Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ അഗ്രഗണ്യനായ കാരൈക്കുടി മണിക്ക് അങ്ങനെയല്ല. ഗുരുവിന്റെ വീടിനടുത്ത് കുട്ടിയും കോലും കളി ഉള്ളതിനാൽ മൃദംഗ ക്ലാസ് മുടക്കിയിരുന്നയാളാണ് താനെന്ന് തുറന്നു പറഞ്ഞിട്ടുണ്ട് ലയ മണി കാരൈക്കുടി! തമിഴിൽ ഗില്ലി ദണ്ട് എന്നു പേരുവിളിക്കുന്ന കളിയിൽ അത്രയ്ക്കുണ്ടായിരുന്നു ഹരം. ഗുരു കാരൈക്കുടി മുത്തു അയ്യർ മറ്റു കുട്ടികളെ പഠിപ്പിക്കുന്പോൾ മണി കളിയിൽ മുഴുകും.
എന്നാൽ ഒന്നുണ്ടായിരുന്നു- കളി എത്ര കാര്യമായാലും ഗുരു പഠിപ്പിക്കുന്ന പാഠങ്ങളിലേക്ക് മണിയുടെ ഉപബോധ മനസ് ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കും. പിതാവ് മൃദംഗപഠനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ പാഠങ്ങൾ പഠിക്കാതെവയ്യ. അടുത്ത ക്ലാസിൽ ഗുരുവിനു വായിച്ചുകേൾപ്പിക്കുകയും വേണം. മണി ഓർമിച്ചതിങ്ങനെ: എന്തോ ദൈവാനുഗ്രഹത്താലാവണം, എനിക്കെല്ലാം കൃത്യമായി വായിക്കാൻ കഴിഞ്ഞിരുന്നു. ക്ലാസിൽ വരാതെ ഇത്രയും ചെയ്യാനാവുന്നത് ഗുരുവിനും ആശ്ചര്യമായിരുന്നു.
റേഡിയോയും ഗുരു
കാരൈക്കുടി മുത്തു അയ്യർക്കു പുറമേ മണിക്ക് മറ്റൊരു ഗുരുകൂടി ഉണ്ടായിരുന്നു. വേറാരുമല്ല, ആകാശവാണി. ശ്രദ്ധേയമായിരുന്നു ആ പഠനം. റേഡിയോയിൽ കച്ചേരി നടത്തുന്ന ഓരോ സംഗീതജ്ഞർക്കും അനുസരിച്ച് മണി തന്റെ ഉപകരണം ട്യൂണ്‍ ചെയ്യും. റേഡിയോ കേട്ട് അവർക്കൊപ്പം വായിക്കും. അതേക്കുറിച്ച് മണി കളിയായി പറയാള്ളത് ഇങ്ങനെയാണ്: രാമാനുജ അയ്യങ്കാർക്കും ജി.എൻ. ബാലസുബ്രഹ്മണ്യത്തിനുമെല്ലാം ഒപ്പം വായിച്ചിട്ടുണ്ടെന്ന് എനിക്ക് പൊങ്ങച്ചം പറയാം.
ഇനി പറയുന്നത് ഗൗരവത്തോടെയാണ്: ഒരുവിധത്തിൽ നോക്കിയാൽ ഞാൻ സ്വയം പഠിക്കുകയായിരുന്നു. ഏറെയും തന്നത്താൻ പഠിച്ചയാളാണ് ഞാൻ. മൂന്നാമത്തെ വയസുമുതൽ വായ്പ്പാട്ടു പഠിച്ചയാളാണെന്ന് ഓർക്കണം. ആ പ്രായത്തിൽ തന്നെ പഞ്ചരത്ന കൃതികൾ പാടിത്തുടങ്ങി. മൃദംഗത്തിലേക്കു വഴിതുറന്നത് രസകരമായ ഒരു സംഭവമാണ്. അതിങ്ങനെ:
പിതാവിനൊപ്പം മണി അടുത്തുള്ള ക്ഷേത്രത്തിലെ ഒരു ഘോഷയാത്ര കാണാൻ പോയി. മണി ഏറ്റവും ആകൃഷ്ടനായത് തകിലിന്റെ ശബ്ദത്തിലാണ്. പിതാവിന്റെ തലയിൽ തകിലിന്റെ താളത്തിനൊപ്പം താളംപിടിക്കാൻ തുടങ്ങി. മകന് താളത്തിന്റെ ലോകം ഇണങ്ങുമെന്ന് മനസിലാക്കിയ പിതാവ് മണിയെ മൃദംഗം പഠിക്കാൻ വിടുകയും ചെയ്തു.
