Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടുകൾ നൽകുന്ന സംതൃപ്തി
സങ്കടം ഉരുകിയൊലിച്ചുവന്ന സംഗീതമാണ് ഷാന്റി ആന്റണിയുടേത്. അതുകൊണ്ടുതന്നെ ആ പാട്ടുകൾ ഹൃദയത്തിൽതൊട്ടു സാന്ത്വനിപ്പിക്കും., ഇഷ്ടംനിറയ്ക്കും. നാലുവർഷത്തിൽ താഴെമാത്രം സമയംകൊണ്ട്, ഏറ്റവും കൂടുതൽ ഭക്തിഗാനങ്ങളൊരുക്കിയ സംഗീതസംവിധായകരിൽ ഒരാളായി ഷാന്റി ഉയർന്നു വന്നതിനു പിന്നിലും ആ സാന്ത്വനവും ഇഷ്ടവുമുണ്ട്.
നഴ്സിംഗിൽനിന്ന് സംഗീതത്തിലേക്ക്
രാജസ്ഥാനിലെ ജയ്പുരിൽ നഴ്സായിരുന്നു അങ്കമാലി സ്വദേശി ഷാന്റി ആന്റണി. 2010 ഡിസംബറിൽ നൈറ്റ് ഡ്യൂട്ടിക്കിടെ വീട്ടിൽനിന്ന് ഒരു ഫോണ്‍ വിളിയെത്തി- അപ്പച്ചന് പനിയാണ്, അങ്കമാലിയിൽ ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹത്തിനെന്തോ സംശയമുണ്ട്. അതുകൊണ്ട് തിരുവനന്തപുരത്ത് കാൻസർ സെന്ററിൽ പോയി ബയോപ്സി പരിശോധന നടത്തണം. ഷാന്റി ജയ്പുരിൽനിന്ന് നേരേ പോയത് ആർസിസിയിലേക്കാണ്. പരിശോധനാഫലം കിട്ടിയതോടെ അപ്പച്ചന് ബ്ലഡ് കാൻസറാണെന്നുറപ്പായി. ജോലി വേണ്ടെന്നുവച്ച് ഷാന്റി അദ്ദേഹത്തെ പരിചരിക്കാൻ ഒപ്പംനിന്നു. കഴിയുന്നത്ര ചികിത്സകൾ നൽകിയെങ്കിലും പിറ്റേക്കൊല്ലം അപ്പച്ചൻ മരിച്ചു.
ചികിത്സയും മരണവും കുടുംബത്തെ കടക്കെണിയിലാക്കി. മറ്റൊരു വഴിയുമില്ലാതെയാണ് ഇസ്രയേലിൽ ഒരു തൊഴിലവസരം വന്നപ്പോൾ അവിടേക്കു വിമാനംകയറിയത്. നല്ല ജോലിയും ശന്പളവുമൊക്കെയായിരുന്നു വാഗ്ദാനം. അവിടെച്ചെന്നപ്പോഴാണ് താൻ പെട്ടത് തട്ടിപ്പുസംഘത്തിന്റെ വലയിലാണെന്ന് ഷാന്റി അറിയുന്നത്. മാലിന്യം കോരിവൃത്തിയാക്കുന്നിടത്ത് പകലന്തിയോളം പണിയെടുത്ത് മൂന്നുമാസത്തോളം കഴിച്ചുകൂട്ടി. വീട്ടിൽ അറിയിക്കാൻപോലും കഴിയാത്തവിധമുള്ള ജീവിതം. ആ ദുരിതക്കടലിൽ ഇരുന്നാണ് ഷാന്റി ആദ്യമായി ഒരു ഭക്തിഗാനമെഴുതിയത്.
