നുമല്ല ആദ്യ
വെറുതെ ഒരു രസത്തിന് 8–ാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശനു വേണ്ടി ‘‘സൂപ്പർ ഹിറ്റ് സോംഗ്സ്’’ അവതരിപ്പിച്ചു. ഒരു ആങ്കർ ആവണമെന്നൊന്നും ഒട്ടും മോഹമില്ലായിരുന്നു ആദ്യക്ക്. പക്ഷെ ആദ്യയുടെ അച്ഛന് താൽപര്യമുണ്ടായിരുന്നു. ആങ്കറിങ്ങ് വേണ്ടെന്നുവച്ചിട്ടും പലതവണ ആദ്യയെത്തേടി അവസരങ്ങൾ ഒഴുകിയെത്തി. ഇപ്പോൾ പല ചാനലുകളിലും പരിപാടികൾ അവതരിപ്പിക്കാൻ പറന്നെത്തുന്നു. എങ്കിലും ദീർഘകാലത്തേക്ക് ഇത് തുടരാൻ സാധിക്കില്ലെന്ന് ആദ്യ തിരിച്ചറിഞ്ഞുകഴിഞ്ഞു. ആദ്യയുടെ വിശേഷങ്ങളിലേക്ക്...
ബാല്യകാലസ്വപ്നങ്ങൾ
സ്വപ്നങ്ങൾ വലുതായിട്ട് ഒന്നും ചെറുപ്പത്തിൽ നെയ്തുകൂട്ടിയിരുന്നില്ല. ചോദ്യങ്ങൾ ചോദിക്കുന്ന കൂട്ടത്തിലായിരുന്നുവെന്ന് ഓർമയുണ്ട്. എല്ലാകാര്യത്തിലും എന്താണ്, എന്തിനാണ് എന്ന സമീപനവും കാഴ്ചപ്പാടുമായിരുന്നു. അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. നല്ല ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്. മുതിർന്നവരോടൊക്കെ എല്ലാം ബഹുമാനത്തോടു കൂടിയാണ് ചോദിച്ചിരുന്നത്. ഇത്രയും ചോദിക്കുന്ന കുട്ടി പഠനകാര്യത്തിൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ കഅട കിട്ടിയേനെയെന്ന് പലരും പറയുമായിരുന്നു! അന്നൊക്കെ പഠിത്തത്തിൽ അത്ര മുൻഗണനയൊന്നും കൊടുത്തിട്ടില്ലായിരുന്നു. ക്ലാസിൽ പോകും, ടീച്ചേഴ്സ് പഠിപ്പിക്കുന്നതു കേൾക്കും, അതു പോലെ പരീക്ഷയിൽ എഴുതിവയ്ക്കും. അത്രതന്നെ. ഇവന്റ്സിലൊക്കെ പങ്കെടുക്കുമായിരുന്നു. റെസിറ്റേഷൻ, സ്പോർട്സ്... എല്ലാത്തിലും ഉണ്ടായിരുന്നു. സ്കൂളിലെ ടീച്ചേഴ്സിനും പ്രിൻസിപ്പലിനും ഒക്കെ എന്നെ നന്നായിട്ട് അറിയാമായിരുന്നു. ക്ലാസിലൊക്കെ നിർത്താതെ സംസാരിച്ചുകൊണ്ടേയിരിക്കുന്ന ഒരു കുട്ടിയായിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും എന്റേതായ ഒരു അഭിപ്രായം സ്ഥാപിച്ചെടുക്കുമായിരുന്നു. അച്ഛൻ നല്ല ഉപദേശങ്ങൾ പറഞ്ഞുതരുമായിരുന്നു. വീട്ടിൽ എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒരാൾ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ അടി ഇടി ഒന്നുമില്ല. വേനലവധിക്ക് 2 മാസം അമ്മയുടെ നാട്ടിൽ കസിൻസ് ഒക്കെയായിട്ട് അടിച്ചു പൊളിക്കും. മറ്റേതോ ലോകത്താണെന്ന് തോന്നിയിട്ടുണ്ട്, അപ്പൊഴൊക്കെ. ചെറുപ്പത്തിൽ മുത്തച്ഛനും മുത്തശിയും ഞങ്ങളുടെ ഒപ്പമായിരുന്നു. മുത്തച്ഛൻ മരിച്ചിട്ട് 2 വർഷമായി. 3–ാം ക്ലാസുവരെ ചിറ്റ (അമ്മയുടെ അനിയത്തി) കൂടെ ഉണ്ടായിരുന്നു. ചിറ്റയ്ക്ക് എന്നോട് ഭയങ്കര അറ്റാച്ച്മെന്റ് ആയിരുന്നു. അച്ഛനെയും അമ്മയെയും താരതമ്യപ്പെടുത്തിയാൽ അമ്മ കർക്കശക്കാരിയായിരുന്നു. പഠിക്കാനും മറ്റെല്ലാ കാര്യത്തിലും. എന്നിട്ടും പഠിക്കാൻ തോന്നിയില്ല. അച്ഛന്റെ കാര്യം അങ്ങനെയല്ല. അച്ഛാ എന്ന് ദയനീയമായി ഒന്നു വിളിച്ചാൽ മതി, അച്ഛൻ വീഴും. പത്താംക്ലാസിലും പന്ത്രണ്ടിലുമൊക്കെ ഉഴപ്പിനടന്നു.
