Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
മമത പറക്കുന്നു... ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക്...
ഋഷി
വിലക്കുകളും നിയന്ത്രണങ്ങളും ഏറെയുണ്ടായിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. ആ ഗ്രാമത്തിൽനിന്നാണ് മമതാ ചൗധരി എന്ന പെൺകുട്ടി ആകാശത്തിൽ മേഘ കീറുകൾക്കിടയിലൂടെ ഇപ്പോൾ പറന്നു നടക്കുന്നത്.
അതവളുടെ സ്വപ്നമായിരുന്നു, ലക്ഷ്യമായിരുന്നു. കൈയെത്തും ദൂരത്തല്ലെങ്കിലും ആ മരച്ചില്ലയിലേക്ക് അവൾ പറന്നു കൊണ്ടേയിരുന്നു.. ഇത്തിഹാദ് എയർവേയ്സിലെ കാബിൻക്രൂ മമത ചൗധരിയുടെ സ്വപ്ന കഥ..
ഫ്ലാഷ്ബാക്ക്...
അരുത് എന്ന വാക്ക് ഏറെ മുഴങ്ങിക്കേട്ടിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏറെ കൽപ്പിച്ചു കൊടുത്ത ഒരു നാട്. മമതയുടെ കുട്ടിക്കാലം അവിടെയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ഒട്ടും എളുപ്പമല്ലായിരുന്ന സാഹചര്യം. ദിവസവും അഞ്ചു കിലോമീറ്ററോളം നടന്നാണ് മമത സ്കൂളിൽ പോയിരുന്നത് .
എന്തിനാണ് പെൺകുട്ടികൾ പഠിക്കുന്നത് എന്ന് ചോദ്യം പോലും ഉയർന്നിരുന്നു. പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും മാത്രം പഠിച്ചാൽ പോരെ എന്നായിരുന്നു ആ ഗ്രാമത്തിലുള്ള പലരും മമതയോട് ചോദിച്ച ചോദ്യം. പക്ഷേ അവൾ മറുപടി പറഞ്ഞില്ല അതിനൊന്നും. കാരണം അവളുടെ മനസിൽ വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. കുടുംബം ജോലിചെയ്യുന്ന ഫാമിലേക്ക് പിന്നെയും 10 കിലോമീറ്റർ നടക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ നടന്നു നടന്ന് അവൾ പഠിച്ചു.
ഇനി നടക്കാൻ അല്ല ഓടാനും പറക്കാനും ആണ് ഉള്ളതെന്ന തിരിച്ചറിവിൽ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോളേജിലേക്ക് പഠിക്കാൻ പോകണമെന്നവൾ തീരുമാനിച്ചു. ജീവിതത്തിലെ ആദ്യത്തെ കടമ്പ അതായിരുന്നു.
സ്കൂളിൽ പോലും പോകേണ്ടെന്ന് പറഞ്ഞിരുന്നവർക്ക് അവളുടെ കോളജിലേക്കുള്ള യാത്ര ഒട്ടും ദഹിക്കുന്നതായിരുന്നില്ല. എന്നാൽ കോളേജിൽ പഠിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ മമത ഒരുക്കമായിരുന്നില്ല. കുടുംബം അവളെ വീട്ടിൽനിന്ന് പുറത്താക്കി. കുടുംബവിളക്ക് ആവേണ്ടവൾക്ക് കുടുംബ വിലക്ക് ഏർപ്പെടുത്തി. പക്ഷേ തോറ്റു പിന്മാറാൻ മമത തയ്യാറായിരുന്നില്ല. എല്ലാ കഷ്ടപ്പാടുകളും സഹിച്ച് അവൾ മുന്നോട്ടു പോയി.
"എനിക്കൊരുപാട് കാര്യങ്ങൾ എനിക്കുവേണ്ടി തന്നെ ചെയ്യാനുണ്ട് എന്ന തിരിച്ചറിവ് എന്നെ മുന്നോട്ടു നയിച്ചു. ഞാൻ നേടുന്നത് എനിക്ക് മാത്രമല്ല എന്റെ ഗ്രാമത്തിലെ ഓരോ പെൺകുട്ടിക്കും വേണ്ടിയാണെന്ന് ഞാൻ വിശ്വസിച്ചു' - തന്റെ പോരാട്ടങ്ങളുടെ കഥ മമത പറഞ്ഞു തുടങ്ങി...
