Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചിരിക്കാനാവാതെ അവൾ...
ബാംഗളൂരിലെ പ്രസിദ്ധമായ ഒരു ദന്തൽ കോളജിൽ വിദ്യാർഥിനിയായിരുന്ന പ്രിയയെ മാതാപിതാക്കൾ ഒരുമിച്ചാണ് എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നത്. തീവ്രമായ മനോനിലയിലായിരുന്ന മാതാപിതാക്കൾ അവരുടെ ഏക മകളുടെ മാനസിക പ്രശ്നങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ലക്ഷങ്ങൾ കൊടുത്താണ് ഇവൾക്ക് ബിഡിഎസിന് അഡ്മിഷൻ വാങ്ങിയത്. പക്ഷേ, അവൾക്ക് യാതൊരു ഉത്തരവാദിത്തബോധവുമില്ല. കോളജിൽ ചെന്ന നാൾ മുതൽ അവൾ ഉഴപ്പാൻ തുടങ്ങിയതാണ്. ഇത്രയും രൂപ കൊടുത്താണ് അഡ്മിഷൻ വാങ്ങിയതെന്ന യാതൊരു ചിന്തയും അവൾക്കില്ല. പഠിക്കാൻ ശ്രദ്ധകിട്ടുന്നില്ലെന്നാണ് അവൾ പറയുന്നത്. എന്നെ കഷ്ടപ്പെടുത്താനാണ് ഇവിടെ കൊണ്ടുവന്നു വിട്ടിരിക്കുന്നതെന്ന് ഫോൺ വിളിക്കുമ്പോൾ അവൾ പറയും. ചിലപ്പോൾ പൊട്ടിത്തെറിക്കും. ഈയിടെ അവൾ ഹോസ്റ്റൽ മുറിയിൽ കൂട്ടുകാരികളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഞരമ്പു മുറിക്കാൻ ശ്രമം നടത്തി. പിന്നീട് താൻ അപമാനിതയായെന്നും കുട്ടികളെ അഭിമുഖീകരിക്കാൻ വയ്യെന്നും അതുകൊണ്ട് ഇനി കോളജിലേക്കു പോകാൻ പറ്റില്ലെന്നും പറഞ്ഞു ഹോസ്റ്റൽ മുറിയിൽ തന്നെ കഴിയുകയായിരുന്നു.
പ്രിൻസിപ്പൽ വിവരം അറിയിച്ചതിനാൽ ഞാൻ പെട്ടെന്ന് വിദേശത്തുനിന്ന് അവധി തരപ്പെടുത്തി വന്നതാണ്. ദേഷ്യ വും നിരാശയും കടിച്ചമർത്തി ആ പിതാവ് എന്നോട് പരാതി പറഞ്ഞു. ഇത് അസുഖമൊന്നുമല്ല സാർ. ഇവളുടെ അഹങ്കാരമാണ്. ഇവൾ പഠിക്കാൻ സമർഥയായിരുന്നു. എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഉയർന്ന ശതമാനത്തിൽ പാസായ എന്റെ മകൾ ഇപ്പോൾ മിക്ക വിഷയങ്ങൾക്കും തോൽക്കുകയാണ്. ഇവളെ നല്ലൊരു മനഃശാസ്ത്രജ്ഞനെ കാണിച്ച് ചികിത്സിപ്പിച്ചതിനു ശേഷം കോളജിലോട്ട് കൊണ്ടുവന്നാൽ മതിയെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ആരെ കാണിച്ചാലും ഞാനിനി ആ കോളജിലേക്ക് ഇല്ലെന്നും എന്റെ മാനം പോയെന്നും പറഞ്ഞ് അവൾ ശാഠ്യം പിടിക്കുന്നു. ഞങ്ങൾ ഇവളെ പല സൈക്യാട്രിസ്റ്റുകളെയും കാണിച്ചു. അവരുടെ വിഷമരുന്നുകൾ കഴിക്കുമ്പോൾ തളർച്ചയും കുഴച്ചിലും കാരണം തുടർന്നു കഴിക്കാൻ കൂട്ടാക്കുന്നില്ല. മരുന്നുകൾ കഴിച്ചാൽ അവൾ വല്ലാതെ ആക്രമണകാരിയാകുന്നതാണ് കാണുന്നത്. അതു കഴിച്ചാൽ മന്ദബുദ്ധിയാകുമെന്ന് എല്ലാവരും പറയുന്നു.