ചെറുപ്പംമുതൽ പള്ളിയിലെ ഗായകസംഘത്തിലും ധ്യാനകേന്ദ്രങ്ങളിലും പാടിയതും, പ്ലസ്ടു പഠനകാലത്ത് ഫാ. അഗസ്റ്റിൻ പുത്തൻപുരയ്ക്കലിന്റെ സഹായത്തോടെ കീബോർഡ് അഭ്യസിച്ചതും മാത്രമാണ് സംഗീതരംഗത്തുള്ള പരിചയം. പാട്ടെഴുത്തും ഈണമൊരുക്കലും ഷാന്റിക്ക് ദുരിതജീവിതത്തിൽ വലിയ ആശ്വാസമായിരുന്നു.
എങ്ങനെയോ രക്ഷപ്പെട്ട് ഇസ്രയേലിൽനിന്നു നാട്ടിലെത്തി. വീടിന്റെ ആധാരംവരെ പണയപ്പെടുത്തി നൽകിയ വലിയ തുക നഷ്ടമായി. തിരിച്ചുവരുന്പോൾ കൈയിലുണ്ടായിരുന്നത് നൂറു രൂപയിൽതാഴെ മാത്രം. പാട്ടുകളുണ്ടാക്കിവച്ച കാര്യം ഫാ. സെബാസ്റ്റ്യൻ പോളേത്തറ എംസിബിഎസിനോടു പറഞ്ഞതാണ് ഷാന്റിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. അദ്ദേഹത്തിന്റെ സഹായത്തോടെ 2015ൽ എന്റെ ദൈവം എന്ന ആദ്യത്തെ ആൽബം പുറത്തിറങ്ങി. പിന്നീട് പത്തോളം ആൽബങ്ങളിൽ ഷാന്റിയുടെ സംഗീതമെത്തി. 230ലേറെ പാട്ടുകളൊരുക്കി. അതിൽ ഇരുനൂറോളം എണ്ണം ഭക്തിഗാനങ്ങളായിരുന്നു. മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം ഷാന്റിക്കുവേണ്ടി പാടി- പി. ജയചന്ദ്രൻ, ചിത്ര, ഹരിഹരൻ, എം.ജി. ശ്രീകുമാർ, സിതാര, ഹരിചരണ്‍ എന്നിവരടക്കം!
സ്വപ്നതുല്യം ഒരു പാട്ട്
താനൊരുക്കിയ ഈണത്തിൽ യേശുദാസ് പാടുക എന്നത് ഏതൊരു സംഗീതസംവിധായകന്റെയും സ്വപ്നമാണ്. താൻ അങ്ങനെയൊരു സ്വപ്നംപോലും കണ്ടിരുന്നില്ലെന്ന് ഷാന്റി പറയുന്നു. എന്നിട്ടും ഷാന്റിയുടെ പാട്ട് യേശുദാസ് പാടി. പിപ്പലാന്ത്രി എന്ന സിനിമയ്ക്കുവേണ്ടി ഒരുക്കിയ പാട്ട് സംവിധായകൻ ഷോജി സെബാസ്റ്റ്യൻ യേശുദാസിന്റെ സെക്രട്ടറിക്ക് അയച്ചുകൊടുത്തിരുന്നു. പാട്ടുകേട്ട് ഇഷ്ടപ്പെട്ട ഗാനഗന്ധർവൻ പിറ്റേന്നുതന്നെ റെക്കോർഡിംഗിനു ചെന്നൈയിലെത്താൻ ഷാന്റിക്കും ഷോജിക്കും നിർദേശം നൽകുകയായിരുന്നു. വാനം മേലെ കാറ്റ് എന്ന ആ പാട്ട് ശ്രദ്ധനേടിക്കഴിഞ്ഞു. ഗ്രാമീണത നിറയുന്ന ഈണമാണ് ഷാന്റി പാട്ടിനു നൽകിയിരിക്കുന്നത്. സ്റ്റുഡിയോയിൽനിന്നല്ല, പിപ്പലാന്ത്രി എന്ന സ്ഥലത്തെ പുൽത്തകിടിയിൽ ഇരുന്നാണ് താൻ ആ പാട്ടുപാടിയതെന്നായിരുന്നു പിന്നീട് പാട്ടിനെക്കുറിച്ചുള്ള യേശുദാസിന്റെ പ്രതികരണം. ഒരു തുടക്കക്കാരൻ എന്ന പരിമിതിയൊന്നും യേശുദാസ് തന്നോടു കാണിച്ചില്ലെന്ന് ഷാന്റിയും പറയുന്നു.