ഫ്രണ്ട്ഷിപ്പിൽ ഗ്രൂപ്പില്ല
ഒരു ഗ്രൂപ്പിൽ ഒതുങ്ങി നിൽക്കുന്ന ടൈപ്പ് അല്ല. എല്ലാവരുമായും കൂട്ടായിരുന്നു. ഞാൻ നേരത്തേ പറഞ്ഞില്ലേ, വാതോരാതെ സംസാരിക്കു
. എന്നാൽ ക്ലാസിൽ ചട്ടമ്പിയൊന്നുമല്ല കേട്ടോ. എല്ലാവരോടും ഒരുപോലെയാണ് സംസാരിക്കുന്നത്. ചുറ്റും കേട്ടു നിൽക്കുന്നവർ ചിരിക്കും. ഞാൻ ചിരിക്കുകയുമില്ല. പെട്ടെന്ന് ടീച്ചർ കടന്നുവരുമ്പോൾ ചിരിച്ചവർക്കൊക്കെ വഴക്കും കിട്ടും. ഞാൻ ഒന്നുമറിയാത്ത പോലെ പഞ്ചപാവമായി ഇരിക്കുകയും ചെയ്യും. പക്ഷെ ടീച്ചർ ക്ലാസ്സ് കഴിഞ്ഞ് പോയിക്കഴിഞ്ഞാൽ ഇവരെല്ലാവരും കൂടി എന്നെ കണക്കിനു വഴക്കു പറയുകയും ചെയ്യും. ഞാൻ സ്കൂൾ മാറിപ്പോകുകയാണെന്ന് ആരൊക്കെയോ ചേർന്ന് കെട്ടുകഥ ഉണ്ടാക്കിയപ്പോൾ ശരണ്യയെന്ന കുട്ടി ക്ലാസിൽ കരഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. അപ്പോഴാണ് ഞാൻ ആ സുഹൃദ്ബന്ധങ്ങളുടെയൊക്കെ ആഴം മനസിലാക്കിയത്. ഇന്നും ഇത്രയും വർഷം കഴിഞ്ഞിട്ടും ഞങ്ങൾ പരസ്പരം ജന്മദിനാശംസകൾ പറയാറുണ്ട്. ഇതുവരെ മുടങ്ങിയിട്ടില്ല. പ്ലസ്ടുവിൽ സ്കൂൾ ക്യാപ്റ്റനായിരുന്നു ഞാൻ. ഫ്രണ്ട്സ് സപ്പോർട്ട് ഇല്ലാതെ പഠിക്കാൻ ബുദ്ധിമുട്ടാണെന്നു മനസിലാക്കിയിട്ടുണ്ട്. ആങ്കറിങ്ങിനും സ്റ്റേജ് ഷോയ്ക്കും കഴിയാവുന്നത്ര വൈകുന്നേരങ്ങളിലാണ് പോകുന്നതെങ്കിലും ഒഴിച്ചുകൂടാൻ വയ്യാത്ത സന്ദർഭങ്ങളിൽ ക്ലാസ്സ് മിസ് ചെയ്തപ്പോഴൊക്കെ സുഹൃത്തുക്കൾ ക്ലാസിൽ പഠിപ്പിച്ചതൊക്കെ പറഞ്ഞുതന്ന് സഹായിച്ചിട്ടുണ്ട്.
അടിച്ചുപൊളിച്ച് കോളജിൽ
എം. ജി. കോളജിൽ 3 വർഷം അടിച്ചുപൊളിച്ചു. ആദ്യത്തെ വർഷം മിക്ക ദിവസങ്ങളിലും സമരമായിരുന്നു. ബെഞ്ചിലും ഡസ്ക്കിലുമൊക്കെ കയറി പാട്ടും ബഹളവുമായിരുന്നു. അവിടെയും നല്ല കുറെ സുഹൃത്തുക്കളെ കിട്ടി. അവരുമായും ഇന്നും നല്ല ബന്ധം തുടരുന്നു. ഡിഗ്രി രണ്ടാമത്തെ വർഷമായപ്പോൾ കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറിയാക്കി. ക്ലാസിൽ കയറിയതേയില്ല! പക്ഷെ എല്ലാ ഡിപ്പാർട്ട്മെന്റിലെ സ്റ്റാഫിൽ നിന്നും നല്ല സ്നേഹവും സഹകരണവും കിട്ടുമായിരുന്നു. ആ നല്ല നാളുകളൊക്കെ ഇപ്പോഴും മനസിൽ മായാതെ കിടക്കുന്നുണ്ട്. പിജി ചെന്നൈയിലാണ് ചെയ്തത്. അവിടെ ക്ലാസ് കട്ട് ചെയ്യുന്ന പരിപാടിയൊന്നും നടന്നില്ല. 19 ഡിപ്പാർട്ട്മെന്റ് ഉണ്ടായിരുന്നു. എല്ലാവരും നല്ല സുഹൃത്തുക്കളായിരുന്നു. ചൈനയിലെയും മണിപ്പൂരിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും വിദ്യാർഥികളും ഉണ്ടായിരുന്നു.