ഒടുവിൽ സഹികെട്ട് കേരളത്തിലുള്ള ഒരു ദന്തൽ കോളജിൽ പുതിയ അഡ്മിഷൻ വാങ്ങിക്കാൻ ചെന്നപ്പോൾ അവിടത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായി മകളുടെ മാനസിക പ്രശ്നങ്ങളെപ്പറ്റി തുറന്നുപറയാൻ അവസരമുണ്ടായി. മകൾ പഠിച്ച കോളജിൽതന്നെ തുടർന്നു പഠിക്കാൻ പറ്റുന്ന ഒരു മാനസിക നില ഉണ്ടാക്കിയെടുക്കുന്നതിനു സാറിന്റെ മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സകൊണ്ടു സാധിക്കുമെന്ന് അദ്ദേഹം ഉറപ്പുതന്നു. അങ്ങനെയാണ് എല്ലാ പ്രതീക്ഷയുമറ്റ ഞങ്ങൾ ഇപ്പോൾ വന്നിരിക്കുന്നത്.
പ്രിയയുടെ മാനസികനിലയും വ്യക്തിത്വ ഘടനയിലെ പ്രത്യേകതകളും മനഃശാസ്ത്ര പരിശോധനകൾ കൊണ്ടു വിലയിരുത്തി റോഷാക് എന്ന മനോരോഗ നിർണയ പരിശോധന നടത്തി. ചിത്തഭ്രമം ഇല്ലെന്ന് ഉറപ്പാക്കി. ബുദ്ധി പരിശോധനയിൽ അതിബുദ്ധിമതിയാണെന്നു തെളിഞ്ഞെങ്കിലും മാനസിക സംഘർഷവും അടിസ്ഥാനപരമായ വ്യക്തിത്വ വൈകല്യവുമാണ് പഠനത്തോടും പ്രതിബന്ധങ്ങളോടും പൊരുത്തപ്പെട്ടു പോകാനുള്ള അവളുടെ കോപ്പിംഗ്സ്കിൽസിനെ നിർവീര്യമാക്കുന്നതെന്ന് മനഃശാസ്ത്രപരമായി കണ്ടെത്തി.
അത്യാധുനിക മനഃശാസ്ത്ര ചികിത്സയായ കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി, കംപ്യൂട്ടറൈസ്ഡ് ബയോഫീഡ് ബാക് ട്രെയിനിംഗ്, ചിന്താ വൈകല്യങ്ങൾ മാറ്റാൻ സഹായിക്കുന്ന തോട്ട് കൺട്രോൾ സോഫ്റ്റ്വെയർ ടെക്നോളജി, സെൽഫ് ഹിപ്നോസിസ് എന്നീ ചികിത്സാ മാർഗങ്ങൾ വളരെ നാളുകൾ നിരന്തരം പ്രാക്ടീസ് ചെയ്തതിലൂടെ പ്രിയയുടെ ആത്മനിന്ദയും ആത്മഹത്യാ ചിന്തയും മാറ്റി ബലിഷ്ഠമായ ഒരു വ്യക്തിത്വ ഘടനയ്ക്കു രൂപം നൽകി.
സന്തോഷവതിയായ പ്രിയ അവൾ പഠിച്ചിരുന്ന കോളജിലേക്കു തന്നെ തിരിച്ചുപോയി പഠനം തുടർന്നു. പ്രശ്നങ്ങളെ വളരാനുള്ള ഉപാധിയായി കണ്ട് പോസിറ്റീവ് തിങ്കിംഗിലൂടെ പ്രതിബന്ധങ്ങളെ മനഃശാസ്ത്രപരമായി അതിജീവിക്കാനുള്ള കോച്ചിംഗ് നിരന്തരം നൽകി മനസിനെ ബലിഷ്ഠപ്പെടുത്തിക്കൊണ്ടിരുന്നു. ക്രമേണ വിഷാദമെല്ലാം മാറി പഠനം വിജയകരമായി പൂർത്തിയാക്കിയശേഷം ബാംഗളൂരിൽനിന്നു തിരിച്ചുവന്നപ്പോൾ പ്രിയ പ്ലാസ്റ്റർ ഓഫ് പാരീസിൽ ഉണ്ടാക്കിയ ഒരു വലിയ പല്ല് എന്റെ കൺസൾട്ടേഷൻ റൂമിന്റെ മേശപ്പുറത്ത് എന്നും വയ്ക്കുന്നതിനായി കൊണ്ടുതന്നു. അതിൽ പ്രിയ ഇപ്രകാരം എഴുതിവച്ചിരിക്കുന്നു. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ‘“ഠവമിസ ്യീൗ െീ ാൗരവ ളീൃ ാമസശിഴ ാല ൊശഹല മഴമശി” അത് ഇപ്പോഴും എന്റെ മേശപ്പുറത്തുണ്ട്. മനഃശാസ്ത്രചികിത്സയിലൂടെ പ്രിയ കൈവരിച്ച ഈ വൈകാരികമായ പുനർജന്മം ചികിത്സയോടു സഹകരിച്ചു പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിക്കും പടിപടിയായി കൈവരിക്കാവുന്ന ഒരു വളർച്ചയാണ്.
