Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
ബാർബർ രമേഷ്; കാറുകൾ 400
Friday, June 28, 2024 12:48 PM IST
എസ്. റൊമേഷ്
ബോളിവുഡ് താരങ്ങൾ വരെ രമേഷ് ബാബു എന്ന ബാർബറുടെ കസ്റ്റമറാണ്. എന്നാൽ മുടി വെട്ടാനല്ല, രമേഷ് ബാബു നടത്തുന്ന ട്രാവൽസിൽനിന്നു കാറുകൾ വാടകയ്ക്ക് എടുക്കാനാണ് ഇവർ അദ്ദേഹവുമായി ബന്ധപ്പെടുന്നതെന്നു മാത്രം.
400ലധികം കാറുകളാണ് രമേഷിന്റെ ട്രാവൽസിലുള്ളത്. ഇപ്പോൾ ഏഴു കോടിക്കു മേൽ വില വരുന്ന റോൾസ് റോയ്സ് ഗോസ്റ്റും മൂന്നരക്കോടിയോളം വില വരുന്ന മെയ്ബാക്ക് സെഡാനും സ്വന്തമായുള്ള രമേഷിന് ബെൻസും ഓഡിയും ജാഗ്വറും ബിഎംഡബ്ല്യുവും ഉൾപ്പെടെ 183 കോടിയോളം വില വരുന്ന മറ്റു ലക്ഷ്വറി കാറുകളും ഉണ്ട്.
ലക്ഷ്വറി ബസുകൾ, ട്രാവലറുകൾ തുടങ്ങിയ വാഹനങ്ങൾ രമേഷ് ബാബുവിന് വേറെയുമുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം ലക്ഷ്വറി കാറുകൾ സ്വന്തമായുള്ളത് രമേഷ് ബാബുവിനാണ്. സ്വന്തമായി ഉപയോഗിക്കാനല്ലെങ്കിലും ഇന്ത്യയിൽ അംബാനിക്കു പോലും ഇത്രയും ലക്ഷ്വറി കാറുകൾ സ്വന്തമായില്ല. ഇന്ത്യയിലെ ഏറ്റവും സന്പന്നനായ ബാർബറും രമേഷ് ബാബുതന്നെയാണ്.
സിനിമാക്കഥയെ വെല്ലുന്ന ജീവിതം
കർണാടകയിലെ ബംഗളൂരു സ്വദേശിയായ രമേഷ് ബാബുവിന്റെ ജീവിതകഥ സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്. ദാരിദ്ര്യം നിറഞ്ഞ ബാല്യകാലം. പിതാവ് പി. ഗോപാൽ ചെറിയൊരു കടയിട്ട് അതിൽ മുടിവെട്ടിയാണ് കുടുംബജീവിതം മുന്നോട്ട് നീക്കിയിരുന്നത്. പക്ഷേ, അത് അധികകാലം മുന്നോട്ട് പോയില്ല. രമേഷിന് ഏഴു വയസുള്ളപ്പോൾ സ്വന്തം പിതാവ് മരണപ്പെട്ടു. രമേഷും അമ്മയും രണ്ടു ചെറിയ സഹോദരങ്ങളും പിതാവ് നഷ്ടപ്പെട്ടതോടെ തികച്ചും അരക്ഷിതാവസ്ഥയിലായി. പിതാവ് മുടിവെട്ടി കിട്ടുന്നതല്ലാതെ മറ്റൊരു വരുമാനവും ഈ കുടുംബത്തിനുണ്ടായിരുന്നില്ല.
അതോടെ ബംഗളൂരുവിലെ ബ്രിഡ്ജ് റോഡിൽ ഉണ്ടായിരുന്ന പിതാവിന്റെ മുടിവെട്ടുകട അമ്മാവൻ ഏറ്റെടുത്തു നടത്താൻ തുടങ്ങി. ദിവസവും അഞ്ചു രൂപ വാടകയാണ് അദ്ദേഹം രമേഷിന്റെ കുടുംബത്തിനു നൽകിയിരുന്നത്. അമ്മ അയൽവീടുകളിൽ വീട്ടുജോലിക്കു പോയാണ് കുടുംബം പോറ്റിയിരുന്നത്. വീട്ടു ജോലിചെയ്യാൻ പോകുന്ന അമ്മയ്ക്ക് കിട്ടിയിരുന്നത് മാസം അന്‍പതു രൂപയും ഭക്ഷണവും മാത്രമായിരുന്നു.