എന്നും എന്നെ പിന്തുടരുന്ന ആങ്കറിങ്ങ്
8–ാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശനു വേണ്ടി സൂപ്പർ ഹിറ്റ് സോംഗ്സ് ചെയ്തു. അച്ഛന് ഇഷ്ടമായിരുന്നു. അച്ഛന്റെ ചേച്ചിയുടെ വീട്ടിൽ സ്ക്രീൻ ടെസ്റ്റിനു വന്നതായിരുന്നു. എന്നെ കണ്ടപ്പോൾ പ്രൊഡ്യൂസർ ചോദിച്ചു, താൽപര്യമുണ്ടോയെന്ന്. അങ്ങനെയാണ് അവസരം ലഭിച്ചത്. പേരമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. പിന്നീട് കിരൺ ടിവിയിൽ സ്ക്രീൻ ടെസ്റ്റിനു പോയി. പക്ഷെ എന്നെ അവർ തിരഞ്ഞെടുത്തില്ല. പിന്നീട് ഏഷ്യാനെറ്റിൽ ഹാർട്ട് ബീറ്റ്സ് എന്ന പ്രോഗ്രാം ചെയ്തു. അത് ഇപ്പോഴും ഓർമയിലുണ്ട്. ക്ലാസ് കഴിഞ്ഞ് സ്കൂൾ വാനിൽ കുട്ടികളുമായി വാചകമടിച്ച് വീട്ടിലെത്തിയപ്പോൾ ഗെയ്റ്റിൽ അച്ഛൻ കാത്തുനിൽക്കുന്നു. ഉടൻ ഏഷ്യാനെറ്റിൽ പോകണമെന്നു പറഞ്ഞു.
പിന്നീട് കിരൺ ടിവി എന്നെ തിരിച്ചുവിളിച്ചു. ഹലോ ഹലോ എന്ന പ്രോഗ്രാം ചെയ്തു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഡിഗ്രി രണ്ടാം വർഷം വരെ കിരൺ ടിവിയുടെ ‘‘ഗുഡ് മോണി്തു. പിന്നീട് ഉത്സവകാലത്ത് ലൈവ് ഷോസ് ചെയ്യാൻ തുടങ്ങി. പത്മനാഭസ്വാമി ക്ഷേത്രവും കൃഷ്ണസ്വാമി ക്ഷേത്രവുമൊക്കെ ചെയ്തു. കിരൺ ടിവിയിൽ ടീം അംഗങ്ങൾ തമ്മിൽ നല്ല സഹകരണമായിരുന്നു. ഒരു കുടുംബം പോലെ. നല്ല സ്നേഹമായിരുന്നു എല്ലാവർക്കും.
കിരൺ ടിവിയിൽ ഷോ ചെയ്യുന്ന സമയത്തു തന്നെ സൂര്യടിവിയിൽ അവസരം ലഭിച്ചുതുടങ്ങി. ആദ്യമായി ഇന്റർവ്യൂ ചെയ്തത് പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. അത് ഇന്ദ്രജിത്തിനെയായിരുന്നു. ഡിഗ്രി ആദ്യത്തെ വർഷം ‘‘ഗുഡ്മോണിങ്ങ് കിരൺ’’ ചെയ്യുന്ന സമയത്ത് പരിപാടിയുടെ ഫോർമാറ്റിൽ മാറ്റം വരുത്തി. ഓരോ ദിവസവും സ്പെഷൽ ഗസ്റ്റിനെ കൊണ്ടുവരാൻ തുടങ്ങി. അങ്ങനെ ഒരുപാട് താരങ്ങളെ പരിചയപ്പെടാൻ അവസരം ലഭിച്ചു. അതു നല്ല അനുഭവമായിരുന്നു.
