Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബരചുംബികളായ അപ്പാർട്ടുമെന്റുകളിലേക്കും ബഹുനില ഹർമ്യങ്ങളിലേക്കുമൊക്കെ കാലം കൂടുമാറുന്പോഴും പൂർവികരുടെ തലമുറകൾ നിർമിച്ച് അനുഭവിച്ചുപോന്ന തടിവീടുകൾ അതിഭദ്രമായി സൂക്ഷിക്കുകയാണ് ഇവിടെയൊരു സമൂഹം. മീനച്ചിലാർ തഴുകിയൊഴുകുന്ന താഴത്തങ്ങാടിയിൽ അറയും നിരയും നിലയുമുള്ള ഓടുമേഞ്ഞ അനേകം വീടുകൾ.
വാസ്തുകലയ്ക്ക് കാലപ്രയാണത്തിലുണ്ടായ മാറ്റങ്ങളോ ഇക്കാലത്തെ ഫാഷനുകളോ ഒന്നും ഇതിന്റെ ഉടമകൾ ഗൗനിക്കുന്നതേയില്ല. അറ്റകുറ്റപ്പണികൾ അപ്പപ്പോൾ തീർത്ത് വീടും തൊടിയും മോടിയായി ഇവർ സംരക്ഷിക്കുന്നു. പടിപ്പുരയും നടുമുറ്റവും മാവും പ്ലാവും കണിക്കൊന്നയും ഔഷധച്ചെടികളുമൊക്കെയുള്ള പഴമയുടെ പുണ്യം.
തിണ്ണയിൽ കിണ്ടിയും കോലായിൽ കതിർകറ്റയും വാതിൽപ്പടിയിൽ നിലവിളക്കും നിരയിൽ പൂജ്യചിത്രങ്ങളുമൊക്കെയായി പാരന്പര്യത്തിന്റെ അടയാളങ്ങൾ. മണൽ വിരിച്ച മുറ്റം. മാവിൻചില്ലയിൽ പ്രാവിൻകൂട്. മുറ്റംചേർന്നൊരു തുളസിത്തറ.
വീടുകൾ മാത്രമല്ല, പൗരാണിക ആരാധനാലയങ്ങളും സംസ്കാരത്തിന്റെ പൈതൃകം പേറി ഇവിടെ സംരക്ഷിക്കപ്പെടുന്നു.
തിരുനക്കരയ്ക്കു ചുറ്റും പന്തലിച്ച പട്ടണമാണ് കോട്ടയം. ജലഗതാഗതം സുഗമമായിരുന്ന കാലത്ത് ഉൾനാടൻ വാണിജ്യ കേന്ദ്രമായിരുന്ന താഴത്തങ്ങാടിയായിരുന്നു പട്ടണകവാടം. മീനച്ചിലാറിന്റെ കിഴക്കേ കരയിൽ വ്യാപാരത്തിനെത്തിയ നസ്രാണികളുടെ തറവാടുവീടുകൾ. പടിഞ്ഞാറേ കരയായ കുമ്മനത്ത് മുസ്ലീംകളുടെ വീടുകളും. തിരുനക്കര അന്പലം വലംവച്ച് ബ്രാഹ്മണരും മറ്റ് ഹൈന്ദവവിഭാഗങ്ങളും. നൂറാണ്ടു മുതൽ മുന്നൂറാണ്ടുവരെ പഴക്കമുള്ളവയാണ് ഈ വീടുകളെല്ലാം.
കേരളീയ വാസ്തുശാസ്ത്രം അടിസ്ഥാനമാക്കിയാണ് നിർമാണമെങ്കിലും നദിക്കു ദർശനമായുള്ള പുരകൾക്ക് നാലുകെട്ട് കാണുന്നുമില്ല. ക്രിസ്ത്യൻ വീടുകൾക്ക് സുറിയാനി -പോർച്ചുഗീസ് ശൈലികളുടെ സമന്വയമാണ് കാണാനാവുക. കുന്നംകുളത്തെ പഴയ സുറിയാനി വീടുകളുടെയും മട്ടാഞ്ചേരിയിലെ പോർച്ചുഗീസ് മാൻഷനുകളുടെയും രൂപപരമായ സാമ്യം ഇവിടെയും തെളിഞ്ഞു കാണാം. കച്ചവടക്കാരുടെ വീടുകൾക്ക് വലിയ അറകളും അറപ്പുരകളും വരാന്തകളുമൊക്കെയുണ്ട്. പുഴയോരത്ത് അധികമൊന്നും ഉയർത്തിയല്ല നിർമിതിയെങ്കിലും ഭൂഗർഭ അറകൾ പല വീടുകൾക്കുമുണ്ട്. കാലവും സംസ്കാരവും എത്ര മാറിയാവും ഈ വീടുകളും ഒപ്പമുള്ള
നിർമിതികളും പൊളിച്ചുകളയില്ലെന്ന നിലപാടിലാണ് ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീംകളുമൊക്കെ.
