Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ദുഃശീലങ്ങൾ, തടവറകൾ
രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ഭീകരതയുടെ ഫലമായി അറുപതുലക്ഷം യഹൂദരാണ് ക്രൂരമായി വധിക്കപ്പെട്ടത്. പോളണ്ടിൽ നാസികൾ നിർമിച്ച ഒൗഷ്വിറ്റ്സ് കോണ്സെൻട്രേഷൻ ക്യാന്പിൽ മാത്രം 11 ലക്ഷംപേരായിരുന്നു ഗ്യാസ് ചേംബറിലെ മരണത്തിനു വിധേയരായത്. 1941-45 കാലഘട്ടത്തിൽ നാസികൾ നടത്തിയ ഈ നരവേട്ടയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടാൻ ധാരാളം യഹൂദർക്കു ഭാഗ്യം ലഭിക്കുകയുണ്ടായി.
എന്നാൽ അവരിൽ പലരുടെയും ജീവിതത്തെ നാസി ക്യാന്പുകളിലെ അനുഭവം ദോഷകരമായി ബാധിച്ചു. അങ്ങനെയുള്ള ഒരാളായിരുന്നു കാസിമേഴ്സ് സിമൻസ്കി. ജർമനിയുടെ നാസിപ്പടയാളികൾ പോളണ്ട് കീഴടക്കിയപ്പോൾ അവർ ആദ്യം ചെയ്തത് യഹൂദരെയെല്ലാം തടവിലാക്കുക എന്നതായിരുന്നു. അങ്ങനെയാണ് സിമൻസ്കി നാസികളുടെ തടങ്കൽപ്പാളയത്തിലായത്.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ നാസികളുടെ തടവറയിൽ അവശേഷിച്ചിരുന്നവരെല്ലാം മോചിതരായി. അന്ന് ഒൗഷ്വിറ്റ്സ് ക്യാന്പിൽനിന്നു മോചിതരായവർ രണ്ടുലക്ഷം പേരായിരുന്നു. സിമൻസ്കിയും അപ്പോൾ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
തടവറയിൽനിന്നു മോചിതരായെങ്കിലും മുന്നോട്ടുള്ള അവരുടെ ജീവിതം ആയാസരഹിതമായിരുന്നില്ല. അവരിൽ ഏറെപ്പേർക്കും കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ടിരുന്നു. ജീവിക്കാൻ പാടുപെട്ട അവർ പലവഴിക്കു തിരിഞ്ഞു. അവരിൽ ധാരാളംപേർ അമേരിക്കയിലേക്കു കുടിയേറി. വേറേ ചിലർ ഇംഗ്ലണ്ടിലേക്കും മറ്റു പല രാജ്യങ്ങളിലേക്കും പോയി.
സിമൻസ്കി പോയത് ഇംഗ്ലണ്ടിലേക്കായിരുന്നു. അവിടെ ഒരു തൊഴിൽ കണ്ടെത്താൻ സിമൻസ്കിക്കു കഴിഞ്ഞെങ്കിലും നാസി തടവറയിലെ തിക്താനുഭവങ്ങൾ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അദ്ദേഹത്തിനു പ്രായമായപ്പോൾ ശരിക്കും ഒരു തടവുകാരനെപ്പോലെ ജീവിക്കാൻ തുടങ്ങി.
അദ്ദേഹം താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ഒരു തടവറപോലെയാക്കിമാറ്റി. അപ്പാർട്ട്മെന്റിന്റെ ജനാലകളിലെല്ലാം കന്പിബാറുകൾ സ്ഥാപിച്ചു. ആരും അകത്ത് കടക്കാതിരിക്കാൻവേണ്ടിയായിരുന്നു അത്. എന്നാൽ ജനാലകൾ അടയ്ക്കാൻ അദ്ദേഹം തയാറായില്ല. ആരെങ്കിലും തന്റെ മുറിയിൽ ഗ്യാസ് നിറച്ച് തന്നെ കൊല്ലുമെന്നായിരുന്നു ആ സാധുമനുഷ്യന്റെ ഭയം.
സിമൻസ്കി ഉറങ്ങിയിരുന്നത് അദ്ദേഹംതന്നെ നിർമിച്ച ഒരു കന്പിക്കൂടിനകത്തായിരുന്നത്രേ. തന്റെ ജീവൻ സുരക്ഷിതമാക്കാൻ അദ്ദേഹം കണ്ടുപിടിച്ച ഒരു മാർഗമായിരുന്നു അത്. നോർത്ത് ലണ്ടനിലെ ഹോളവേ എന്ന സ്ഥലത്ത് താമസിച്ചിരുന്ന അദ്ദേഹം 1993 ഏപ്രിലിൽ നിര്യാതനായി. അപ്പോൾ അദ്ദേഹത്തിന് 81 വയസുണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ച് അദ്ദേഹം മരിച്ചതായിട്ടായിരുന്നു റിപ്പോർട്ട്.
സിമൻസ്കിയുടെ കാര്യത്തിൽ എന്തായിരുന്നു സംഭവിച്ചത്? തടവറയിലെ ഭീകരമായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ ഭാവിജീവിതത്തിന്റെ താളംതെറ്റിച്ചു. ആ അനുഭവങ്ങളിൽനിന്ന് പുറത്തുകടക്കാനം പുതിയൊരു ജീവിതം പടുത്തുയർത്താനും അദ്ദേഹത്തിനു സാധിച്ചില്ല. അദ്ദേഹത്തിന്റെ മനസിൽ അത്രമാത്രം ആഴമേറിയ മുറിവുകളായിരുന്നു തടവറയിലെ ജീവിതം അദ്ദേഹത്തിനു നൽകിയത്.