"എനിക്കന്ന് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നു. ഇംഗ്ലീഷ് പഠിക്കാൻ ക്ലാസുകളിൽ പോകാൻ പൈസയും കൈയിലില്ലായിരുന്നു. യൂട്യൂബ് വഴിയാണ് ഇംഗ്ലീഷ് പഠിച്ചത്. എന്തെങ്കിലുമൊക്കെ ആയി തീരണം എന്നുള്ള വല്ലാത്ത ആഗ്രഹം തോന്നി. കുടുംബത്തിന്റെ പിന്തുണയോടെ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത നാളുകൾ... പക്ഷേ പിടിച്ചുനിന്നു. പിടിച്ചുനിൽക്കാതെ പറ്റുമായിരുന്നില്ല.
പക്ഷേ അപ്പോഴും എന്തായി തീരണം എന്ന ലക്ഷ്യം എന്റെ മുന്നിൽ വ്യക്തമായിരുന്നു. എന്തെങ്കിലുമൊക്കെ ആയിത്തീരുക എന്നത് മാത്രമായിരുന്നു സ്വപ്നം. ആ സ്വപ്നത്തിന് ചിറക് വെച്ചത് ഡൽഹിയിൽ പഠിക്കുമ്പോൾ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടതിനുശേഷമാണ്.
ക്യാബിൻ ക്രൂവിനെക്കുറിച്ചോ ഫ്ലൈറ്റ് അറ്റൻഡന്റുമാരെക്കുറിച്ചോ ഞാൻ അതുവരെ കേട്ടിരുന്നില്ല.
ഡൽഹിയിൽ പഠിക്കുന്ന സമയത്താണ് ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടത്. അതോടെ പഠനം ആ വഴിക്കായി. യുട്യൂബിൽ ക്യാബിൻ ക്രൂവിനെക്കുറിച്ചുള്ള വീഡിയോകൾ കണ്ടു. എനിക്ക് രസം തോന്നി. ഇതുതന്നെയാണ് എന്റെ വഴിയെന്ന് ഞാൻ അപ്പോൾ മനസിലാക്കി. ഒരു ക്യാബിൻ ക്രൂ ആവുക എന്നതായി എന്റെ മുന്നിലെ ലക്ഷ്യം.
ഏതൊരു പെൺകുട്ടിയുടെയും മോഹം നടത്തിക്കൊടുക്കാൻ പിന്തുണയും സാമ്പത്തിക പിന്തുണയുമായി അച്ഛനും അമ്മയും ഉണ്ടാകും. പക്ഷേ എനിക്കത് ഉണ്ടായില്ല. കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നു എന്ന് തോന്നിയ ദിവസങ്ങൾ ആയിരുന്നു അത്. പലപ്പോഴും കഴിക്കാൻ ഭക്ഷണം പോലും കിട്ടിയിരുന്നില്ല. വിഷാദത്തിലേക്ക് ഞാൻ വീണുപോകും എന്ന് തോന്നിപ്പോയി. പക്ഷേ ഞാൻ തോറ്റില്ല.. തോൽക്കാൻ എനിക്ക് മനസില്ലായിരുന്നു..'
ഫ്ലാഷ് ബാക്ക് അവസാനിക്കുന്നു.. എയർപോർട്ടിൽ ടേക്ക് ഓഫിന് കാത്തു കിടക്കുന്ന ഇത്തിഹാദ് എയർവേയ്സ്. അതിനുള്ളിൽ മമത ചൗധരിയുണ്ട്. ക്യാബിൻ ക്രൂ മമത ചൗധരി. 2022ലാണ് മമത ഇത്തിഹാദ് എയർവേസിൽ ഒരു ക്യാബിൻ ക്രൂവായി ജോലിയിൽ പ്രവേശിച്ചത്.
ഇത്തിഹാദിനൊപ്പം ആദ്യമായി പറക്കുമ്പോൾ മമത കാണിച്ചുകൊടുക്കുകയായിരുന്നു - നിങ്ങൾ ആരാണെന്നും നിങ്ങൾ ആരാകാമെന്നും നിർണ്ണയിക്കാൻ ആരെയും, ഒരു സാഹചര്യത്തെയും അനുവദിക്കരുത്. നിങ്ങളുടെ സ്വപ്നങ്ങൾക്കായി പോരാടുക, കാരണം മറ്റാരും നിങ്ങൾക്കായി ഇത് ചെയ്യാൻ പോകുന്നില്ല എന്ന സത്യം.
ആദ്യ യാത്രയിൽ എല്ലാ മാനേജർമാരും ഇത്തിഹാദിലെ എല്ലാ ജീവനക്കാരും മമതയ്ക്ക് പൂർണ പിന്തുണയും പ്രോത്സാഹനവുമായി കൂടെ നിന്നു.