ഘടം മാന്ത്രികൻ വിക്കു വിനായകറാമിന്റെ പിതാവ് ഹരിഹര ശർമയാണ് മണിയെ കാരൈക്കുടി മുത്തു അയ്യർ ശൈലിയിൽനിന്ന് തഞ്ചാവൂർ വൈദ്യനാഥൻ അയ്യർ ശൈലിയിലേക്ക് എത്തിച്ചത്. ഹരിഹര ശർമയ്ക്കൊപ്പം ഗുരുകുല രീതിയിലായിരുന്നു പഠനം. അക്കാലത്തെക്കുറിച്ച് മണി പിന്നീടു പറഞ്ഞതിങ്ങനെ:
ഗുരുക്കന്മാർ തങ്ങളുടെ ശിഷ്യരെ സ്വന്തം മക്കളായാണ് കണ്ടിരുന്നത്. ശിഷ്യർ സദാ ഗുരുവിനൊപ്പം ഉണ്ടാകണമെന്നാണ് ചട്ടം. ഗുരുവിന്റെ ഉത്തമമായ ഗുണങ്ങൾ കണ്ടറിഞ്ഞു സ്വായത്തമാക്കാം എന്നതാണ് ഗുരുകുല വാസംകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇന്നത്തെക്കാലത്ത് എല്ലാം യാന്ത്രികമായി. എനിക്ക് സ്കൈപ്പിൽ വിശ്വാസമില്ല. നേരിട്ടുള്ള പഠനം മാത്രമേ ഗുണപരമാകൂ.
ഘടം വിദ്വാനും ഹരിഹര ശർമയുടെ ബന്ധുവുമായ കെ.എം. വൈദ്യനാഥനും മണിയെ സ്വാധീനിച്ചു. സങ്കീർണമായ പാഠങ്ങൾ അദ്ദേഹം പകർന്നു നൽകി. മണിയുടെ വിരൽപ്പെരുക്കങ്ങൾ അതോടെ അത്യന്തം വിസ്മയകരമായി.
സന്പൂർണമായ സമർപ്പണംകൊണ്ട് മൃദംഗവാദനത്തിൽ മണി പുതിയ മാനങ്ങൾ കൊണ്ടുവന്നു. അങ്ങനെ കാരൈക്കുടി ആർ. മണി ശൈലി രൂപപ്പെട്ടു. മറ്റു കലാകാരന്മാരും വിദ്യാർഥികളും ആ ശൈലി പിന്തുടർന്നുതുടങ്ങി. ലോകമെന്പാടുമായി മണി നേരിട്ട് 1200ലേരെ പേർക്ക് മൃദംഗ പാഠങ്ങൾ പകർന്നു.