ഗായകരുടെയും ശ്രോതാക്കളുടെയും പ്രതികരണങ്ങൾക്കാണ് ഷാന്റി ഏറെ വിലകല്പിക്കുന്നത്. മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദനയെക്കുറിച്ചുള്ള ഭക്തിഗാനത്തിന്റെ പല്ലവി പാടിയതോടെ ഗായിക ചിത്ര കണ്ണീരണിഞ്ഞു. മറ്റൊരിക്കൽ മരക്കുരിശ് എന്ന ആൽബത്തിലെ പാട്ടുപാടിയശേഷം ജയചന്ദ്രൻ ഷാന്റിയോടു പറഞ്ഞു- ഇതുപോലുള്ള പാട്ടുകളാണ് എന്റെ മനസിനു സന്തോഷം തരുന്നത്!
പാട്ടുകൊണ്ട് ജീവിതം
കഴിഞ്ഞ മൂന്നര വർഷമായി പാട്ടുകൊണ്ടുമാത്രമാണ് ഞാൻ ജീവിക്കുന്നത്. അത് എല്ലാവർക്കും അദ്ഭുതമാണ്. കടങ്ങൾ വീട്ടാനോ സാന്പത്തിക നേട്ടമുണ്ടാക്കാനോ കഴിഞ്ഞിട്ടില്ലെങ്കിലും ദുഃഖങ്ങൾ മറക്കാൻ പാട്ടുകൾ സഹായിക്കുന്നുണ്ട്. സംഗീതം പഠിച്ചിട്ടില്ലാത്ത ഞാൻ എങ്ങനെയാണ് പാട്ടുണ്ടാക്കുന്നത് എന്നു പലപ്പോഴും ഓർക്കും. പക്ഷേ പാട്ടിന്റെ വരികൾ കൈയിൽ കിട്ടുന്പോൾ സംഗീതം എവിടെനിന്നോ വന്നു നിറയുകയാണ്- ഷാന്റി ആന്റണി പറയുന്നു.
അങ്കമാലി കരയാംപറന്പിനടുത്ത് ഞാലൂക്കരയിലാണ് കുടുംബസമേതം ഷാന്റിയുടെ താമസം. ഭാര്യയും ഗായികയാണ്. ഇപ്പോഴും സമയമുള്ളപ്പോഴെല്ലാം ഞാലൂക്കര സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഷാന്റി പാടാനെത്തും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും 32-കാരനായ ഷാന്റി സമയം കണ്ടെത്തുന്നു. കടങ്ങളെക്കുറിച്ചോർക്കുന്പോൾ പലപ്പോഴും നഴ്സിംഗ് ജോലിയിലേക്കു തിരിച്ചുപോയാലോ എന്നു ചിന്തിക്കും. അപ്പോഴാവും ആരെങ്കിലും വിളിച്ച് ആ പാട്ടു നന്നായിരുന്നു എന്നു പറയുക. ഉടനെ ഈണങ്ങളുടെ ലോകത്തേക്കു മടങ്ങും. അടുത്തൊരാൽബത്തിനുള്ള പത്തു പാട്ടുകൾ റെഡിയാണെന്ന് പറഞ്ഞുനിർത്തുകയാണ് ഈ യുവ സംഗീതസംവിധായകൻ. ഈണങ്ങൾ സംഗീതസംവിധായകനു നൽകുന്ന തൃപ്തിയാണ് കേൾവിക്കാരുടെയും മനസിലേക്കെത്തുക.
ഹരിപ്രസാദ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍
Latest News
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top