പലപ്പോഴും ഒരുനേരത്തെ ഭക്ഷണം കഴിച്ചാണ് വീട്ടിലുള്ളവർ കഴിഞ്ഞിരുന്നത്. ഈ അന്‍പതു രൂപയും മുടിവെട്ടു കടയിൽനിന്നു അതു തുറക്കുന്ന ദിവസങ്ങളിൽ കിട്ടുന്ന അഞ്ചു രൂപയും കൊണ്ടുവേണം കുട്ടികൾക്കുള്ള വസ്ത്രം, ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും നടത്തേണ്ടിയിരുന്നത്. അതിനാൽ ഏഴാം ക്ലാസിൽ പഠിക്കുന്പോൾ മുതൽ രമേഷ്ബാബു പത്രവിതരണത്തിനും പാൽവിതരണത്തിനുമായി പോകുമായിരുന്നു. ഇതു മാത്രമല്ല ആര് എന്ത് ജോലി പറഞ്ഞാലും രമേഷ് അത് ഏറ്റെടുത്തു ചെയ്യും. പണം സന്പാദിച്ച് വലിയവനാകണമെന്ന് അദ്ദേഹത്തിന് അന്നേ ആഗ്രഹമുണ്ടായിരുന്നു.
അമ്മ ജോലിക്കു പോകുന്ന വീട്ടിലെ സ്ത്രീ രമേഷ് ബാബുവിന് ഒരു സൈക്കിൾ നൽകിയിരുന്നു. ഈ സൈക്കിളിലായിരുന്നു പത്രവിതരണം നടത്തിയിരുന്നത്. എന്നാൽ അന്നത്തെക്കാലത്ത് പാൽവിതരണവും പത്രവിതരണവുമൊക്കെ നടത്തിയിട്ടും രമേഷ് ബാബുവിന് പ്രതിമാസം സന്പാദിക്കാനായത് വെറും നൂറു രൂപ മാത്രമായിരുന്നു. പത്താം ക്ലാസ് നല്ല നിലയിൽ പാസായ രമേഷ് ഐടിഐ ഡിപ്ലോമ കോഴ്സിനു ചേർന്നു. അവിടെനിന്നും ഇലക്ട്രോണിക്സിൽ കോഴ്സ് പൂർത്തിയാക്കി.
ബാർബർ ഷോപ്പിലേക്ക്
18 വയസായപ്പോൾ രമേഷ് ബാബു തന്റെ അമ്മാവൻ നടത്തിയ മുടിവെട്ട് കട ഏറ്റെടുത്തു. അവിടെ ഒരു ജോലിക്കാരനെ വച്ച് മുടിവെട്ട് ആരംഭിച്ചു. ഇതിനിടെ മുടിവെട്ടാൻ അല്പമൊക്കെ പഠിക്കുകയും ചെയ്തു. ഒരു ദിവസം രാവിലെ ഒരു കസ്റ്റമർ മുടി വെട്ടാൻ എത്തിയപ്പോൾ ജോലിക്കാരൻ എത്തിയിരുന്നില്ല. എങ്ങനെയും മുടി വെട്ടിക്കിട്ടിയാൽ മതിയെന്നു പറഞ്ഞ കസ്റ്റമറിന് രമേഷ് മുടിവെട്ടിക്കൊടുത്തു.
അന്നുമുതൽ ഇരുവരും ചേർന്ന് മുടി വെട്ടാൻ തുടങ്ങി. വരുന്നവരോടുള്ള സൗഹൃദപരമായ പെരുമാറ്റവും മറ്റും രമേഷിന് ധാരാളം കസ്റ്റമേഴ്സിനെ ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ അദ്ദേഹം അച്ഛന്റെ ഒറ്റമുറി കട പുതിയ രീതിയിൽ ആക്കി കാലത്തിനൊത്തുള്ള പരിഷ്കാരങ്ങൾ വരുത്തി. കടയ്ക്ക് ഇന്നർ സ്പേസ് എന്ന പേരുമിട്ടു.
ഓമ്നിയും ട്രാവൽസും
അപ്പോഴാണ് തനിക്കും കുടുംബത്തിനും സഞ്ചരിക്കാനായി ഒരു കാർ വേണമെന്ന ചിന്ത രമേഷിലുണ്ടായത്. പക്ഷേ കട നവീകരിക്കാനും മറ്റും പണം ചെലവാക്കുകയും കടം വാങ്ങുകയും ചെയ്തിരുന്നതിനാൽ രമേഷിന്റെ കൈയിൽ കാർ വാങ്ങാനുള്ള പണം ഉണ്ടായിരുന്നില്ല. 1993ൽ അദ്ദേഹം ഒരു പുതിയ മാരുതി ഓമ്നി വാൻ സ്വന്തമാക്കി. ലോൺ എടുത്തായിരുന്നു കാർ വാങ്ങിയത്. അതിനാൽ മാസം 6,800 രൂപയോളം ബാങ്കിൽ അടയ്ക്കേണ്ടതായി ഉണ്ടായിരുന്നു. എന്നാൽ കട നവീകരിക്കാനും മറ്റും കടമെടുത്ത രമേഷിന് ലോൺ കൃത്യമായി അടച്ചുപോവുക വളരെ ബുദ്ധിമുട്ടായി തോന്നി.