ജീവിതപ്രശ്നങ്ങളുമായി ഏറ്റുമുട്ടി മനോവിഷമങ്ങൾക്കിരയാവുന്ന ദുർബല ചിത്തരായ ആളുകൾ പെട്ടെന്നുള്ള പരിഹാരം തേടി സൈക്യാട്രി മരുന്നുകൾ വാങ്ങി കഴിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന ചികിത്സാഭ്യാസമാണെന്ന് ഓർമിക്കുക. ലോകപ്രസിദ്ധ സൈക്യാട്രിസ്റ്റായ ഡോ. പീറ്റർ ബ്രഗിൻ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ജ്യെരവശമേൃശര ഉൃൗഴെ ഒമ്വമൃറെ േീ വേല ആൃമശി ൽ ഇത്തരം മരുന്നുകൾ തലച്ചോറിനെ തകർക്കുന്ന മാരകവിഷങ്ങളാണെന്നും തലച്ചോറിലേക്ക് വിഷം കടത്തിവിട്ട് സെല്ലുകളെ തകർത്ത് ചിന്തയില്ലാതാക്കാമെന്ന വ്യാമോഹം മാരക വിപത്തുകളിലേക്ക് നയിക്കുമെന്നും നമ്മെ താക്കീത് ചെയ്യുന്നു.
<യ>ഡോ.ജോസഫ് ഐസക്,
(റിട്ട. അസിസ്റ്റന്റ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, ഗവ. മെഡിക്കൽ കോളജ്)
കാളിമഠത്തിൽ,അടിച്ചിറ റെയിൽവേ ക്രോസിനു സമീപം,തെളളകം പി.ഒ.–കോട്ടയം 686 016ഫോൺ നമ്പർ – 9847054817 സന്ദർശിക്കുക: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ഷീലെുവശമെമര.രീാ
ഇന്ന് ആര്‍ത്തവശുചിത്വ ദിനം; ആരോഗ്യകരമാകണം ആര്‍ത്തവകാലം
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തിനും മനുഷ്യവംശത്തിന്റെ തന്നെ നിലനില്‍പ്പിനും ആരോഗ്യകരമാ
സ്ത്രീകൾക്ക് ഈസ്ട്രജൻ എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹേ
സീതപ്പഴം ഗർഭിണികളുടെ ആരോഗ്യത്തിനു മികച്ചത്
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുന്പ് വിളർച്ച തടയുന്നു. ഗർഭിണികളുടെയ
ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാം
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ പല മാരകരോഗങ്ങളെയും നിയന്ത്രിക്
ആർത്തവപ്രശ്നങ്ങൾക്ക് ആയുർവേദത്തിലൂടെ പരിഹാരം നേടാം
ആയുർവേദശാസ്ത്രത്തിലെ വിവിധ വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രശാഖയാണ
സ്ത്രീകൾ ഈന്തപ്പഴം കഴിക്കേണ്ടതിന്റെ ആവശ്യകത എന്ത്?
സ്ത്രീകളുടെ, പ്രത്യേകിച്ചു ഗർഭിണികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഗുണപ്രദം. ഈന്ത
സ്ത്രീകൾക്ക് ഈസ്ട്രജൻ ഭക്ഷണം എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹേ
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്
നഖങ്ങളിലെ പൂപ്പൽബാധ
നമ്മുടെ വിരലുകൾക്കു സംരക്ഷണവും ഭംഗിയും നൽകുന്ന ഭാഗങ്ങളാണ് നഖങ്ങൾ. കൊരാറ്റി
മുഖക്കുരു; തെറ്റിദ്ധാരണകൾ ഒഴിവാക്കാം
1. മുഖക്കുരു ഉണ്ടാവാനുള്ള കാരണം എന്താണ്?