സന്തോഷകരമായ ക്ലൈമാക്സ്
പഠിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിന് മകളെ പുറത്താക്കിയ ആ കുടുംബം ഇപ്പോൾ ഉണ്ട്.
23 രാജ്യങ്ങൾ മമത ഇതിനകം സന്ദർശിച്ചു കഴിഞ്ഞു. അച്ഛന് ഒരു കാർ വാങ്ങിക്കൊടുത്തു. സ്വന്തം ജീവിതം ഒരുപാട് പെൺകുട്ടികൾക്ക് മാതൃകയാക്കിയത് കൊണ്ട് ഇന്ത്യയിലെ വിവിധ സ്കൂളുകളിൽ മമത ക്ലാസ് എടുത്തു കഴിഞ്ഞു.
അച്ഛനെയും അമ്മയെയും ഒക്കെ അബുദാബി കാണിക്കാൻ കൊണ്ടുവരണം. ഞാൻ ജോലി ചെയ്യുന്ന അതേ വിമാനത്തിൽ ആയിരിക്കും ഞാൻ അവരെ കൊണ്ടുവരിക എന്ന് മമത പറയുന്നു.
ഇത്തിഹാദ് എയർവെയ്സ് ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞു. മമതയുടെ സ്വപ്നങ്ങളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇങ്ങനെയൊക്കെ ചെയ്യാമോ..! വിമാനത്തിൽ പത്തൊന്‍പതുകാരിയുടെ തന്ത്രം പാളി
പിഴയടയ്ക്കുന്നതിൽനിന്ന് ഒഴിവാകാൻ പലരും പലവിധ തന്ത്രങ്ങളും പയറ്റാറുണ്ട്. അത്തരം ഞൊടുക്കുവിദ്യകളിലൂടെ മിക്കവരും രക്ഷപ്പെടാറുമുണ്ട്. എന്നാൽ, ഓസ്ട്രേലിയക്
പ്രാർഥിക്കാൻ ഓരോരോ രീതികൾ..! ബുദ്ധപ്രതിമയുടെ ചെവിയിൽ സ്പീക്കർ ഘടിപ്പിച്ച് യുവാവിന്റെ പ്രാർഥന
പ്രാർഥിക്കാൻ എല്ലാവർക്കും കാരണങ്ങളുണ്ട്. അടുത്തിടെ ചൈനീസ് പൗരനായ ഷാങ് എന്ന യുവാവിന്റെ പ്രാർഥന വലിയ വാർത്താപ്രാധാന്യം നേടി. ബുദ്ധമതവിശ്വാസിയായ ഇയാളുടെ
"വെല്‍'ഡണ്‍ മൈ ബോയ്...; അമ്മയുടെ ദുരിതം മനസിലാക്കി ഒറ്റയ്ക്ക് കിണര്വെട്ടിയ 14കാരനെക്കുറിച്ച്
മക്കളെന്നാല്‍ അമ്മമാര്‍ക്ക് ജീവനേക്കാള്‍ പ്രധാനമാണ്. അതിനാല്‍ത്തന്നെ ഒട്ടുമിക്ക മക്കള്‍ക്കും അവരുടെ അമ്മ ഏറ്റവും പ്രി
നാട്ടുകാരെ കൂളാക്കാൻ വഴിയോര ഫ്രിഡ്ജ്..! തങ്കമാണ് തങ്കവേൽ..