കിരൺ ടിവി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് മാറിയപ്പോൾ ആങ്കറിങ്ങ് നിർത്താമെന്നു വച്ചു. ഇത് ഒരു പ്രധാന പ്രഫഷനായി ഒരിക്കലും കണ്ടിട്ടുമില്ല. പഠിത്തവുമായി ബന്ധപ്പെട്ട ഒരു മേഖലയിലായിരിക്കണം എന്ന നിർബന്ധമുണ്ടായിരുന്നു. മെഡിക്കൽ പ്രഫഷനോടായിരുന്നു താൽപര്യം. പക്ഷെ പഠിക്കാൻ കേമിയൊന്നുമല്ലല്ലോ. എൻട്രൻസ് എഴുതിയെങ്കിലും കിട്ടിയില്ല. അങ്ങനെയാണ് ഒരു പാരാമെഡിക്കൽ കോഴ്സായിട്ട് സൈക്കോളജി തിരഞ്ഞെടുത്തത്. പഠിത്തത്തിനു കോട്ടം തട്ടാതിരിക്കാൻ വേണ്ടി ആങ്കറിങ്ങ് വേണ്ടെന്നു വച്ചു. പക്ഷെ കൈരളി ടിവിയിൽ ക്രൈം ഫയൽ ചെയ്യാൻ വിളിച്ചു. പിന്നെ അമൃത ടിവിയിൽ ബൈക്സ് * കാർസ്– ഷോ ചെയ്യാൻ വിളിച്ചു. സാധാരണ ഇത്തരം ഷോസ് ആൺകുട്ടികളാണല്ലോ ചെയ്യുന്നത്. പക്ഷെ ഒരു പെൺകുട്ടി ചെയ്യണമെന്ന് നിർബന്ധമായിരുന്നു അവർക്ക്. അതിനിടെ ഡിഗ്രി കഴിഞ്ഞ് പിജി ചെയ്യാൻ ചെന്നൈക്കു പോയി. ശനി, ഞായർ ദിവസങ്ങളിൽ അമൃതയുടെ ഈ ഷോ ചെയ്യാൻ ഞാൻ തിരുവനന്തപുരത്തേക്ക് വരുമായിരുന്നു. പിന്നീട് ശനിയും ഞായറും ക്ലാസ് തുടങ്ങിയപ്പോൾ നിർത്തേണ്ടിവന്നു.
ഒന്നര വർഷം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയപ്പോൾ കൗമുദി ചാനലിൽ ‘‘ലേഡീസ് അവർ’’ പ്രോഗ്രാമിൽ സമൂഹത്തിലെ ശ്രേഷ്ഠവ്യക്തികളെ (സ്ത്രീകളെ) അഭിമുഖം ചെയ്യാൻ വിളിച്ചു. പിന്നീട് ഈ പ്രോഗ്രാമിന്റെ മൊത്തം ആങ്കർ ഞാനായി. വീണ്ടും അമൃത ടിവിയിൽ ടെക് മന്ത്ര ചെയ്യാൻ ഓഫർ വന്നു. കൂടാതെ ടുഡെ ടിവിയിൽ റിഥം ബോക്സ് പരിപാടിയും ഇപ്പോൾ ചെയ്യുന്നുണ്ട്.
പൊതുവെ ലൈവ് ഷോ ചെയ്യാൻ താൽപര്യം കൂടുതലാണ്. കുറെക്കൂടി ഒരു സ്വാതന്ത്ര്യം ഉണ്ട്. നമുക്ക് നമ്മുടേതായ ചേരുവകൾ ചേർക്കാൻ സാധിക്കും. അങ്ങനെ ഒരെണ്ണം ചെയ്യാൻ അവസരം കിട്ടുമായിരുന്നെങ്കിൽ എന്നു കരുതിയിരുന്നപ്പോഴാണ് അമൃത ടിവിയിൽ തന്നെ ‘‘സ്വർണമഴ’’യുടെ ഓഫർ വരുന്നത്. ലൈവ് ഷോയാണ്. രാത്രി 8.30നാണ്. മാത്രമല്ല ഒരു ഗെയിംഷോ കൂടിയാണ് എന്നു പറഞ്ഞപ്പോൾ ചാടി വീഴുകയായിരുന്നു! ഒഡീഷനു പോയപ്പോൾ 2 ആങ്കേഴ്സ് ഉണ്ടാകുമെന്നാണ് പറഞ്ഞത്. ടീം അംഗങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ടു. അങ്ങനെ ഇപ്പോഴും സ്വർണമഴ ചെയ്യുന്നുണ്ട്.