നമ്മുടെ മുഖചർമത്തിനു സ്വാഭാവികമാ
വിളർച്ച തടയാൻ നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്
പപ്പായ കഴിച്ചാൽ പലതാണു ഗുണം!
നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. പഴുത്താലോ ഒന്
പാദം വിണ്ടുകീറൽ - ശ്രദ്ധിക്കുക
പാദങ്ങൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം ചർമത്തിന്റെ വരൾച്ചയാണ്. ഇതിനോട
കനകകാന്തിക്ക് കസ്തൂരിമഞ്ഞള്‍
സ്ത്രീകള്‍ സൗന്ദര്യവര്‍ധനവിനായി കസ്തൂരിമഞ്ഞളെന്ന പേരില്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന കടും മഞ്ഞനിറത്ത
കരിമംഗല്യത്തിനു ചികിത്സയുണ്ടോ ?
മധ്യവയസ്കരായ സ്ത്രീ-പുരുഷന്മാരെ ബാധിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മെലാസ്മ അഥ
താരന് ഷാംപൂ ഉപയോഗിക്കുന്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ
വിഷാദമൊരു രോഗമാവാം
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സ
കഥപറച്ചിലിന്റെ പെണ്‍സ്വരം
കഥാപ്രസംഗം എന്ന് കേട്ടാല്‍ ആദ്യം മനസില്‍ വരുന്ന പേര് വി. സാംബശിവന്‍േറതാണ്. കഥപറച്ചിലിന്റെ പുതുഭാവങ്ങ
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുന്പ്് എന്നിവ വൈറസ് അണുബാധയിൽ ന
നഖം മിനുക്കാം
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാ
ട്രെൻഡിയാവാൻ വട്ടപ്പൊട്ട്
പെണ്‍കുട്ടികളുടെ നെറ്റിയിൽ ഇപ്പോൾ മിന്നിത്തിളങ്ങുന്നത് വപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരു
പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ ഏതാന
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ
മേബലൈൻ ഫാഷൻ വീക്ക് ശേഖരം
മേബലൈൻ ന്യൂയോർക്ക് പുതിയ വിവിഡ് മേക്കപ്പ് ശേഖരം, ബോൾഡ് ആൻഡ് സെക്സി ട്രെൻഡ്സ് വിപണിയിലെത്തിച്ചു. കുലീ
ലക്ഷ്മി സ്പീക്കിംഗ്
അൽപം വില്ലത്തരങ്ങളൊക്കെ ഇടയ്ക്കുണ്ടെങ്കിലും പരസ്പരം സീരിയലിലെ സ്മൃതിയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. സ്മൃത
ആഘോഷവേളകളിൽ അഴകേകാൻ സൗസിക
ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ
സൈബർ കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോൻ
എറണാകുളത്തെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നു. കൗതുകം കൊ
മലയാളക്കരയുടെ സ്വന്തം ഗസൽഗായിക
ശബ്ദത്തിന്റെ ലയവിന്യാസം അറിഞ്ഞു പാടുക എന്നത് ഒരാളുടെ സിദ്ധിയാണ്. ഗാനവീചികളുടെ വശ്യത ശ്രോതാക്കളിൽ സൃഷ
പിരിയില്ലൊരിക്കലും...
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കുട്ടികൾ ആദ്യമായി കണ്ടുമുട്ടിയത്. കൃഷ്ണപക്ഷക്കിളികൾ എന്ന സിനിമയിൽ ക
ഷൈനിംഗ് സ്റ്റാർ ഷൈൻ ബനവൻ
ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ തെക്കേ ഇന്ത്യയെ മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് അമ്പര
സൗന്ദര്യത്തിനു കൽപ്പനയുടെ സംരക്ഷണം
എഴുപതുകളുടെ തുടക്കം. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കേരളത്തിലെ സ്ത്രീകൾ എത്തിത്തുടങ്ങുന്നതേയുള്ളു.
വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാർ
വിവാഹദിനത്തിൽ ഏറ്റവും സുന്ദരിയായിരിക്കാനാണ് ഓരോ പെൺമനവും കൊതിക്കുന്നത്. മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവ
പൂക്കൾപോലെ പ്ലാറ്റിനം ആഭരണങ്ങൾ
സ്വർണാഭരണങ്ങളെപ്പോലെതന്നെ പ്ലാറ്റിനം ആഭരണങ്ങളും മലയാളികൾക്കു പ്രിയങ്കരമായിട്ട് അധികനാളായിട്ടില്ല. അട
മാടമ്പിയിൽ തുടക്കംകുറിച്ച പാട്ടുകാരി
ഗായിക രൂപാ രേവതിക്ക് പിന്നണി ഗാനത്തിന് ആദ്യമായി അവസരം നൽകിയത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അതും മോ
വരൂ, സുന്ദരിയാകാം
എഴുപതുകളുടെ തുടക്കം... ചേർത്തലയിലെ പ്രമുഖ കോളജിലെ ഹോസ്റ്റലിലാണ് സംഭവം... ക്ലാസിലേക്കു പോകാനായി തയാറെ
പത്തരമാറ്റിൻ തിളക്കവുമായി ഗായത്രി
അഭിനയത്തോടൊപ്പം ആഭരണ ഡിസൈൻ രംഗത്തും കഴിവു തെളിയിച്ചിരിക്കുകയാണ് ഗായത്രി. കഴിഞ്ഞ 20 വർഷമായി സിനിമ–സീര
വെയിലത്തു വാടാത്ത പാട്ട്!
സിൽക്ക് സ്മിതയ്ക്കുവേണ്ടി പാടുക– ഒരു പതിമൂന്നുകാരി പെൺകുട്ടിക്ക് സിനിമയിൽ കിട്ടിയ ആദ്യ അവസരം. ഒന്നുക
ആദ്യമായിട്ടൊന്നുമല്ല ആദ്യ
വെറുതെ ഒരു രസത്തിന് 8–ാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശനു വേണ്ടി ‘‘സൂപ്പർ ഹിറ്റ് സോംഗ്സ്’’ അവതരിപ്പിച്ച
മുഗൾ രാജവംശത്തിന്റെ പ്രൗഢിയിൽ ലാച്ച
യുവതികൾക്ക് നിശ്ചയത്തിനും വിവാഹത്തിനും ഒരുപോലെ ഉപയോഗിക്കുന്ന വിവാഹവസ്ത്രമാണ് ലാച്ച. സാധാരണയായി മുസ്്
മാലാഖയെ പോലെ...
ക്രിസ്ത്യൻ ബ്രൈഡിനു മിഴിവേകാൻ വൈറ്റ്, ഓഫ് വൈറ്റ്, ഗോൾഡൻ കളറുകളിലെ ഗൗണുകൾ വിപണിയിൽ.
സ്ലീവ്ലെസ
ഫ്ളോറൽ കളക്ഷൻസ്
വേനലിൽ അല്പം കൂളാകാൻ യൂത്ത് തെരഞ്ഞെടുക്കുന്നത് ഫ്ളോറൽ കളക്ഷൻസാണ്. ധരിക്കുന്നവർക്കും കാണുന്നവർക്കും ക
എമ്പോറിയോ അർമാനി സ്പ്രിംഗ് വാച്ച് ശേഖരം
എമ്പോറിയോ അർമാനിയുടെ പുരുഷന്മാർക്കും വനിതകൾക്കുമായുള്ള സ്പ്രിംഗ് വാച്ച് ശേഖരം വിപണിയിലെത്തി. ക്ലാസ്
കാമ്പസ് ട്രെൻഡുമായി ഈവാ ഹവായി
പുതുതായി ആരംഭിക്കുന്ന വിവിധ മോഡലുകളിലുള്ള സാൻഡൽ സ്, ഷൂസ്, ഫാൻസി ചപ്പൽസ്, കളർ ഹവായികൾ എന്നിവയുടെ വൻ ശ
മൊയ്തീൻ തരംഗം നിലയ്ക്കുന്നില്ല; ‘എന്ന് നിന്റെ മൊയ്തീൻ‘ ചെരുപ്പിലും
കേരളത്തിലെ തിയറ്ററുകളിൽ തകർത്തോടുന്ന ‘എന്ന് നിന്റെ മൊയ്തീൻ’ തരംഗം ഫാഷൻ രംഗത്തേക്കും വ്യാപിക്കുന്നു.