ചൂടായി വരുന്നവരെ കൂളാക്കാൻ വഴിയോരത്തൊരു ഫ്രിഡ്ജ്! നിറയെ പഴങ്ങളും തണുപ്പിച്ച വെള്ളവും ഐസ്ക്രീമും. അതും ഫ്രീ... ആർക്കും
"ജോണ്‍സ് ബ്രേക്ക്ഫാസ്റ്റ്': ഒരു പ്രഭാതഭക്ഷണത്തിന്റെ കഥ
നമ്മളില്‍ പലരും നിത്യേന മനസിന് പിടിച്ച ഒരു ഭക്ഷണശാലയിലാകും പോവുക. അവിടുത്തെ ചുവരും ടേബിളും കസാലയും ഒക്കെത്തന്നെ നാം
എട്ടാം നിലയിലെ ജനലില്‍ തൂങ്ങിക്കിടക്കുന്ന മൂന്ന് വയസുകാരിയെ രക്ഷിക്കുന്ന കാഴ്ച
ഒരു ജീവന് കാക്കുക എന്നതിലും വലിയ പുണ്യം ഇല്ലെന്നാണ് പറയുക. പ്രത്യേകിച്ച് ഒരു കുട്ടിയുടെ ജീവന്. സമൂഹ മാധ്യമങ്ങള്‍ നി
മയക്കുമരുന്നു കടത്താൻ ആട്ടിൻകുട്ടി; ദമ്പതികളുടെ തന്ത്രം പൊളിച്ചു പോലീസ് നായ
കള്ളക്കടത്തുകാർ പല തന്ത്രങ്ങളും പയറ്റാറുണ്ട്. ഇതിൽ മിക്കതും ചീറ്റിപ്പോകാറുമുണ്ട്. ഈവിധം പാളിപ്പോയ ഒരു തന്ത്രത്തെക്കുറിച്ചുള്ള വാർത്തയാണ് സ്കോട്ട്ലാൻഡി
"22 ദശലക്ഷത്തില്‍ ഒരാള്‍'; ഉടമയ്ക്കായി വൃക്ക ദാതാവിനെ കണ്ടെത്തിയ വളര്‍ത്തുനായയുടെ കഥ
ആളുകള്‍ പലതരം മൃഗങ്ങളെ ഓമനിച്ചു വളര്‍ത്താറുണ്ട്. മിക്കവരും കൂടെ കൂട്ടാറുള്ള ഒരു മൃഗമാണ് നായകള്‍. അവയ്ക്ക് തന്റെ യജ
കുടുംബ ബജറ്റ് കുറയ്ക്കാന്‍ കുഞ്ഞിന് വെട്ടുക്കിളിയെ നല്കി ഞെട്ടിച്ച് ഒരമ്മ
ലോകത്ത് വ്യത്യസ്തരായ ധാരാളം മനുഷ്യരുണ്ട്. അവരില്‍ ചിലര്‍ വിചിത്രമായ തങ്ങളുടെ പ്രവര്‍ത്തികള്‍കൊണ്ട് മറ്റുള്ളവരെ അമ്
6,50,000 സിഗരറ്റ് കുറ്റികള്‍ കൊണ്ട് നിര്‍മിച്ച ഒരു കുന്ന്
സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്ന് നാം പലപ്പോഴും പലയിടങ്ങളില്‍ നിന്നായി കേള്‍ക്കാറുണ്ടല്ലൊ. ചിലരത് "രണ്ടു ചെവി
സെഞ്ച്വറികളുടെ രാജാവിന് ഫിഫ്റ്റി; ആശംസകൾ
നിത്യവിസ്മയം എന്ന വാക്കിന്റെ പര്യായപദമാണ് സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന പേര്. എത്ര പറഞ്ഞാലും എഴുതിയാലും മതിവരാത്ത വായിച്ചാലും കൊതി തീരാത്ത ആ ക്രിക്ക
"ഒരു പക്ഷിയും മനുഷ്യനും നമ്മുടെ ഹൃദയത്തെ തൊടുമ്പോള്‍'; ആരിഫിന്റെ കഥ
ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ താമസിക്കുന്ന ആരിഫിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലെ. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്
തേലു മഹാതോ നിര്‍മിച്ച കിണര്‍ അവശേഷിക്കുന്നു; ലോക്കിയും
1947, ഓഗസ്റ്റ് 15; ഓരോ ഇന്ത്യക്കാരനും ഏറെ വൈകാരികമായി മനസില്‍ സൂക്ഷിക്കുന്ന ഒരു ദിനമാണത്. എന്നാല്‍ ആ ദിവസം ഒരു പകലും രാത്രിയും കൊണ്ടുണ്ടായതല്ല. നിരവധി
ഒന്ന് പ്രാങ്ക് ചെയ്തതാണ്; പക്ഷേ മറ്റേയാളുടെ കൈയില്‍ തോക്കുണ്ടായിരുന്നു
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി വേറിട്ട സംഭവങ്ങള്‍ നമുക്ക് മുന്നിലേക്കെത്താന്‍ തുടങ്ങി. പ്രത്യേകിച്ച് യൂട്യൂബിന്റെ
മുന്‍ കാമുകി തിരികെയെത്താന്‍ 21 മണിക്കൂര്‍ മുട്ടുകുത്തി നിന്ന് യുവാവ്
സാധാരണയായി ചൈനീസ് ഉത്പന്നങ്ങളെ ഗ്യാരണ്ടി ഇല്ലായെന്ന് പറയാറുണ്ടല്ലൊ. പ്രണയത്തെയും ചൈനീസ് ഉത്പന്നമെന്ന് ചില വിരുതന്
തട്ടിപ്പുകാരുണ്ട് സൂക്ഷിക്കുക; രണ്ടുവയസുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച്
ഈ ലോകത്ത് തട്ടിപ്പുകാര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ നമുക്കിടയില്‍ നിരവധി
വിരാട് കോഹ്ലിയുടെ പുതിയ ടാറ്റൂവിന്റെ അര്‍ഥം...