അങ്ങനെയിരിക്കുന്പോഴാണ് അമ്മ വീട്ടുജോലിക്കു പോയിക്കൊണ്ടിരുന്ന വീട്ടുകാർ വഴി ഒരാൾ കാർ വാടകയ്ക്ക് എടുക്കാമെന്നു പറഞ്ഞ് രമേഷിനെ സമീപിക്കുന്നത്. 1994ൽ അത് വാടകയ്ക്ക് നൽകി. ഇതായിരുന്നു അദ്ദേഹത്തിന്റെ ട്രാവൽസിന്റെ തുടക്കം. മുടിവെട്ടു കടയിൽനിന്നു കാര്യമായ വരുമാനം ലഭിച്ചു തുടങ്ങിയതോടെ മറ്റൊരു ഓംമ്നി വാൻ കൂടി വാങ്ങി അതും വാടകയ്ക്ക് നൽകി. രണ്ടു മൂന്നു കൊല്ലത്തിനുള്ളിൽ രമേഷ് ഏഴ് മാരുതി ഓംമ്നി കാറുകൾ വാങ്ങി.
തന്റെ ഭാഗ്യനന്പറായി അദ്ദേഹം കരുതുന്നത് ആറ് എന്ന അക്കമാണ്. നിരവധി തവണ ആറാം നന്പർ അദ്ദേഹം ലേലത്തിൽ വാങ്ങി. രമേഷ് ആദ്യമായി വാങ്ങിയ കാറിനുള്ള ആറാം നന്പർ തനിക്കു ഭാഗ്യം നൽകിയതായാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഇന്നും ആദ്യമായി വാങ്ങിയ ഓംമ്നി കാർ രമേഷിന്റെ പക്കലുണ്ട്. അത് ഒരിക്കലും താൻ വിൽക്കില്ലെന്നും അദ്ദേഹം പറയുന്നു.
കോടീശ്വരനായ ബാർബർ
ഇന്നദ്ദേഹത്തിന് ആഡംബരക്കാറുകളടക്കം 400 ലധികം കാറുകളുണ്ട്. 1,200 കോടി രൂപയടെ ആസ്തിയാണ് രമേഷ് ബാബുവിനുള്ളത്. എങ്കിലും തന്റെ സലൂണിൽ ഇന്നും അദ്ദേഹം ദിവസവും അഞ്ച് മണിക്കൂർ ജോലി ചെയ്യുന്നു. തന്റെ വേരുകൾ അവിടെയാണ് എന്നും അത് മറക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്.
നേരത്തെ പിതാവു മരിച്ചതിനുശേഷം ദിവത്തിൽ ഒരു നേരം മാത്രമാണ് താൻ നേരാംവണ്ണം ഭക്ഷണം കഴിച്ചിരുന്നതെന്നും അതൊന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും രമേഷ് പറയുന്നു.
നിരവധി ഇന്നോവ കാറുകളും ലക്ഷ്വറി ബസും മറ്റെല്ലാത്തരം യാത്രാ വാഹനങ്ങളും രമേഷ് ടൂർസ് ആൻഡ് ട്രാവൽസിലുണ്ട്. ദിവസം 75,000 രൂപ വരെയാണ് തന്റെ ലക്ഷ്വറി കാറുകൾക്ക് അദ്ദേഹം വാടക ഈടാക്കുന്നത്. സിനിമാ താരങ്ങളും ഷൂട്ടിംഗ് ആവശ്യമുള്ളവരും ഉന്നത രാഷ്ട്രീയ നേതാക്കളുമൊക്കെ രമേഷ് ടൂർസിന്റെ കസ്റ്റമേഴ്സാണ്. മാസങ്ങൾക്കു മുന്‍പ് ഒറ്റ ദിവസം മൂന്ന് ലക്ഷ്വറി കാറുകൾ ഒരുമിച്ച് വാങ്ങി മുറ്റത്തെത്തിച്ച് വാർത്തകളിൽ അദ്ദേഹം ഇടംപിടിച്ചിരുന്നു.