ഒറ്റക്കാലിൽ അണിയാം ഫാൻസി പാദസരം
അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരമ്പുകൾക്കിടയിലൂടെ വെള്ളിക്കൊലുസു
ആത്മവിശ്വാസം വെളിച്ചമാക്കി ജിബി
കാലിക്കട്ട് വാഴ്സിറ്റിയുടെ എംഎ പരീക്ഷയിൽ ജിബി എന്ന പെൺകുട്ടി റാങ്ക് നേടിയപ്പോൾ വീട്ടുകാർക്കും നാട്ടു
മേനിയഴകിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ
ഒമേഗ 3 ഫാറ്റി ആസിഡുകൾ ചർമത്തിന്റെ ആരോഗ്യത്തിനു ഗുണപ്രദം. അതു ചർമത്തിനു സംരക്ഷണം നല്കുന്നു. ഈർപ്പം നി
തരംഗമായി ടോ റിങ്ങ്
കാൽവിരലുകൾക്ക് അഴകു നൽകുന്ന മിഞ്ചി(ടോ റിങ്ങ്) ഇന്നു പെൺകുട്ടികൾക്കിടയിൽ സർവസാധാരണമാണ്. പ്ലാസ്റ്റിക്ക
മുടിയഴകിന്
1. അഴകുളള മുടിക്ക്്് അടിസ്ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികൾ, പഴച്ചാറുകൾ, പാൽ എന്നിവ ഉത്തമം
ദാവണിയിൽ തിളങ്ങാൻ
ഫാഷന്റെ കാര്യത്തിൽ എന്നും അപ്റ്റുഡേറ്റ് ആണ് ന്യൂജെൻ ഗാൽസ്. ഏതു സ്റ്റൈലും ട്രൈ ചെയ്യാൻ അവർ ഒകെ. പക്ഷേ
മലർ വീണ്ടും വിരിയുന്നു
ഷിജീഷ് യു.കെ.
അടുത്ത കാലത്തൊന്നും മലയാളി ഇത്രമേൽ ഒരു ചലച്ചിത്ര നായികയിൽ ആകൃഷ്ടനായിട്
സൂപ്പർ ലുക്കു തരും മാലകൾ
പാലയ്ക്കാ മാല, നാഗപടത്താലി, മാങ്ങാമാല, പൂത്താലി, ഇളക്കത്താലി ഇവയ്ക്കാണ് ട്രഡീഷണൽ ആഭരണങ്ങളിൽ എന്നും ഡ
അച്ഛന്റെ മകൾ
ഒരു കാലഘട്ടത്തിൽ നമ്മുടെ മനസ്സിൽ കുടിയേറിയ പൂച്ചക്കണ്ണുള്ള നായകൻ പിന്നീട് വില്ലനായപ്പോഴും ആ സ്നേഹം ന
പ്രിയമേറും ജിമുക്കി
കമ്മലുകളുടെ വിഭാഗത്തിൽ എന്നും പ്രിയം ജിമുക്കിക്കുതന്നെയാണ്. വലുതും ചെറുതുമായും കല്ലുപിടിപ്പിച്ചതും മ
ഈ റാങ്ക് കുടുംബത്തിനു കിട്ടിയത്
വിവാഹത്തിന്റെ ആദ്യനാളുകളിൽ കരിയറിനെ കുറിച്ചു വേവലാതിപ്പെട്ട ഡോക്ടറായ ഭാര്യക്ക്, സഹപാഠി കൂടിയായിരുന്ന
സൗമ്യം, സുന്ദരം; കബനി എന്ന നിഖില
സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവതയിലുള്ളപ്പോഴാണു ബാലേച്ചിയുമായി(ശ്രീബാല കെ. മേനോൻ) പരിചയത്തിലായത്. ഏറെ
ഫാഷൻ ചാർട്ടിൽ കളിമൺ ആഭരണങ്ങൾ
നിന്റെ തലയിലെന്താ, കളിമണ്ണാണോ’യെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണ
സ്റ്റൈലാകാൻ ബെൽറ്റ്
ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായ ബെൽറ്റിൽ സ്ത്രീകളും കൈവച്ചു തുടങ്ങിയിരിക്കുന്നു. മുമ്പൊക്കെ പാന്റ
ആർത്തവ വിരാമം:കരുതിയിരിക്കാം
ജീവിതത്തിലെ സുപ്രധാന കാലമാണ് ആർത്തവവിരാമ കാലം. 45–55 വയസിനിടെയാണ് സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്നത്.
സീതാലയം– സ്ത്രീകൾക്ക് ഒരു സാന്ത്വനസ്പർശം
അടുത്തറിയാം ഹോമിയോപ്പതിയെ –6
കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ ഏറെ ചൂഷണങ്ങൾക്കു വിധേയാകുന
Latest News
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
Latest News
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top