പ്രേക്ഷകരുടെ സ്നേഹം
‘‘ഗുഡ് മോർണിങ്ങ് കിരൺ’’ ചെയ്തു കൊണ്ടിരുന്ന സമയത്ത് ഒരുപാട് പ്രേക്ഷകർ വിളിച്ച് സ്നേഹം കൊണ്ട് പൊതിയുമായിരുന്നു. ബാംഗ്ലൂരിൽ നിന്ന് ഒരു കുക്കുമോൾ വിളിക്കുമായിരുന്നു. ഒരു അമ്മൂമ്മ വിളിക്കുമായിരുന്നു. ഡ്രസ്സും ബർത്ത് ഡേ കാർഡും ഒക്കെ അയച്ചുതന്നിട്ടുള്ള പ്രേക്ഷകരുണ്ട്. പിന്നെ ഒരു നിജീഷേട്ടൻ. ലൈവ് പ്രോഗ്രാം റിക്കാർഡ് ചെയ്തിട്ട് അയച്ചുതരുമായിരുന്നു. ഗുഡ് മോർണിങ്ങ് കിരൺ തുടങ്ങുന്നത് അന്നത്തെ ദിവസത്തേക്കുള്ള എന്തെങ്കിലും ശുഭചിന്തകൾ പറഞ്ഞുകൊണ്ടാണ്. അതിനുള്ള പുസ്തകങ്ങളൊക്കെ ഒരു നൂർമുഹമ്മദ് എന്ന ചേട്ടൻ അയച്ചുതരുമായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം എറണാകുളം ചെറായ് ബീച്ചിനടുത്ത് ഒരു പ്രേക്ഷകന്റെ വീട്ടിൽ ഊണുവരെ തന്ന് സൽക്കരിച്ചിട്ടുണ്ട്. ആങ്കറിങ്ങിന് വന്നില്ലായിരുന്നുവെങ്കിൽ ഇവരെയൊന്നും പരിചയപ്പെടാനോ ഇവരുടെ സ്നേഹത്തിന്റെ ഭാഗമാകാനോ കഴിയില്ലായിരുന്നു.
പലരും എന്നെ തിരിച്ചറിയുന്നതു തന്നെ എന്നെ നേരിൽ കാണുമ്പോഴല്ല. എന്റെ കീ... കീ.... എന്ന ശബ്ദമാണ് പെട്ടെന്ന് തിരിച്ചറിയുന്നത്. ഉടൻ അവർ ചോദിക്കും, ‘‘ കിരൺ ടിവിയിൽ’’ പ്രോഗ്രാം ചെയ്ത കുട്ടിയല്ലേയെന്ന്. ഫ്രണ്ട്സ് പലരും എന്റെ ഈ ശബ്ദത്തെ കളിയാക്കാറുണ്ട്. പക്ഷെ ഈ ശബ്ദമാണ് എന്റെ ഐഡന്റിറ്റി.
അടുത്തിടെ റെയിൽവെ സ്റ്റേഷനിൽ ചേച്ചിമാർ പലരും എന്നെ കണ്ടിട്ട് പെട്ടെന്ന് തിരിച്ചറിഞ്ഞു. ‘‘സ്വർണമഴയിലെ കുട്ടിയല്ലേ. നിങ്ങൾ ശരിക്കും ഈ സ്വർണമൊക്കെ വിജയികൾക്ക് അയച്ചുകൊടുക്കുന്നുണ്ടോ.. അതോ വെറുതെയാണോ എന്നൊക്കെ നൂറുകൂട്ടം സംശയങ്ങൾ. അവരുടെ ഏറ്റവും വലിയ സങ്കടം വിളിച്ചാൽ ലൈൻ കണക്ട് ആകുന്നില്ല എന്നതാണ്. എന്റെ ബന്ധുക്കൾക്കും കസിൻസിനുമൊക്കെ ഇതേ പരാതി തന്നെ. പക്ഷെ 5 ലൈൻ ഉണ്ട്. രാത്രി 8 മുതൽ വിളി തുടങ്ങും. പ്രോഗ്രാം നിർത്തിക്കഴിഞ്ഞാലും ഫോൺ അടിച്ചുകൊണ്ടേയിരിക്കും.
ആങ്കറിങ്ങ് മാത്രം പോരാ
സൈക്കോളജിയാണ് എന്റെ പ്രഫഷൻ. ഒരു ട്രെയിനിങ് സ്കൂൾ തുടങ്ങണമെന്നാണ് ആഗ്രഹം. ആങ്കറിങ്ങ് കൂടാതെ ഫാമിലി ബിസിനസ് ഉണ്ട്. കോളജിൽ ട്രെയിനിങ്ങ് ക്ലാസ് നടത്തുന്നുണ്ട്. വിവാഹം കഴിഞ്ഞാലും ഒരു പാഷൻ എന്ന നിലയ്ക്ക് ആങ്കറിങ്ങ് കൊണ്ടുനടക്കാനാണ് താൽപര്യം. നോക്കട്ടെ.. പക്ഷെ സിനിമ പോലയല്ലല്ലോ. കുറെ വർഷങ്ങൾ ഫീൽഡിൽ നിൽക്കാനൊന്നും പറ്റില്ല.