താളപ്രധാനം
വായ്പ്പാട്ടുകാർക്കും വയലിനിസ്റ്റുകൾക്കുമെല്ലാം പ്രഗത്ഭരായ മുൻഗാമികളുടെ പലതലമുറകൾ കേൾക്കാൻ അവസരമുണ്ടായിട്ടുണ്ട്. മൃദംഗത്തിൽ അതത്രയില്ല. പേരെടുത്തു പറയാൻ പാലക്കാട് മണി അയ്യർ, പളനി സുബ്രഹ്മണ്യ പിള്ള എന്നിങ്ങനെ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. ഒരു പക്കമേളം എന്നതിൽനിന്ന് മൃദംഗത്തെ ഉയർത്തിക്കൊണ്ടുവന്നത് അവരാണ്. ഏതാണ്ടു നാലു പതിറ്റാണ്ടുമുന്‍പ് മണിയിലേക്ക് ആ തുടർച്ച വന്നു.
കച്ചേരികളിൽ തനിയാവർത്തന സമയം പല ശ്രോതാക്കൾക്കും ചായകുടിക്കാനുള്ള ഇടവേളയാകുമായിരുന്നു പണ്ട്. ഇതെന്നെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. അങ്ങനെ മൃദംഗത്തെ വേദിയുടെ മധ്യത്തിൽ വീണ്ടുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രുതിലയ എന്ന സംരംഭത്തിനു തുടക്കമിട്ടത്- മണി പിന്നീടു പറഞ്ഞതിങ്ങനെ.
ശ്രോതാക്കൾ അന്തംവിട്ടും ഉൾക്കിടിലത്തോടെയും ഇരുന്നുകേട്ട തനിയാവർത്തനങ്ങൾ അങ്ങനെയാണ് ഉറവകൊണ്ടത്. കച്ചേരിവേദികളിലേക്ക് മണി പ്രപഞ്ചത്തെയാകമാനം ആവാഹിച്ചു എന്നുവേണം പറയാൻ. പക്ഷേ ഒരു പ്രശ്നമുണ്ടായി- ചിലപ്പോഴെങ്കിലും ശ്രോതാക്കൾ ഈ തനിയാവർത്തനം കേട്ടുകഴിഞ്ഞയുടൻ സ്ഥലംവിട്ടുതുടങ്ങി. പ്രധാന സംഗീതജ്ഞൻ, വായ്പ്പാട്ടുകാരൻ കച്ചേരി തുടങ്ങുംമുന്പ്, താളപ്രകടനം കേട്ടു തൃപ്തരായി കേൾവിക്കാർ മടങ്ങുകയെന്നത് വിചിത്രമാണല്ലോ. വായ്പ്പാട്ടുകാർ ഇതിൽ അനല്പമായ അനിഷ്ടവും കാട്ടിത്തുടങ്ങി. അതേക്കുറിച്ച് മണി പറഞ്ഞതിങ്ങനെ: അതോടെ ഞാൻ ആ പരീക്ഷണം നിർത്തി.
ശ്രോതാക്കൾക്ക് താളവഴികൾ പഠിക്കാനുള്ള അവസരവും കാരൈക്കുടി മണി നൽകാറുണ്ട്. ഒരു വർഷം മുഴുവൻ കച്ചേരികളിൽ ഒരു നട മാത്രം വായിക്കുക പോലുള്ള ധീരമായ പരീക്ഷണങ്ങൾ അദ്ദേഹം തുടർന്നു. ഒരു വർഷം മിശ്രം, അടുത്തവർഷം ഖണ്ഡം എന്നിങ്ങനെ. അതോടെ കേൾവിക്കാർ അതു തിരിച്ചറിഞ്ഞു തുടങ്ങി.
മണിയുടെ വിരലുകൾ കേൾവിക്കാർക്കു നൽകിയ തിരിച്ചറിവുകളിൽ ഒന്നുമാത്രമാണ് അത്. ആ വിരലുകളാണ് കഴിഞ്ഞനാൾ അനക്കമറ്റത്. അദ്ദേഹത്തിന്റെ ഭൗതികദേഹത്തിനു സമീപത്തിരുന്ന് പിന്മുറക്കാർ പകർന്ന നാദാർച്ചനയും ആ പാതയുടെ തുടർച്ചതന്നെ!
ഹരിപ്രസാദ്
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top