മെർസിഡസ് ബെൻസ് ഇ-ക്ലാസ് സെഡാനുകളാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. തന്റെ കമ്പനിയായ രമേശ് ടൂർസ് ആൻഡ് ട്രാവൽസ് വഴി ഇവയും സെലിബ്രിറ്റികൾക്ക് വാടകയ്ക്ക് നൽകാനാണ് കോടീശ്വരനായ വ്യവസായിയുടെ തീരുമാനം. ഡൽഹി ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ട്രാവൽസിന് ഓഫീസുകളുണ്ട്.
ഇന്ന് ബംഗൂരുവിലെ പേരെടുത്ത സലൂണുകളിലൊന്നാണ് ഇന്നർ സ്പേസ്. സലൂണിൽ എത്തുന്നവരുടെ മുടി വെട്ടിക്കൊടുക്കുകയും ഷേവ് ചെയ്തു കൊടുക്കുകയും ഒക്കെ ചെയ്യുന്ന ആ കോടീശ്വരനെ ആളുകൾ അത്ഭുതാദരവോടെയാണ് കാണുന്നത്.
1994ൽ ആരംഭിച്ച ബിസിനസ് 30 വർഷങ്ങൾക്കുശേഷം പടർന്ന് പന്തലിച്ച് വൻ വിജയമായി മാറിയിട്ടും ഇന്നും എളിമ വിടാതെയുള്ള പെരുമാറ്റമാണ് രമേഷിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കായലും കടലും മലനിരകളും അലങ്കരിച്ച പെരുമകളുടെ ജില്ലയ്ക്കിന്ന് 75 "കൊല്ലം'
ഓരോ തരിയും ഏതോ ഒരു നിമിഷത്തിന്റെ അടയാളങ്ങളാണല്ലൊ. അത്തരത്തില്‍ കാലത്തെ അതിനെ മാറ്റ് കുറയ്ക്കാതെ കാത്തുവച്ച ഒരു നാടി
ശ്വാസകോശത്തില്‍ മുടി വളര്‍ച്ച; ഒരു പുകവലിക്കാരനില് കണ്ടെത്തിയത്...
പുകവലിക്കരുത്; അത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഒക്കെ പറഞ്ഞാലും ചിലര്‍ ചെവിക്കൊള്ളില്ല. സ്റ്റൈലിനും രസ
പ്രഭാതഭക്ഷണത്തിന് ചൂടില്ല റസ്റ്ററന്റിന് 7,000 രൂപ പിഴ
ഹോട്ടൽ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികൾക്ക് ഒരുകാലത്തും പഞ്ഞമില്ല. രുചിയില്ലെന്നും അളവ് കുറവാണെന്നും വില കൂടുതലാണെന
ശാരീരിക പരിമിതികളോട് പടവെട്ടി ജീവിതവിജയം കൈവരിച്ച ഒരു "രാജാവിന്റെ' കഥ
ഈ ലോകത്ത് ഏറ്റവും ശക്തനായവന് തീര്‍ച്ചയായും തന്റെ പരിമിതികളെ ആത്മവിശ്വാസത്തോടെ മറികടക്കുന്ന ഒരുവനാണ്. കാരണം അത്
പൂര്‍ണബോധമുള്ള രോഗി സ്വന്തം വൃക്ക ശസ്ത്രക്രിയയ്ക്ക് സാക്ഷിയായപ്പോള്‍
പണ്ട് ശസ്ത്രക്രിയ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ ഭയപ്പെടുമായിരുന്നു. അനസ്തേഷ്യ നല്കുമ്പോള് മയക്കത്തിലേയ്ക്ക്
ചിത്ര ചാരുതയില്‍ അനുപമയ്ക്ക് ലോകറിക്കാര്‍ഡ്
കളര്‍ പെന്‍സിലിന്റെ നിറക്കൂട്ടുകൊണ്ട് അനുപമ കുറിച്ചത് ലോകറിക്കാര്‍ഡ്. വട്ടയാല്‍ സ്വദേശി എസ്. അനുപമ 43 മിനിറ്റ് 18 സെ
സ്കൂൾ വളപ്പിൽ പുലി! നാട്ടിലിറങ്ങരുതെന്ന പാഠം പഠിച്ചു മടക്കം
തമിഴ്നാട് തിരുപ്പത്തൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളില്‍ കഴിഞ്ഞദിവസം ക്ഷണിക്കപ്പെടാത്ത ഒരു അതിഥി
ഒരു ജോടി പാന്റും കത്രികയും ടോര്‍ച്ചുമായി കാടിനെ അതിജീവിച്ചത് പത്തുനാള്‍; ഒടുവില്‍ മക്ക്ലിഷ് നാട്ടില്‍