ടാറ്റൂകളോടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം കോഹ്ലിയുടെ ഇഷ്ടം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി ടാറ്റൂകള
ഇരുകാലും കൈയും നഷ്ടമായ ബോഡി ബില്‍ഡര്‍; സൂരജ് ഗെയ്വാളിനെക്കുറിച്ച്
അപ്രതീക്ഷിതമായ സംഭവങ്ങള്‍ നിമിത്തം ജീവിതത്തിന്റെ ഗതി മാറിപ്പോയ നിരവധി പേരെ നമുക്ക് സമൂഹത്തില്‍ കാണാനാകും. മിക്കപ്പ
"അയ്യേ പറ്റിച്ചേ...'; വിഡ്ഢിദിനത്തിലെ ചില ചിന്തകള്‍
പണ്ട് ഏതൊരാളും ഏറ്റവും ജാഗ്രത പുലര്‍ത്തുന്ന ഒരു പ്രഭാതമായിരുന്നു ഏപ്രില്‍ ഒന്നിന്റേത്. ആരൊക്കെ ഏത് വഴിക്കൊക്കെ പറ്റിക
വെള്ളത്തിനടിയില്‍ ശ്വാസമടക്കി 24 മിനിറ്റ്; ഗിന്നസ് റിക്കാര്‍ഡുമായി പൊങ്ങി ക്രൊയേഷ്യക്കാരൻ
ജലാശയങ്ങള്‍ കാണുന്നതേ പലര്‍ക്കും പേടിയാണ്. പ്രത്യേകിച്ച് നീന്തലറിയാത്തവര്‍ക്ക്. കാരണം എല്ലാവര്ക്കും അറിയാവുന്ന കാ
ഇങ്ങനെയൊക്കെ ചെയ്യാമോ..! വിമാനത്തിൽ പത്തൊന്‍പതുകാരിയുടെ തന്ത്രം പാളി
പിഴയടയ്ക്കുന്നതിൽനിന്ന് ഒഴിവാകാൻ പലരും പലവിധ തന്ത്രങ്ങളും പയറ്റാറുണ്ട്. അത്തരം ഞൊടുക്കുവിദ്യകളിലൂടെ മിക്കവരും രക്ഷപ്പെടാറുമുണ്ട്. എന്നാൽ, ഓസ്ട്രേലിയക്
പ്രാർഥിക്കാൻ ഓരോരോ രീതികൾ..! ബുദ്ധപ്രതിമയുടെ ചെവിയിൽ സ്പീക്കർ ഘടിപ്പിച്ച് യുവാവിന്റെ പ്രാർഥന
പ്രാർഥിക്കാൻ എല്ലാവർക്കും കാരണങ്ങളുണ്ട്. അടുത്തിടെ ചൈനീസ് പൗരനായ ഷാങ് എന്ന യുവാവിന്റെ പ്രാർഥന വലിയ വാർത്താപ്രാധാന്യം നേടി. ബുദ്ധമതവിശ്വാസിയായ ഇയാളുടെ
"വെല്‍'ഡണ്‍ മൈ ബോയ്...; അമ്മയുടെ ദുരിതം മനസിലാക്കി ഒറ്റയ്ക്ക് കിണര്വെട്ടിയ 14കാരനെക്കുറിച്ച്
മക്കളെന്നാല്‍ അമ്മമാര്‍ക്ക് ജീവനേക്കാള്‍ പ്രധാനമാണ്. അതിനാല്‍ത്തന്നെ ഒട്ടുമിക്ക മക്കള്‍ക്കും അവരുടെ അമ്മ ഏറ്റവും പ്രി
നാട്ടുകാരെ കൂളാക്കാൻ വഴിയോര ഫ്രിഡ്ജ്..! തങ്കമാണ് തങ്കവേൽ..