<യ> –സുനിൽ വല്ലത്ത്
<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ളലയ19ൗലമ3.ഷുഴ മഹശഴി=ഹലളേ>
ഇന്ന് ആര്‍ത്തവശുചിത്വ ദിനം; ആരോഗ്യകരമാകണം ആര്‍ത്തവകാലം
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തിനും മനുഷ്യവംശത്തിന്റെ തന്നെ നിലനില്‍പ്പിനും ആരോഗ്യകരമാ
സ്ത്രീകൾക്ക് ഈസ്ട്രജൻ എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹേ
സീതപ്പഴം ഗർഭിണികളുടെ ആരോഗ്യത്തിനു മികച്ചത്
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുന്പ് വിളർച്ച തടയുന്നു. ഗർഭിണികളുടെയ
ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാം
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ പല മാരകരോഗങ്ങളെയും നിയന്ത്രിക്
ആർത്തവപ്രശ്നങ്ങൾക്ക് ആയുർവേദത്തിലൂടെ പരിഹാരം നേടാം
ആയുർവേദശാസ്ത്രത്തിലെ വിവിധ വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രശാഖയാണ
സ്ത്രീകൾ ഈന്തപ്പഴം കഴിക്കേണ്ടതിന്റെ ആവശ്യകത എന്ത്?
സ്ത്രീകളുടെ, പ്രത്യേകിച്ചു ഗർഭിണികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഗുണപ്രദം. ഈന്ത
സ്ത്രീകൾക്ക് ഈസ്ട്രജൻ ഭക്ഷണം എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹേ
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്
നഖങ്ങളിലെ പൂപ്പൽബാധ
നമ്മുടെ വിരലുകൾക്കു സംരക്ഷണവും ഭംഗിയും നൽകുന്ന ഭാഗങ്ങളാണ് നഖങ്ങൾ. കൊരാറ്റി
മുഖക്കുരു; തെറ്റിദ്ധാരണകൾ ഒഴിവാക്കാം
1. മുഖക്കുരു ഉണ്ടാവാനുള്ള കാരണം എന്താണ്?
നമ്മുടെ മുഖചർമത്തിനു സ്വാഭാവികമാ
വിളർച്ച തടയാൻ നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്
പപ്പായ കഴിച്ചാൽ പലതാണു ഗുണം!
നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. പഴുത്താലോ ഒന്
പാദം വിണ്ടുകീറൽ - ശ്രദ്ധിക്കുക
പാദങ്ങൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം ചർമത്തിന്റെ വരൾച്ചയാണ്. ഇതിനോട
കനകകാന്തിക്ക് കസ്തൂരിമഞ്ഞള്‍
സ്ത്രീകള്‍ സൗന്ദര്യവര്‍ധനവിനായി കസ്തൂരിമഞ്ഞളെന്ന പേരില്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന കടും മഞ്ഞനിറത്ത
കരിമംഗല്യത്തിനു ചികിത്സയുണ്ടോ ?
മധ്യവയസ്കരായ സ്ത്രീ-പുരുഷന്മാരെ ബാധിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മെലാസ്മ അഥ
താരന് ഷാംപൂ ഉപയോഗിക്കുന്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ
വിഷാദമൊരു രോഗമാവാം
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സ
കഥപറച്ചിലിന്റെ പെണ്‍സ്വരം
കഥാപ്രസംഗം എന്ന് കേട്ടാല്‍ ആദ്യം മനസില്‍ വരുന്ന പേര് വി. സാംബശിവന്‍േറതാണ്. കഥപറച്ചിലിന്റെ പുതുഭാവങ്ങ
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുന്പ്് എന്നിവ വൈറസ് അണുബാധയിൽ ന
നഖം മിനുക്കാം
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാ
ട്രെൻഡിയാവാൻ വട്ടപ്പൊട്ട്
പെണ്‍കുട്ടികളുടെ നെറ്റിയിൽ ഇപ്പോൾ മിന്നിത്തിളങ്ങുന്നത് വപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരു
പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ ഏതാന
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ
മേബലൈൻ ഫാഷൻ വീക്ക് ശേഖരം
മേബലൈൻ ന്യൂയോർക്ക് പുതിയ വിവിഡ് മേക്കപ്പ് ശേഖരം, ബോൾഡ് ആൻഡ് സെക്സി ട്രെൻഡ്സ് വിപണിയിലെത്തിച്ചു. കുലീ
ലക്ഷ്മി സ്പീക്കിംഗ്
അൽപം വില്ലത്തരങ്ങളൊക്കെ ഇടയ്ക്കുണ്ടെങ്കിലും പരസ്പരം സീരിയലിലെ സ്മൃതിയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. സ്മൃത
ആഘോഷവേളകളിൽ അഴകേകാൻ സൗസിക
ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ
സൈബർ കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോൻ
എറണാകുളത്തെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നു. കൗതുകം കൊ
മലയാളക്കരയുടെ സ്വന്തം ഗസൽഗായിക
ശബ്ദത്തിന്റെ ലയവിന്യാസം അറിഞ്ഞു പാടുക എന്നത് ഒരാളുടെ സിദ്ധിയാണ്. ഗാനവീചികളുടെ വശ്യത ശ്രോതാക്കളിൽ സൃഷ
പിരിയില്ലൊരിക്കലും...