ഇത്തവണത്തെ ഫാദേഴ്സ് ഡേ വലിയ ആഘോഷമാക്കാനായിരുന്നു അമേരിക്കയിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കരുതിയിരുന്നത്. അതിനായി അ
സംഗീതലോകത്തെ "കണ്ണൂർ ബ്രദേഴ്സ്'
അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തേക്ക് ചുവടുവച്ച മക്കൾ. ഇപ്പോൾ ഇവർ കൂടുന്നിടത്തെല്ലാം സംഗീതം അലയടിക്കും. ജന്മവാസ
മനഃപൂർവം കാറിൽ തട്ടും പണം വാങ്ങുന്ന സൈക്കിൾ യാത്രക്കാരൻ ..! ഒടുവിൽ
വാഹനാപകടങ്ങൾ വ്യാജമായി സൃഷ്ടിച്ച് ഡ്രൈവർമാരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന ഒരു വിരുതനെക്കുറിച്ചുള്ള വാർത്തയാണ
വായന മാത്രമല്ല; ചരിത്രവും ജോർജുകുട്ടിയുടെ കരങ്ങളിൽ ഭദ്രം
വായനയ്ക്കൊരു സുഖമുണ്ട്. പക്ഷേ അത് പിൽക്കാലത്ത് ഒരു ചരിത്രമാണെന്ന തിരിച്ചറിവിലാണ് വടശേരിക്കര വാഴപ്പിള്ളേത്ത് ജോർജു
ഫ്രഞ്ച് നഗരവീഥിയിലെ "ബ്ലാക്ക് ഏലിയന്‍'
ലോകം വിചിത്രമാണെന്ന് പലരും പറയാറുണ്ടല്ലൊ. വാസ്തവത്തില്‍ "വിചിത്രരായ മനുഷ്യരുള്ള ലോകം' എന്നാണ് പറയേണ്ടത്. വേറിട്ട ജീ
അറുപതു തവണ രക്തദാനം; റോബർട്ടിനിത് മഹാദാനം
രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയും നിരവധിയാളുകള്‍ക്ക് രക്തം നല്‍കുകയും ചെയ്തു പെരുവ സ്വദേശിയായ റോബര്‍ട്ട് തോട്ടുപുറം
വലിയ വില നൽകേണ്ടിവരും..! വിവാഹമോചനത്തിനു ശ്രമിക്കുന്ന ഭർത്താക്കന്മാർക്കുള്ള മുന്നറിയിപ്പ്
വിവാഹമോചനങ്ങൾ ഇപ്പോൾ സാധാരണമാണെങ്കിലും പല കേസുകളിലും ബന്ധമൊഴിയുന്ന ഭാര്യക്കു വലിയ തുക ഭർത്താക്കന്മാർ നൽകേണ്ടിവ
വളരെ വിശേഷപ്പെട്ട ദിവസം, അനുജത്തി സോഫ്റ്റവെയര്‍ ഡെവലപ്മെന്റ് എന്‍ജിനീയർ; സന്തോഷം പങ്കിട്ട് ചേട്ടന്
ചേട്ടന്, അനുജത്തിയുമാണെങ്കില് ഉറപ്പായും വഴക്കും തല്ലുകൂടലും ഒക്കെ ഉണ്ടാകും. "അമ്മേ, ചേട്ടന് എന്നെ അടിച്ചു, മാന്തി' എന്‍
"തിരികെ വരും'; വയോധികന്റെ മൃതദേഹം മരവിപ്പിച്ച് സൂക്ഷിച്ച് ഓസ്ട്രേലിയന്‍ കമ്പനി
മരണം അനിവാര്യമായ ഒരു അവസാനം എന്നാണ് പലരും മനസിലാക്കുന്നത്. പണ്ഡിതനായാലും പാമരനായാലും ധനവാനായാലും ഭിക്ഷാടകനായാ
താജ് ആയാലും തട്ടുകടയായാലും അവനുറങ്ങട്ടെയെന്ന് ടാറ്റ; ബഹുമാനമറിയിച്ചു നെറ്റിസണ്
ഇന്ത്യയില്‍ പല വമ്പന്‍ ബിസിനസുകാര്‍ ഉണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന
"കുർക്കുറെ' വില്ലനായി; ഭാര്യ പിണങ്ങിപ്പോയി
യുവാക്കൾക്കിടയിൽ തരംഗമായി മാറിയ പായ്ക്കറ്റ് ഭക്ഷണമാണു കുർക്കുറെ. വിനോദകേന്ദ്രങ്ങളിലും പാർക്കുകളിലും ഇത്തരം വിവിധ
കടുവകളുടെ അമ്മയായ ഗോള്‍ഡന്‍ റിട്രീവര്‍; സ്നേഹത്തിന്റെ കഥ
കടുവകള്‍ എത്ര ശക്തരാണെന്ന് അറിയാമല്ലൊ. സിംഹങ്ങളെ എതിര്ത്തുനില്ക്കാന് കഴിയുന്ന ഇവ കെങ്കേമന്മാര് തന്നെയാണ്. അപ്പ
