വീടുമുഴുവൻ പ്രേതത്തെപ്പോലുള്ള പാവകൾ; അഞ്ചുകോടിയുടെ വീട് ആർക്കും വേണ്ട!
Sunday, April 11, 2021 6:13 PM IST
വീട് അലങ്കരിക്കുന്നത് ചിലരുടെ ഹോബിയാണ്. അലങ്കാര വസ്തുക്കൾകൊണ്ട് മുറികളും ഹാളുമൊക്കെ അലങ്കരിക്കുന്നത് കാഴ്ചയ്ക്ക് സുഖകരവുമാണ്. എന്നാൽ അലങ്കാരം കുറച്ചുകൂടിപ്പോയതിന്‍റെ പേരിൽ വാർത്തകളിൽ നിറയുകയാണ് കലിഫോർണിയായിലെ ഒരു വീട്. ഈ വീട് മുഴുവന്‍ പലതരത്തില്‍ പല വസ്ത്രങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന പാവകള്‍ ആണ്.



പാവകൾ എന്നു പറയുന്പോൾ ചെറുതാണെന്നും കരുതിയാൽ തെറ്റി. ഒരു മനുഷ്യന്‍റെ വലുപ്പമുള്ളവയാണിവ. ഓരോ മുറിയിലും ഇത്തരത്തിലെ പല രൂപഭാവങ്ങളിലെ പാവകള്‍ ആണുള്ളത്. ഈ വീട്ടില്‍ ഇത്രയധികം പാവകള്‍ ആരാണ് വച്ചതെന്ന് ആര്‍ക്കും അറിയില്ല.

1962 ല്‍ നിര്‍മ്മിച്ചതാണ് 2,116 ചതുരശ്രയടിയുള്ള ഈ വീട്. അന്നത്തേ അതേരൂപം തന്നെയാണ് വീടിനിപ്പോഴും അഞ്ചു കിടപ്പറകളുണ്ട്. വീട്ടിലാകെ ഗ്രീന്‍ കാര്‍പെറ്റ് വിരിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വീട് വിൽക്കാൻ ഇട്ടിരിക്കുകയാണ്.



ഏകദേശം അഞ്ച് കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ചില പാവകളെ കണ്ടാല്‍ പ്രേതത്തെപ്പോലെ തോന്നുമെന്നാണ് ഈ വീട് കാണാനെത്തിയ പറയുന്നത്. ഈ വീട്ടില്‍ ഇത്രയധികം പാവകള്‍ ആരാണ് വച്ചതെന്ന് ആര്‍ക്കും അറിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.