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കുട്ടികൾ ആദ്യമായി കണ്ടുമുട്ടിയത്. കൃഷ്ണപക്ഷക്കിളികൾ എന്ന സിനിമയിൽ ക
ഷൈനിംഗ് സ്റ്റാർ ഷൈൻ ബനവൻ
ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ തെക്കേ ഇന്ത്യയെ മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് അമ്പര
സൗന്ദര്യത്തിനു കൽപ്പനയുടെ സംരക്ഷണം
എഴുപതുകളുടെ തുടക്കം. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കേരളത്തിലെ സ്ത്രീകൾ എത്തിത്തുടങ്ങുന്നതേയുള്ളു.
വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാർ
വിവാഹദിനത്തിൽ ഏറ്റവും സുന്ദരിയായിരിക്കാനാണ് ഓരോ പെൺമനവും കൊതിക്കുന്നത്. മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവ
പൂക്കൾപോലെ പ്ലാറ്റിനം ആഭരണങ്ങൾ
സ്വർണാഭരണങ്ങളെപ്പോലെതന്നെ പ്ലാറ്റിനം ആഭരണങ്ങളും മലയാളികൾക്കു പ്രിയങ്കരമായിട്ട് അധികനാളായിട്ടില്ല. അട
മാടമ്പിയിൽ തുടക്കംകുറിച്ച പാട്ടുകാരി
ഗായിക രൂപാ രേവതിക്ക് പിന്നണി ഗാനത്തിന് ആദ്യമായി അവസരം നൽകിയത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അതും മോ
വരൂ, സുന്ദരിയാകാം
എഴുപതുകളുടെ തുടക്കം... ചേർത്തലയിലെ പ്രമുഖ കോളജിലെ ഹോസ്റ്റലിലാണ് സംഭവം... ക്ലാസിലേക്കു പോകാനായി തയാറെ
പത്തരമാറ്റിൻ തിളക്കവുമായി ഗായത്രി
അഭിനയത്തോടൊപ്പം ആഭരണ ഡിസൈൻ രംഗത്തും കഴിവു തെളിയിച്ചിരിക്കുകയാണ് ഗായത്രി. കഴിഞ്ഞ 20 വർഷമായി സിനിമ–സീര
വെയിലത്തു വാടാത്ത പാട്ട്!
സിൽക്ക് സ്മിതയ്ക്കുവേണ്ടി പാടുക– ഒരു പതിമൂന്നുകാരി പെൺകുട്ടിക്ക് സിനിമയിൽ കിട്ടിയ ആദ്യ അവസരം. ഒന്നുക
മുഗൾ രാജവംശത്തിന്റെ പ്രൗഢിയിൽ ലാച്ച
യുവതികൾക്ക് നിശ്ചയത്തിനും വിവാഹത്തിനും ഒരുപോലെ ഉപയോഗിക്കുന്ന വിവാഹവസ്ത്രമാണ് ലാച്ച. സാധാരണയായി മുസ്്
മാലാഖയെ പോലെ...
ക്രിസ്ത്യൻ ബ്രൈഡിനു മിഴിവേകാൻ വൈറ്റ്, ഓഫ് വൈറ്റ്, ഗോൾഡൻ കളറുകളിലെ ഗൗണുകൾ വിപണിയിൽ.
സ്ലീവ്ലെസ
ഫ്ളോറൽ കളക്ഷൻസ്
വേനലിൽ അല്പം കൂളാകാൻ യൂത്ത് തെരഞ്ഞെടുക്കുന്നത് ഫ്ളോറൽ കളക്ഷൻസാണ്. ധരിക്കുന്നവർക്കും കാണുന്നവർക്കും ക
എമ്പോറിയോ അർമാനി സ്പ്രിംഗ് വാച്ച് ശേഖരം
എമ്പോറിയോ അർമാനിയുടെ പുരുഷന്മാർക്കും വനിതകൾക്കുമായുള്ള സ്പ്രിംഗ് വാച്ച് ശേഖരം വിപണിയിലെത്തി. ക്ലാസ്
കാമ്പസ് ട്രെൻഡുമായി ഈവാ ഹവായി
പുതുതായി ആരംഭിക്കുന്ന വിവിധ മോഡലുകളിലുള്ള സാൻഡൽ സ്, ഷൂസ്, ഫാൻസി ചപ്പൽസ്, കളർ ഹവായികൾ എന്നിവയുടെ വൻ ശ
മൊയ്തീൻ തരംഗം നിലയ്ക്കുന്നില്ല; ‘എന്ന് നിന്റെ മൊയ്തീൻ‘ ചെരുപ്പിലും
കേരളത്തിലെ തിയറ്ററുകളിൽ തകർത്തോടുന്ന ‘എന്ന് നിന്റെ മൊയ്തീൻ’ തരംഗം ഫാഷൻ രംഗത്തേക്കും വ്യാപിക്കുന്നു.