"ഡോക്ടര്‍ ഓഫ് ലിറ്റര്‍-അച്ചര്‍'; കാമ്പസിന്റെ സ്വന്തം മാക്സ് പൂച്ച
പേരിന് മുന്പില് ഒരു ഡോക്ടറേറ്റുള്ളത് മിക്കവര്‍ക്കും ഒരു അന്തസാണ്. പലരും കഷ്ടപ്പെട്ട് പഠിച്ചാണ് ഈ നേട്ടം കരസ്ഥമാക്കു
കായലും കടലും മലനിരകളും അലങ്കരിച്ച പെരുമകളുടെ ജില്ലയ്ക്കിന്ന് 75 "കൊല്ലം'
ഓരോ തരിയും ഏതോ ഒരു നിമിഷത്തിന്റെ അടയാളങ്ങളാണല്ലൊ. അത്തരത്തില്‍ കാലത്തെ അതിനെ മാറ്റ് കുറയ്ക്കാതെ കാത്തുവച്ച ഒരു നാടി
ശ്വാസകോശത്തില്‍ മുടി വളര്‍ച്ച; ഒരു പുകവലിക്കാരനില് കണ്ടെത്തിയത്...
പുകവലിക്കരുത്; അത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഒക്കെ പറഞ്ഞാലും ചിലര്‍ ചെവിക്കൊള്ളില്ല. സ്റ്റൈലിനും രസ
പ്രഭാതഭക്ഷണത്തിന് ചൂടില്ല റസ്റ്ററന്റിന് 7,000 രൂപ പിഴ
ഹോട്ടൽ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികൾക്ക് ഒരുകാലത്തും പഞ്ഞമില്ല. രുചിയില്ലെന്നും അളവ് കുറവാണെന്നും വില കൂടുതലാണെന
ശാരീരിക പരിമിതികളോട് പടവെട്ടി ജീവിതവിജയം കൈവരിച്ച ഒരു "രാജാവിന്റെ' കഥ
ഈ ലോകത്ത് ഏറ്റവും ശക്തനായവന് തീര്‍ച്ചയായും തന്റെ പരിമിതികളെ ആത്മവിശ്വാസത്തോടെ മറികടക്കുന്ന ഒരുവനാണ്. കാരണം അത്
പൂര്‍ണബോധമുള്ള രോഗി സ്വന്തം വൃക്ക ശസ്ത്രക്രിയയ്ക്ക് സാക്ഷിയായപ്പോള്‍
പണ്ട് ശസ്ത്രക്രിയ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ ഭയപ്പെടുമായിരുന്നു. അനസ്തേഷ്യ നല്കുമ്പോള് മയക്കത്തിലേയ്ക്ക്
ചിത്ര ചാരുതയില്‍ അനുപമയ്ക്ക് ലോകറിക്കാര്‍ഡ്
കളര്‍ പെന്‍സിലിന്റെ നിറക്കൂട്ടുകൊണ്ട് അനുപമ കുറിച്ചത് ലോകറിക്കാര്‍ഡ്. വട്ടയാല്‍ സ്വദേശി എസ്. അനുപമ 43 മിനിറ്റ് 18 സെ
സ്കൂൾ വളപ്പിൽ പുലി! നാട്ടിലിറങ്ങരുതെന്ന പാഠം പഠിച്ചു മടക്കം
തമിഴ്നാട് തിരുപ്പത്തൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളില്‍ കഴിഞ്ഞദിവസം ക്ഷണിക്കപ്പെടാത്ത ഒരു അതിഥി
ഒരു ജോടി പാന്റും കത്രികയും ടോര്‍ച്ചുമായി കാടിനെ അതിജീവിച്ചത് പത്തുനാള്‍; ഒടുവില്‍ മക്ക്ലിഷ് നാട്ടില്‍
ഇത്തവണത്തെ ഫാദേഴ്സ് ഡേ വലിയ ആഘോഷമാക്കാനായിരുന്നു അമേരിക്കയിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കരുതിയിരുന്നത്. അതിനായി അ
സംഗീതലോകത്തെ "കണ്ണൂർ ബ്രദേഴ്സ്'
അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തേക്ക് ചുവടുവച്ച മക്കൾ. ഇപ്പോൾ ഇവർ കൂടുന്നിടത്തെല്ലാം സംഗീതം അലയടിക്കും. ജന്മവാസ
മനഃപൂർവം കാറിൽ തട്ടും പണം വാങ്ങുന്ന സൈക്കിൾ യാത്രക്കാരൻ ..! ഒടുവിൽ
വാഹനാപകടങ്ങൾ വ്യാജമായി സൃഷ്ടിച്ച് ഡ്രൈവർമാരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന ഒരു വിരുതനെക്കുറിച്ചുള്ള വാർത്തയാണ