ചൂടായി വരുന്നവരെ കൂളാക്കാൻ വഴിയോരത്തൊരു ഫ്രിഡ്ജ്! നിറയെ പഴങ്ങളും തണുപ്പിച്ച വെള്ളവും ഐസ്ക്രീമും. അതും ഫ്രീ... ആർക്കും
"ജോണ്‍സ് ബ്രേക്ക്ഫാസ്റ്റ്': ഒരു പ്രഭാതഭക്ഷണത്തിന്റെ കഥ
നമ്മളില്‍ പലരും നിത്യേന മനസിന് പിടിച്ച ഒരു ഭക്ഷണശാലയിലാകും പോവുക. അവിടുത്തെ ചുവരും ടേബിളും കസാലയും ഒക്കെത്തന്നെ നാം
എട്ടാം നിലയിലെ ജനലില്‍ തൂങ്ങിക്കിടക്കുന്ന മൂന്ന് വയസുകാരിയെ രക്ഷിക്കുന്ന കാഴ്ച
ഒരു ജീവന് കാക്കുക എന്നതിലും വലിയ പുണ്യം ഇല്ലെന്നാണ് പറയുക. പ്രത്യേകിച്ച് ഒരു കുട്ടിയുടെ ജീവന്. സമൂഹ മാധ്യമങ്ങള്‍ നി
മയക്കുമരുന്നു കടത്താൻ ആട്ടിൻകുട്ടി; ദമ്പതികളുടെ തന്ത്രം പൊളിച്ചു പോലീസ് നായ
കള്ളക്കടത്തുകാർ പല തന്ത്രങ്ങളും പയറ്റാറുണ്ട്. ഇതിൽ മിക്കതും ചീറ്റിപ്പോകാറുമുണ്ട്. ഈവിധം പാളിപ്പോയ ഒരു തന്ത്രത്തെക്കുറിച്ചുള്ള വാർത്തയാണ് സ്കോട്ട്ലാൻഡി
"22 ദശലക്ഷത്തില്‍ ഒരാള്‍'; ഉടമയ്ക്കായി വൃക്ക ദാതാവിനെ കണ്ടെത്തിയ വളര്‍ത്തുനായയുടെ കഥ
ആളുകള്‍ പലതരം മൃഗങ്ങളെ ഓമനിച്ചു വളര്‍ത്താറുണ്ട്. മിക്കവരും കൂടെ കൂട്ടാറുള്ള ഒരു മൃഗമാണ് നായകള്‍. അവയ്ക്ക് തന്റെ യജ
കുടുംബ ബജറ്റ് കുറയ്ക്കാന്‍ കുഞ്ഞിന് വെട്ടുക്കിളിയെ നല്കി ഞെട്ടിച്ച് ഒരമ്മ
ലോകത്ത് വ്യത്യസ്തരായ ധാരാളം മനുഷ്യരുണ്ട്. അവരില്‍ ചിലര്‍ വിചിത്രമായ തങ്ങളുടെ പ്രവര്‍ത്തികള്‍കൊണ്ട് മറ്റുള്ളവരെ അമ്
6,50,000 സിഗരറ്റ് കുറ്റികള്‍ കൊണ്ട് നിര്‍മിച്ച ഒരു കുന്ന്
സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്ന് നാം പലപ്പോഴും പലയിടങ്ങളില്‍ നിന്നായി കേള്‍ക്കാറുണ്ടല്ലൊ. ചിലരത് "രണ്ടു ചെവി
സെഞ്ച്വറികളുടെ രാജാവിന് ഫിഫ്റ്റി; ആശംസകൾ
നിത്യവിസ്മയം എന്ന വാക്കിന്റെ പര്യായപദമാണ് സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന പേര്. എത്ര പറഞ്ഞാലും എഴുതിയാലും മതിവരാത്ത വായിച്ചാലും കൊതി തീരാത്ത ആ ക്രിക്ക
"ഒരു പക്ഷിയും മനുഷ്യനും നമ്മുടെ ഹൃദയത്തെ തൊടുമ്പോള്‍'; ആരിഫിന്റെ കഥ
ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ താമസിക്കുന്ന ആരിഫിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലെ. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്
തേലു മഹാതോ നിര്‍മിച്ച കിണര്‍ അവശേഷിക്കുന്നു; ലോക്കിയും
1947, ഓഗസ്റ്റ് 15; ഓരോ ഇന്ത്യക്കാരനും ഏറെ വൈകാരികമായി മനസില്‍ സൂക്ഷിക്കുന്ന ഒരു ദിനമാണത്. എന്നാല്‍ ആ ദിവസം ഒരു പകലും രാത്രിയും കൊണ്ടുണ്ടായതല്ല. നിരവധി
ഒന്ന് പ്രാങ്ക് ചെയ്തതാണ്; പക്ഷേ മറ്റേയാളുടെ കൈയില്‍ തോക്കുണ്ടായിരുന്നു
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി വേറിട്ട സംഭവങ്ങള്‍ നമുക്ക് മുന്നിലേക്കെത്താന്‍ തുടങ്ങി. പ്രത്യേകിച്ച് യൂട്യൂബിന്റെ
മുന്‍ കാമുകി തിരികെയെത്താന്‍ 21 മണിക്കൂര്‍ മുട്ടുകുത്തി നിന്ന് യുവാവ്
സാധാരണയായി ചൈനീസ് ഉത്പന്നങ്ങളെ ഗ്യാരണ്ടി ഇല്ലായെന്ന് പറയാറുണ്ടല്ലൊ. പ്രണയത്തെയും ചൈനീസ് ഉത്പന്നമെന്ന് ചില വിരുതന്
തട്ടിപ്പുകാരുണ്ട് സൂക്ഷിക്കുക; രണ്ടുവയസുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച്
ഈ ലോകത്ത് തട്ടിപ്പുകാര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ നമുക്കിടയില്‍ നിരവധി
വിരാട് കോഹ്ലിയുടെ പുതിയ ടാറ്റൂവിന്റെ അര്‍ഥം...