തേക്ക്, വീട്ടി, പ്ലാവ്, ആഞ്ഞിലി മരങ്ങളിലാണ് നിർമാണം. മേൽക്കൂരയും ഭിത്തിയുമൊക്കെ തടിയായതിനാൽ വീടിനുള്ളിൽ സമശീതോഷ്ണമായ കാലാവസ്ഥയാണുള്ളത്. വേനലിലും മഴയിലും തണുപ്പിലും ഇവർക്ക് ആശങ്കയില്ല. പല ദേശക്കാരായ തച്ചൻമാരായിരുന്നു ഇവയുടെ പണിക്കാർ. ഓരോ വീടിന്റെയും സ്ഥാപനവർഷം മേൽക്കൂരയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് കോട്ടയം തളിയിൽ മഹാദേവ ക്ഷേത്രം ഇന്നത്തെ രീതിയിൽ തെക്കുംകൂർ രാജാവ് പുതുക്കിപ്പണിതത്.
കോട്ടയം വലിയ പള്ളിയുടെയും ചെറിയപള്ളിയുടെയും നിർമാണത്തിൽ പോർച്ചുഗീസ് വാസ്തുവിദഗ്ദ്ധനായ അന്തോണി മേസ്തിരിയോടൊപ്പം നാട്ടുകാരായ മൂത്താശാരിമാരും സഹകരിച്ചിരുന്നു. കേരളത്തിലെ ആദ്യകാല മുസ്ലീം ആരാധനാലയങ്ങളിൽ ഒന്നാണ് താഴത്തങ്ങാടി ജുമ മസ്ജിദ്. മുസ്ലീം പള്ളികളിൽ തടിയിൽ ഇത്രയും കൊത്തുപണികളോടു മറ്റൊരു നിർമിതി വേറെയുണ്ടാകാനിടയില്ല. ഒറ്റക്കല്ലിൽ തീർത്ത ജലസംഭരണിയും അറബിലിഖിതങ്ങളിൽ ഉൾക്കൊള്ളുന്ന കൊത്തുപണികളും അലങ്കാര പണികളും ശ്രദ്ധേയമാണ്.
തളിയിൽക്ഷേത്രവും താഴത്തങ്ങാടി ജുമാ മസ്ജിദും പണിയുന്നതിനായി വിശ്വകർമജർ കൊടുങ്ങല്ലൂരിൽ നിന്നാണ് എത്തിയത്.
വ്യാപാരികളായ ചെട്ടി സമുദായക്കാർ പാർത്തിരുന്ന ചെട്ടിത്തെരുവ് ഇന്ന് സിഎസ്ഐ സഭയുടെ ആസ്ഥാനമാണ്. നെയ്ത്തുജോലിക്കാരായ ചാലിയരുടെ തറികൾ ഇടമുറിയാതെ ചലിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടെ. ചാലിയർ താമസിച്ച കുന്ന് ചാലിയക്കുന്നായി, പിന്നീടത് ചാലുകുന്നായി.
കോട്ടയം പട്ടണത്തിൽ സ്ഥാപിതമായ ആദ്യത്തെ ക്രൈസ്തവ ദേവാലയമാണ് കോട്ടയം വലിയപള്ളി എന്ന സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളി. പള്ളിയുടെ അൾത്താരയുടെ ഇരുവശത്തുമായി കാണപ്പെടുന്ന പേർഷ്യൻ കുരിശ് പുരാവസ്തു പ്രാധാന്യമുള്ളതാണ്. എഡി 1579ൽ പണിത കോട്ടയത്തെ രണ്ടാമത്തെ പള്ളിയാണ് ചെറിയ പള്ളിയെന്ന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി. പോർച്ചുഗീസ് കേരള വാസ്തു വിദ്യാ സങ്കലനത്തിന്റെ ഉദാത്ത മാതൃകയായ ഈ പള്ളിയുടെ അൾത്താരയിൽ പ്രകൃതിദത്തമായ ചായങ്ങളിൽ വരച്ച ചിത്രങ്ങൾ കാണാം.പുരാവസ്തു വകുപ്പ് താഴത്തങ്ങാടിയെ പൈതൃക ഗ്രാമമായി സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.
നഗരനിർമിതികൾക്ക് രൂപവും ഭാവവും മാറുന്പോഴും പഴമയുടെ പാരന്പര്യം കൈവിടാതെ കാക്കുകയാണ് താഴത്തങ്ങാടിയിലെ തീരവാസികൾ.