സിമൻസ്കിയുടെ കഥ കേൾക്കുന്പോൾ നമുക്ക് സഹതാപം തോന്നും. കാരണം തടവറയിൽനിന്നു മോചനം ലഭിച്ചിട്ടും തടവറജീവിതത്തിന്റെ അനന്തരഫലങ്ങളിൽനിന്ന് അദ്ദേഹത്തിന് മോചനം നേടാൻ സാധിച്ചില്ല. എന്നുമാത്രമല്ല, തടവറയിലെന്നപോലെ ശിഷ്ടകാലം അദ്ദേഹത്തിനു ജീവിക്കേണ്ടിവന്നു.
നമ്മുടെയിടയിലും ഇതുപോലെ തടവറജീവിതം നയിക്കുന്നവർ ധാരാളമില്ലേ? അവരാരും സിമൻസ്കിയെപ്പോലെ മറ്റുള്ളവരാൽ തടവിലാക്കപ്പെട്ടവരല്ല. പ്രത്യുത അവർ സ്വയം തടവിലാക്കിയവരാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരിക്കുന്നവർ ഇങ്ങനെ സ്വയം തടവിലായവരല്ലേ? ചൂതാട്ടത്തിനും അസാന്മാർഗിക ജീവിതത്തിനും അടിമകളായിരിക്കുന്നവരും സ്വയം തടവറ സൃഷ്ടിച്ചവരല്ലേ?
ഇതും ഇതുപോലുള്ള മറ്റു ദുഃശീലങ്ങൾക്കും നാം അടിമകളാകുന്പോൾ നാമും നമുക്കായി തടവറ സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്? നമ്മുടെ ദുഃശീലങ്ങളുടെ തടവറയിൽ നാം കഴിയുന്ന കാലമത്രയും അവയുടെ ദുരന്തഫലങ്ങൾ നമുക്കനുഭവിക്കേണ്ടിവരില്ലേ?നമ്മുടെ ദുഃശീലങ്ങളുടെ ഫലം നാം മാത്രമാണോ അനുഭവിക്കുന്നത്? അതു നമ്മുടെ ചുറ്റിലുമുള്ളവരെയും ബാധിക്കുന്നതല്ലേ? പുകവലിയായാലും മദ്യപാനമായാലും മയക്കുമരുന്നിന്റെ ഉപയോഗമായാലും ഇവയെല്ലാം എന്തെല്ലാം ദുരിതങ്ങളാണ് സൃഷ്ടിക്കുന്നത്? എന്നാൽ ഈ ദുരിതങ്ങൾ സൃഷ്ടിക്കുന്നവർ മാത്രമല്ലല്ലോ അവയുടെ തിക്തഫലങ്ങൾ അനുഭവിക്കുന്നത്. അവ അവരുടെ ചുറ്റുമുള്ളവരെയും ബാധിക്കുന്നതല്ലേ?
ഏതുതരം ദുഃശീലങ്ങൾക്കും തെറ്റുകൾക്കും പാപങ്ങൾക്കും അടിമകളായിരിക്കുന്നവർ ശരിക്കും തടവറയിലാണെന്നതാണു വസ്തുത. നാം സ്വയം സൃഷ്ടിക്കുന്ന ഈ തടവറയിൽനിന്നു പുറത്തുകടക്കണമെങ്കിൽ നാം തടവറയിലാണെന്ന കാര്യം ആദ്യം സ്വയം സമ്മതിക്കണം. പക്ഷേ അങ്ങനെ സമ്മതിക്കുന്നവർ വിരളമാണെന്നതാണു വസ്തുത.
നാം ഏതെങ്കിലും ദുഃശീലത്തിനോ തെറ്റിനോ പാപത്തിനോ അടിമകളാണെങ്കിൽ അതു സ്വയം സമ്മതിക്കാൻ പലപ്പോഴും തയാറാവുകയില്ല. എന്നു മാത്രമല്ല, അവ മറച്ചുവയ്ക്കാനായിരിക്കും നാം എപ്പോഴും ശ്രമിക്കുക. എന്നാൽ അങ്ങനെ ചെയ്തതുകൊണ്ട് ജീവിതം മെച്ചമാകുമോ? ഒരിക്കലുമില്ല. പരാജയത്തിൽനിന്നു വീണ്ടും പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരിക്കും ഫലം. തന്മൂലം നാം നമുക്കായി തടവറ സൃഷ്ടിക്കാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാൽ നമ്മുടെ ജീവിതസാഹചര്യത്തിന്റെയും ശ്രദ്ധക്കുറവിന്റെയും ഫലമായി നാം നമുക്കുതന്നെ തടവറ സൃഷ്ടിക്കാനിടയായാൽ അതിൽനിന്ന് എത്രയും വേഗം പുറത്തുകടക്കാനാണ് ശ്രമിക്കേണ്ടത്.
ഇതു സ്വന്ത പരിശ്രമത്താൽ മാത്രം നമുക്ക് ചെയ്യാൻപറ്റുന്ന കാര്യമല്ല. ഇതിന് ദൈവത്തിന്റെ സഹായം കൂടിയേ തീരൂ. നാം ദൈവസഹായം യാചിക്കുന്പോൾ നമ്മെ വരിഞ്ഞുമുറുക്കുന്ന ദുഃശീലങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ നമുക്കു സാധിക്കുകതന്നെ ചെയ്യും എന്നതു തീർച്ചയാണ്. അതായത് നാം മനസുവച്ചാൽ നമ്മുടെതന്നെ സൃഷ്ടിയായ തടവറയിൽനിന്നു നമുക്ക് പുറത്തുകടക്കാൻ സാധിക്കുമെന്നു വ്യക്തം.
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top