ടാറ്റൂകളോടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം കോഹ്ലിയുടെ ഇഷ്ടം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി ടാറ്റൂകള
ഇരുകാലും കൈയും നഷ്ടമായ ബോഡി ബില്‍ഡര്‍; സൂരജ് ഗെയ്വാളിനെക്കുറിച്ച്
അപ്രതീക്ഷിതമായ സംഭവങ്ങള്‍ നിമിത്തം ജീവിതത്തിന്റെ ഗതി മാറിപ്പോയ നിരവധി പേരെ നമുക്ക് സമൂഹത്തില്‍ കാണാനാകും. മിക്കപ്പ
"അയ്യേ പറ്റിച്ചേ...'; വിഡ്ഢിദിനത്തിലെ ചില ചിന്തകള്‍
പണ്ട് ഏതൊരാളും ഏറ്റവും ജാഗ്രത പുലര്‍ത്തുന്ന ഒരു പ്രഭാതമായിരുന്നു ഏപ്രില്‍ ഒന്നിന്റേത്. ആരൊക്കെ ഏത് വഴിക്കൊക്കെ പറ്റിക
വെള്ളത്തിനടിയില്‍ ശ്വാസമടക്കി 24 മിനിറ്റ്; ഗിന്നസ് റിക്കാര്‍ഡുമായി പൊങ്ങി ക്രൊയേഷ്യക്കാരൻ
ജലാശയങ്ങള്‍ കാണുന്നതേ പലര്‍ക്കും പേടിയാണ്. പ്രത്യേകിച്ച് നീന്തലറിയാത്തവര്‍ക്ക്. കാരണം എല്ലാവര്ക്കും അറിയാവുന്ന കാ
960-ാമത്തെ ശ്രമത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച ചാ സാ-സൂണിന്റെ കഥ
നിരത്തിലിപ്പോള് നിറയെ വാഹനങ്ങളെ കാണാം. പല നിറത്തില്‍ പല വലിപ്പത്തില്‍ അവ ചീറിപ്പായുകയാണ്. എന്നാല്‍ 18 വയസും ഡ്രൈവിം
കടം വീട്ടാന്‍ ഭര്‍ത്താവ് നെട്ടോട്ടമോടുമ്പോള്‍ മൂന്നുകോടി ലോട്ടറിയടിച്ച ഭാര്യ വേറെ കെട്ടി ഞെട്ടിച്ച കഥ
വിവാഹം എന്നത് രണ്ടുപേരുടെ ഒന്നിച്ചുള്ള ഒരു യാത്രയുടെ തുടക്കമാണല്ലൊ. സന്തോഷത്തില്‍ മാത്രമല്ല ദുഃഖ സമയത്തും താങ്ങായി കൂ
ജയിലിൽ മൊട്ടിട്ട അപൂർവപ്രണയം; കാമുകി ജയിൽ വാർഡൻ, കാമുകൻ തടവുപുള്ളി
പ്രണയം യുദ്ധമാണ്, രണ്ടു പേർ ചുംബിക്കുന്പോൾ ലോകം മാറുന്നു...വിഖ്യാത മെക്സിക്കൻ കവി ഒക്ടാവിയോ പാസിന്റെ വരികളാണിത്. പ്രണയത്തിൽ എല്ലാമടങ്ങിയിരിക്കുന്നു.