വായന മാത്രമല്ല; ചരിത്രവും ജോർജുകുട്ടിയുടെ കരങ്ങളിൽ ഭദ്രം
വായനയ്ക്കൊരു സുഖമുണ്ട്. പക്ഷേ അത് പിൽക്കാലത്ത് ഒരു ചരിത്രമാണെന്ന തിരിച്ചറിവിലാണ് വടശേരിക്കര വാഴപ്പിള്ളേത്ത് ജോർജു
ഫ്രഞ്ച് നഗരവീഥിയിലെ "ബ്ലാക്ക് ഏലിയന്‍'
ലോകം വിചിത്രമാണെന്ന് പലരും പറയാറുണ്ടല്ലൊ. വാസ്തവത്തില്‍ "വിചിത്രരായ മനുഷ്യരുള്ള ലോകം' എന്നാണ് പറയേണ്ടത്. വേറിട്ട ജീ
അറുപതു തവണ രക്തദാനം; റോബർട്ടിനിത് മഹാദാനം
രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയും നിരവധിയാളുകള്‍ക്ക് രക്തം നല്‍കുകയും ചെയ്തു പെരുവ സ്വദേശിയായ റോബര്‍ട്ട് തോട്ടുപുറം
വലിയ വില നൽകേണ്ടിവരും..! വിവാഹമോചനത്തിനു ശ്രമിക്കുന്ന ഭർത്താക്കന്മാർക്കുള്ള മുന്നറിയിപ്പ്
വിവാഹമോചനങ്ങൾ ഇപ്പോൾ സാധാരണമാണെങ്കിലും പല കേസുകളിലും ബന്ധമൊഴിയുന്ന ഭാര്യക്കു വലിയ തുക ഭർത്താക്കന്മാർ നൽകേണ്ടിവ
വളരെ വിശേഷപ്പെട്ട ദിവസം, അനുജത്തി സോഫ്റ്റവെയര്‍ ഡെവലപ്മെന്റ് എന്‍ജിനീയർ; സന്തോഷം പങ്കിട്ട് ചേട്ടന്
ചേട്ടന്, അനുജത്തിയുമാണെങ്കില് ഉറപ്പായും വഴക്കും തല്ലുകൂടലും ഒക്കെ ഉണ്ടാകും. "അമ്മേ, ചേട്ടന് എന്നെ അടിച്ചു, മാന്തി' എന്‍
"തിരികെ വരും'; വയോധികന്റെ മൃതദേഹം മരവിപ്പിച്ച് സൂക്ഷിച്ച് ഓസ്ട്രേലിയന്‍ കമ്പനി
മരണം അനിവാര്യമായ ഒരു അവസാനം എന്നാണ് പലരും മനസിലാക്കുന്നത്. പണ്ഡിതനായാലും പാമരനായാലും ധനവാനായാലും ഭിക്ഷാടകനായാ
താജ് ആയാലും തട്ടുകടയായാലും അവനുറങ്ങട്ടെയെന്ന് ടാറ്റ; ബഹുമാനമറിയിച്ചു നെറ്റിസണ്
ഇന്ത്യയില്‍ പല വമ്പന്‍ ബിസിനസുകാര്‍ ഉണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന
"കുർക്കുറെ' വില്ലനായി; ഭാര്യ പിണങ്ങിപ്പോയി
യുവാക്കൾക്കിടയിൽ തരംഗമായി മാറിയ പായ്ക്കറ്റ് ഭക്ഷണമാണു കുർക്കുറെ. വിനോദകേന്ദ്രങ്ങളിലും പാർക്കുകളിലും ഇത്തരം വിവിധ
കടുവകളുടെ അമ്മയായ ഗോള്‍ഡന്‍ റിട്രീവര്‍; സ്നേഹത്തിന്റെ കഥ
കടുവകള്‍ എത്ര ശക്തരാണെന്ന് അറിയാമല്ലൊ. സിംഹങ്ങളെ എതിര്ത്തുനില്ക്കാന് കഴിയുന്ന ഇവ കെങ്കേമന്മാര് തന്നെയാണ്. അപ്പ
"ഡോക്ടര്‍ ഓഫ് ലിറ്റര്‍-അച്ചര്‍'; കാമ്പസിന്റെ സ്വന്തം മാക്സ് പൂച്ച
പേരിന് മുന്പില് ഒരു ഡോക്ടറേറ്റുള്ളത് മിക്കവര്‍ക്കും ഒരു അന്തസാണ്. പലരും കഷ്ടപ്പെട്ട് പഠിച്ചാണ് ഈ നേട്ടം കരസ്ഥമാക്കു
മകളുടെ ഭാവിക്കായി14 വർഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു
മകളുടെ ഭാവിക്കുവേണ്ടി 14 വര്‍ഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസിൽ വിരമിച്ച
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തി!
ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ (ബിസി 356-323) കുളിമുറി കണ്ടെത്തിയെന്ന അവകാശവാദവുമാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
"നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മഹാ
ഇനി ആകാശം തൊടുമ്പോള്‍ അടുത്തച്ഛനുണ്ടാകില്ല; ആ പൈലറ്റ് വിരമിക്കുകയാണ്
ചില ജോലികള്‍ ഏറെ സവിശേഷമാണ്. അതിനുകാരണം അത് ഒരുപാടുപേര് ആഗ്രഹിക്കുമെങ്കിലും വളരെ കുറച്ചുപേര്‍ എത്തിപ്പിടിക്കുന്
ജപ്പാനിൽ ആർക്കും വേണ്ടാതെ 90 ലക്ഷം വീടുകള്‍! കാരണം...
ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്ന വീടുകളുടെ എണ്ണം ജപ്പാനിൽ കുതിച്ചുയരുന്നു. നിലവിൽ ഇത്തരം 90 ലക്ഷം വീടുകളു
"ഈ ഉത്തരത്തിലൊത്തിരി ചോദ്യം'; കരടിയൊ പുരുഷനൊ എന്നതിനെക്കുറിച്ച് സ്ത്രീകള്‍ പറഞ്ഞത്...
ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള ഒരു വീഡിയോ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്താണെന്നല്ലെ? ഇന്‍സ്റ്റഗ്രാ
യുദ്ധവീരനു നൂറാം വയസിൽ കല്യാണം, വധു 96കാരി
വരുന്ന ജൂണിൽ ഫ്രാൻസിൽ ഒരു വിവാഹം നടക്കും. പ്രേമവിവാഹമാണ്. വരന്റെ പേര് ഹാരോൾഡ് ടെറൻസ്. വധു ജീൻ സ്വെർലിൻ. ഇതിലെന്താ
ചൈനയിലെ "ചൗ ചൗ പാണ്ടകള്‍'; വാസ്തവം ഇതാണ്
എന്തിനും ഡൂപ്ലിക്കേറ്റ് ഇറക്കുന്നവരാണ് ഈ ചീനക്കാര്‍ എന്നാണ് വെയ്പ്പ്. അക്കാര്യം തെളിയിക്കുന്ന പല കാര്യങ്ങളും അവര്‍ ചെയ്
രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒന്‍പതാം വയസിലാണ് തളിപ്പറന്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കടക്കുന്നത്. മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക
"ഹോണടി... എന്താടോ നന്നാവാത്തേ...'; എംവിഡി ഓർമിപ്പിക്കുന്നത്...
റോഡില്‍ വാഹനമോടിക്കുമ്പോള്‍ ഹോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് എംവിഡി. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക.
Latest News
ജാതി, മത, വർഗീയ ശക്തികൾക്കെതിരായ പോരാട്ടം ശക്തമാക്കും: മന്ത്രി സജി ചെറിയാൻ
മേയര്‍ ആര്യാ രാജേന്ദ്രനെ തിരുത്താന്‍ സിപിഎം
സ്വത്ത് കണ്ടുകെട്ടിയത് എന്തിന്; ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ടുപോകുമെന്ന് എം.വി. ഗോവിന്ദൻ
സിഎസ്ഐ മുൻ ബിഷപ്പിന്റെ കാർ അപകടത്തിൽപ്പെട്ട് സ്ത്രീ മരിച്ചു
ട്രെയിൻ ഇടിച്ച് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Latest News
ജാതി, മത, വർഗീയ ശക്തികൾക്കെതിരായ പോരാട്ടം ശക്തമാക്കും: മന്ത്രി സജി ചെറിയാൻ
മേയര്‍ ആര്യാ രാജേന്ദ്രനെ തിരുത്താന്‍ സിപിഎം
സ്വത്ത് കണ്ടുകെട്ടിയത് എന്തിന്; ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ടുപോകുമെന്ന് എം.വി. ഗോവിന്ദൻ
സിഎസ്ഐ മുൻ ബിഷപ്പിന്റെ കാർ അപകടത്തിൽപ്പെട്ട് സ്ത്രീ മരിച്ചു
ട്രെയിൻ ഇടിച്ച് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top