ഒരേസമയം രണ്ടുപേരെ പ്രണയിച്ച യുവാവ് ഇരുവരെയും ഒരേവേദിയിൽവച്ചു വിവാഹം കഴിച്ചു. ഹൈദരാബാദിലെ കൊമരം ഭീം ആസിഫാബാദിലാണു സംഭവം. ലിംഗാപുർ മണ്ഡലത്തിലെ ഗുംനുർ ഗ്രാമവാസിയായ സൂര്യദേവ്; ലാൽ ദേവി, ഝൽകാരി ദേവി എന്നിവരുമായി പ്രണയത്തിലാവുകയും അവരെ ഒറ്റച്ചടങ്ങിൽ വിവാഹം കഴിക്കുകയുമായിരുന്നു.

വരൻ രണ്ട് വധുവിന്‍റെയും പേരുകൾ വിവാഹ ക്ഷണക്കത്തിൽ അച്ചടിക്കുകയും വലിയ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു. വിവാഹത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും സാന്നിധ്യത്തിൽ മൂവരും ആചാരങ്ങളിൽ പങ്കെടുക്കുകയും രണ്ട് യുവതികളും യുവാവിന്‍റെ കൈ പിടിച്ചു നിൽക്കുന്നതും വീഡിയോയിൽ കാണാം.


പ്രണയത്തിലായതിനെത്തുടർന്ന്, മൂവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ സമ്മതിക്കുകയായിരുന്നു. 2021ൽ തെലങ്കാനയിലെ അദിലാബാദിൽ ഒരു മണ്ഡപത്തിൽവച്ചു രണ്ടു സ്ത്രീകളെ യുവാവ് വിവാഹം കഴിച്ചിരുന്നു. 2022 ൽ ജാർഖണ്ഡിലെ ലോഹർദാഗയിലും യുവാവ് തന്‍റെ രണ്ടു കാമുകിമാരെ വിവാഹം കഴിച്ചു.