പെരുവഴിയില്‍ നിന്നും ഒരുപെണ്‍കുട്ടിയെ രണ്ടുപേര്‍ ബലമായി പിടിച്ചുകൊണ്ടുപോകുന്നു; പ്രതികരിക്കാതെ നാട്ടുകാര്‍
സമീപകാലത്തായി സമൂഹത്തില്‍ ക്രിമിനല്‍ വാസന കൂടിവരികയാണ്. അടുത്തിടെയായി നടക്കുന്ന പല സംഭവങ്ങളും ആരെയും ഞെട്ടിക്കു
സുഹൃത്തിന്റെ ഓര്‍മയ്ക്കായി നിരത്തില്‍ സുരക്ഷിത കൈകളുമായി ഒരാള്‍; ഇന്ത്യയുടെ "ഹെല്‍മെറ്റ് മാനെ'ക്കുറിച്ച്
ഓരോ വര്‍ഷവും ലക്ഷക്കണക്കിനാളുകളാണ് വാഹനാപകടം നിമിത്തം ഈ ലോകത്തുനിന്നും മാറ്റപ്പെടുന്നത്. ഇന്ത്യയിലും അപകടമരണങ്ങ
"പിഎംഒയുടെ അഡീഷണല്‍ ഡയറക്ടര്‍' ആയി സകലരേയും പറ്റിച്ചു; ഒടുവില്‍ പിടിയിൽ
പലതരത്തിലുള്ള വിരുതന്മാരെ നമുക്ക് ഈ ചെറിയ ജീവിതത്തിനിടയില്‍ കാണാനാകും. ആളുകളെ ചെറുതും വലുതുമായി പറ്റിക്കാറുള്ളവ
ആടുജീവിതം അവസാനിച്ചു; യെമനിലെ "ഇരുകൊമ്പന്' മുത്തച്ഛന് യാത്രയായി
ഓരോ ജീവിതവും നിരവധി കഥകളിലൂടെയാണ് മുഴുമിക്കുക. നൂറ്റാണ്ടുകള്‍ ജീവിച്ചിരിക്കുന്ന ചിലരുണ്ട്. അവര്‍ ചിലര്‍ക്ക് പാഠപു
റെയില്‍വേ സ്റ്റേഷനില്‍ ട്രാന്‍സ് ടീ സ്റ്റാള്‍ തുറന്നു; ഇന്ത്യയില്‍ ആദ്യത്തേത്
സമൂഹം വിശാലമായി ചിന്തിക്കാന്‍ തുടങ്ങിയ കാലഘട്ടമാണല്ലൊ ഇത്. മുമ്പ് അജ്ഞത നിമിത്തം സമൂഹത്തിലെ പലകോണുകളിലെയും ആളുകള
ചിലർ രാജ്യത്തിന്റെ നിറം കെടുത്തുന്പോൾ; ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കൈയേറ്റം ചെയ്യുന്നു
നിറങ്ങളുടെ ആഘോഷമാണല്ലൊ ഹോളി. എന്നാല്‍ അതിരുകടന്നാല്‍ ഏതിന്റേയും നിറംകെടും എന്നതാണ് വസ്തുത. പ്രത്യേകിച്ച് അടിച്ചേല്
ഭാരത് മാട്രിമോണി ബഹിഷ്കരിക്കണമെന്ന് ഒരു സംഘം ആളുകള്‍; കാരണമിതാണ്
പണ്ട് വിവാഹങ്ങള്‍ കൂടുതലായി ദല്ലാളുമാരുടെ ഇടപെടല്‍ നിമിത്തമായിരുന്നല്ലൊ സംഭവിച്ചിരുന്നത്. എന്നാല്‍ കാലം പുരോഗമിച
Latest News
മറൈൻഡ്രൈവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയവർ പിടിയിൽ
വില്ലേജ് ഓഫീസ് പരിശോധന: 41 പരിശോധനാ റിപ്പോർട്ടുകൾ കൈമാറി
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനുള്ള കാലാവധി നീട്ടി
സബലെങ്കയുമായി ഹസ്തദാനത്തിനു മടിച്ച യുക്രെയ്ൻ താരത്തിന് കൂക്കിവിളി
വയനാട്ടിൽ കർഷകൻ ജീവനൊടുക്കി
Latest News
മറൈൻഡ്രൈവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയവർ പിടിയിൽ
വില്ലേജ് ഓഫീസ് പരിശോധന: 41 പരിശോധനാ റിപ്പോർട്ടുകൾ കൈമാറി
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനുള്ള കാലാവധി നീട്ടി
സബലെങ്കയുമായി ഹസ്തദാനത്തിനു മടിച്ച യുക്രെയ്ൻ താരത്തിന് കൂക്കിവിളി
വയനാട്ടിൽ കർഷകൻ ജീവനൊടുക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top