ജിബിൻ കുര്യൻ
ടൈറ്റാനിക് ശേഷിപ്പുകളുടെ പുതിയ കാഴ്ചകൾ
1912 ഏപ്രിൽ 15ലെ ടൈറ്റാനിക് മഹാദുരന്തം 111 വർഷം പിന്നിടുന്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അക്കാലത്തെ ഏറ്റവും
പച്ചപ്പന്തലൊരുക്കി കോട്ടയത്തൊരാൾ
കോട്ടയം നഗരത്തിന് ഇക്കാലത്ത് തണൽ പരത്തുന്നത് ഒരാളുടെ പ്രകൃതിസ്നേഹവും തനിച്ചുള്ള അധ്വാനവുമാണ്. പല ഇനത്തിൽ മൂവാ
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
ടൈറ്റാനിക് ശേഷിപ്പുകളുടെ പുതിയ കാഴ്ചകൾ
1912 ഏപ്രിൽ 15ലെ ടൈറ്റാനിക് മഹാദുരന്തം 111 വർഷം പിന്നിടുന്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അക്കാലത്തെ ഏറ്റവും
പച്ചപ്പന്തലൊരുക്കി കോട്ടയത്തൊരാൾ
കോട്ടയം നഗരത്തിന് ഇക്കാലത്ത് തണൽ പരത്തുന്നത് ഒരാളുടെ പ്രകൃതിസ്നേഹവും തനിച്ചുള്ള അധ്വാനവുമാണ്. പല ഇനത്തിൽ മൂവാ
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
ആദ്യ ട്രെയിൻ ഓട്ടത്തിന് 170 വയസ്
ചിലരെങ്കിലും അതിശയത്തോടെയും ഭയത്തോടെയും കണ്ടിരുന്ന വാഹനമായ തീവണ്ടി ഇന്ത്യയിൽ ഓടിക്കാനുള്ള ഉദ്യമത്തിനു പിന്നി
മഹാകവി കുമാരനാശാന്റെ ജന്മഗ്രാമം
മലയാളനാട്ടിലെ നവോത്ഥാന നായകൻ, മഹാകവി എന്നീ നിലകളിൽ പ്രശസ്തനായ കുമാരനാശാന്റെ ജന്മനാടാണ് കായിക്കര. കാവ്യലേ
ഇങ്ങനെയും ഒരു റോക്ക്സ്റ്റാർ ഉണ്ടായിരുന്നു...
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും സാഹചര്യങ്ങൾ അതിന് അനുവദിക്കാതിരിക്കുക. കുടുംബം പോറ്റാൻ വീട്ടുജോലികൾ ചെയ്യുക.
വരവായി ഈസ്റ്റർ ലില്ലിപ്പൂക്കൾ
‘വയലിലെ ലില്ലികളെ നോക്കുവിൻ അവ നൂൽനൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല, എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു സോ
സമാനതകളില്ലാത്ത നടനവിസ്മയം
നർമത്തിൽ പൊതിഞ്ഞ ജീവിതകഥ തുറന്നു പറയാൻ ഇന്നസെന്റ് മടികാട്ടിയില്ല. അങ്ങനെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം
കരുണാമയമായ പിയത്ത
ലോകജനതയുടെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ മറ്റൊരു ശിൽപമുണ്ടോയെന്ന് സംശയമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവ
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
Latest News
കൈക്കൂലി കേസിൽ ഓവർസിയർ അറസ്റ്റിൽ
ബ്രിജ് ഭൂഷണെതിരെ നൽകിയത് വ്യാജ പരാതി; വെളിപ്പെടുത്തലുമായി ഗുസ്തി താരത്തിന്റെ പിതാവ്
കളി മറന്ന് ഇന്ത്യ, ഓസീസ് പിടിമുറുക്കുന്നു
ബ്രിജ്ഭൂഷണിനെതിരെ പോക്സോ നിലനിൽക്കില്ല; പെണ്‍കുട്ടിയുടെ പ്രായത്തിൽ മാറ്റമുണ്ടെന്ന് വെളിപ്പെടുത്തൽ
ഫ്രഞ്ച് ഓപ്പണ്‍: സബലെങ്കയെ അട്ടിമറിച്ച് മുചോവ ഫൈനലിൽ
Latest News
കൈക്കൂലി കേസിൽ ഓവർസിയർ അറസ്റ്റിൽ
ബ്രിജ് ഭൂഷണെതിരെ നൽകിയത് വ്യാജ പരാതി; വെളിപ്പെടുത്തലുമായി ഗുസ്തി താരത്തിന്റെ പിതാവ്
കളി മറന്ന് ഇന്ത്യ, ഓസീസ് പിടിമുറുക്കുന്നു
ബ്രിജ്ഭൂഷണിനെതിരെ പോക്സോ നിലനിൽക്കില്ല; പെണ്‍കുട്ടിയുടെ പ്രായത്തിൽ മാറ്റമുണ്ടെന്ന് വെളിപ്പെടുത്തൽ
ഫ്രഞ്ച് ഓപ്പണ്‍: സബലെങ്കയെ അട്ടിമറിച്ച് മുചോവ ഫൈനലിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top