ഒറ്റക്കാലിൽ അണിയാം ഫാൻസി പാദസരം
അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരമ്പുകൾക്കിടയിലൂടെ വെള്ളിക്കൊലുസു
ആത്മവിശ്വാസം വെളിച്ചമാക്കി ജിബി
കാലിക്കട്ട് വാഴ്സിറ്റിയുടെ എംഎ പരീക്ഷയിൽ ജിബി എന്ന പെൺകുട്ടി റാങ്ക് നേടിയപ്പോൾ വീട്ടുകാർക്കും നാട്ടു
മേനിയഴകിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ
ഒമേഗ 3 ഫാറ്റി ആസിഡുകൾ ചർമത്തിന്റെ ആരോഗ്യത്തിനു ഗുണപ്രദം. അതു ചർമത്തിനു സംരക്ഷണം നല്കുന്നു. ഈർപ്പം നി
തരംഗമായി ടോ റിങ്ങ്
കാൽവിരലുകൾക്ക് അഴകു നൽകുന്ന മിഞ്ചി(ടോ റിങ്ങ്) ഇന്നു പെൺകുട്ടികൾക്കിടയിൽ സർവസാധാരണമാണ്. പ്ലാസ്റ്റിക്ക
മുടിയഴകിന്
1. അഴകുളള മുടിക്ക്്് അടിസ്ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികൾ, പഴച്ചാറുകൾ, പാൽ എന്നിവ ഉത്തമം
ദാവണിയിൽ തിളങ്ങാൻ
ഫാഷന്റെ കാര്യത്തിൽ എന്നും അപ്റ്റുഡേറ്റ് ആണ് ന്യൂജെൻ ഗാൽസ്. ഏതു സ്റ്റൈലും ട്രൈ ചെയ്യാൻ അവർ ഒകെ. പക്ഷേ
മലർ വീണ്ടും വിരിയുന്നു
ഷിജീഷ് യു.കെ.
അടുത്ത കാലത്തൊന്നും മലയാളി ഇത്രമേൽ ഒരു ചലച്ചിത്ര നായികയിൽ ആകൃഷ്ടനായിട്
സൂപ്പർ ലുക്കു തരും മാലകൾ
പാലയ്ക്കാ മാല, നാഗപടത്താലി, മാങ്ങാമാല, പൂത്താലി, ഇളക്കത്താലി ഇവയ്ക്കാണ് ട്രഡീഷണൽ ആഭരണങ്ങളിൽ എന്നും ഡ
അച്ഛന്റെ മകൾ
ഒരു കാലഘട്ടത്തിൽ നമ്മുടെ മനസ്സിൽ കുടിയേറിയ പൂച്ചക്കണ്ണുള്ള നായകൻ പിന്നീട് വില്ലനായപ്പോഴും ആ സ്നേഹം ന
പ്രിയമേറും ജിമുക്കി
കമ്മലുകളുടെ വിഭാഗത്തിൽ എന്നും പ്രിയം ജിമുക്കിക്കുതന്നെയാണ്. വലുതും ചെറുതുമായും കല്ലുപിടിപ്പിച്ചതും മ
ഈ റാങ്ക് കുടുംബത്തിനു കിട്ടിയത്
വിവാഹത്തിന്റെ ആദ്യനാളുകളിൽ കരിയറിനെ കുറിച്ചു വേവലാതിപ്പെട്ട ഡോക്ടറായ ഭാര്യക്ക്, സഹപാഠി കൂടിയായിരുന്ന
സൗമ്യം, സുന്ദരം; കബനി എന്ന നിഖില
സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവതയിലുള്ളപ്പോഴാണു ബാലേച്ചിയുമായി(ശ്രീബാല കെ. മേനോൻ) പരിചയത്തിലായത്. ഏറെ
ഫാഷൻ ചാർട്ടിൽ കളിമൺ ആഭരണങ്ങൾ
നിന്റെ തലയിലെന്താ, കളിമണ്ണാണോ’യെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണ
സ്റ്റൈലാകാൻ ബെൽറ്റ്
ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായ ബെൽറ്റിൽ സ്ത്രീകളും കൈവച്ചു തുടങ്ങിയിരിക്കുന്നു. മുമ്പൊക്കെ പാന്റ
ചിരിക്കാനാവാതെ അവൾ...
ബാംഗളൂരിലെ പ്രസിദ്ധമായ ഒരു ദന്തൽ കോളജിൽ വിദ്യാർഥിനിയായിരുന്ന പ്രിയയെ മാതാപിതാക്കൾ ഒരുമിച്ചാണ് എന്റെ
ആർത്തവ വിരാമം:കരുതിയിരിക്കാം
ജീവിതത്തിലെ സുപ്രധാന കാലമാണ് ആർത്തവവിരാമ കാലം. 45–55 വയസിനിടെയാണ് സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്നത്.
സീതാലയം– സ്ത്രീകൾക്ക് ഒരു സാന്ത്വനസ്പർശം
അടുത്തറിയാം ഹോമിയോപ്പതിയെ –6
കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ ഏറെ ചൂഷണങ്ങൾക്കു വിധേയാകുന
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top