Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായിച്ചു പരിശീലിക്കുക. അമൃതവർഷിണിയും ആനന്ദഭൈരവിയും കേൾക്കുന്പോൾ അവളുടെ കണ്ണുകൾ തിളങ്ങുമായിരുന്നു. ഗുരുവിനു മുന്നിൽ തന്റെ സംഗീതത്തെ സമർപ്പിച്ച് ഏതാണ്ട് ഇരുപത്തഞ്ചു വർഷക്കാലം... അദ്ദേഹത്തിന്റെ മരണംവരെ.. ജീവിതം സംഗീതമാകുന്നത് ഇങ്ങനെയൊക്കെയാണെന്ന് നിസ്സംശയം പറയാം.
രംഗനായകി രാജഗോപാലൻ- മൂന്നാം വയസിൽ അമ്മയാണ് അവളെ കാരൈക്കുടിയിൽ എത്തിച്ചത്. അവിടെ കുട്ടികളില്ലാത്ത പിതൃസഹോദരിയ്ക്കൊപ്പം താമസിക്കുക എന്നതായിരുന്നു കുസൃതിക്കാരിയായ അവളിൽ ഏല്പിക്കപ്പെട്ട നിയോഗം. ആ പുതുജീവിതം തുടങ്ങിയശേഷം അയൽപ്പക്കത്തെ സുഗന്ധകുന്തളാംബാംൾ- സാംബശിവ അയ്യർ ദന്പതികളുടെ വീട്ടിലും രംഗനായകി പതിവു സന്ദർശകയായി. സാംബശിവ അയ്യർ സാധാരണക്കാരനല്ല, കാരൈക്കുടി ബ്രദേഴ്സിലെ ഇളയയാളായ പ്രശസ്ത വീണാ വിദ്വാനാണ്. അവിടെക്കേട്ട സ്വരങ്ങൾ കുഞ്ഞു രംഗനായകിയുടെ മനസിൽ പളുങ്കുകൾ പോലെ തിളങ്ങി.
ഗുരുവിലേക്ക്...
അവളുടെ കുറുന്പു കുറയ്ക്കാൻ അച്ഛനമ്മമാർ കണ്ടെത്തിയ മാർഗമായിരുന്നു വീണ പഠിക്കട്ടെ എന്നത്. സഹോദരൻ സുബ്ബരാമ അയ്യരുടെ മരണത്തെ തുടർന്ന് കടുത്ത വിഷാദാവസ്ഥയിലായിരുന്ന സാംബശിവ അയ്യർ ആരെയും പഠിപ്പിക്കുന്നില്ല എന്ന നിലപാടിലായിരുന്നു. എന്നാൽ വളർത്തമ്മയുടെ നിർബന്ധത്തിലും ഉറപ്പിലും രംഗനായകിയെ സാംബശിവ അയ്യർ ശിഷ്യയായി സ്വീകരിച്ചു.
ക്ഷിപ്രകോപത്തിനു പേരുകേട്ടയാളാണ് സാംബശിവ അയ്യർ. അങ്ങനെയൊരാൾക്കു കീഴിൽ അത്യാവശ്യത്തിലേറെ കുസൃതി കൈമുതലായുള്ള ഒരു മൂന്നുവയസുകാരി എങ്ങനെ വീണ അഭ്യസിക്കും? സംശയമായിരുന്നു.
കടുത്ത ചിട്ടകളോടെയുള്ള ഗുരുകുല സന്പ്രദായം. അമ്മായിയെയും അമ്മാവനെയും വിട്ട് വീണ പെരിയപ്പയ്ക്കും പെരിയമ്മയ്ക്കും (സാംബശിവ അയ്യരും പത്നിയും) ഒപ്പമായി രംഗനായകി പിന്നീട്.
ചിട്ടയെന്നത് ഉരുക്കു ചട്ടക്കൂടുള്ള ചിട്ടയായിരുന്നു. സ്കൂളില്ല, കളികളും കളിക്കൂട്ടുകാരുമില്ല. സ്വന്തം വീട്ടുകാരുമായിപ്പോലും സംസാരിക്കാൻ അധികം അവസരമില്ല. എട്ടു മണിക്കൂർവരെ നീളുന്ന പരിശീലനം. ചെറിയ തെറ്റുകൾക്കു പോലും കടുത്ത ശിക്ഷ. ഇക്കാലത്തു ചിന്തിക്കുന്പോൾ ക്രൂരമെന്നല്ലാതെ മറ്റൊരു വിശേഷണമില്ല. മുടിയിൽ പിടിച്ചുവലിച്ച് ചൂരൽകൊണ്ട് അടിക്കുമായിരുന്നത്രേ അയ്യർ! തീർന്നില്ല, പുലർച്ചെ തണുപ്പിൽ വീടിനു പിൻവശത്തുള്ള ചെറിയ കുളത്തിലെ തണുത്ത വെള്ളത്തിൽ ഇറക്കിനിർത്തുകയും ചെയ്യും! പലപ്പോഴും രക്ഷയ്ക്കെത്തിയിരുന്നത് പെരിയമ്മയായിരുന്നുവെന്ന് അവർ പിന്നീടു പറഞ്ഞിട്ടുണ്ട്.
ആദ്യവർഷങ്ങളിൽ വീണയിൽ തൊട്ടതുപോലുമില്ല. പാടിപ്പഠിക്കുകയായിരുന്നു തുടക്കം. കുഞ്ഞുപെണ്‍കുട്ടി ഓടിപ്പോകാതിരിക്കാൻ ഗുരു മേൽമുണ്ടുകൊണ്ടു കെട്ടിയിടുമായിരുന്നു. പുലർച്ചെ നാലിന് എഴുനേറ്റ് ഏഴുമണി വരെ പരിശീലനം. അതുകഴിഞ്ഞാൽ കുളിച്ച് ഇഡലി കഴിക്കാം. വീണ്ടും ഉച്ചയ്ക്ക് ഒരുമണിവരെ അഭ്യസനം. എന്നിട്ട് ഉച്ചയൂണ്. ഉറങ്ങുന്നതിനു മുന്‍പ് നാലുമണിക്കൂർ വീണ്ടും പരിശീലനം. കുഞ്ഞു രംഗനായകിക്ക് മറ്റൊന്നിനും സമയമില്ലായിരുന്നു. സംഗീതം ശ്വസിച്ച് സംഗീതത്തിൽ ജീവിക്കുകയായിരുന്നു അവൾ.
കാരൈക്കുടി സ്കൂളിൽ ആദ്യം പഠിപ്പിക്കുന്നത് ശ്രീ വനജാസന എന്ന കൃതിയാണ്. പിന്നീട് ഗുരുവിനു പ്രിയപ്പെട്ട സരസീരുഹ, ശങ്കരി നീ, സരസസമ ദാന... തെറ്റുകൾ വരുത്താതിരിക്കാൻ ആ ബാലികയ്ക്ക് ഒരു നിവൃത്തിയുമില്ലായിരുന്നു തുടക്കത്തിൽ. ഗുരുവോ പൂർണതയിൽ കുറഞ്ഞ യാതൊരുന്നും സഹിക്കുകയുമില്ല. പാപ്പക്കുട്ടിയായി ലാളനയിൽ വളർന്ന അവൾ രംഗനായകിയായി ശക്തിനേടിക്കൊണ്ടിരുന്നു.
വഴക്കു പറയുന്പോഴും ശിക്ഷിക്കുന്പോഴും ഗുരുവിന്റെ മനസിൽ അവളോടു സ്നേഹമുണ്ടായിരുന്നു. നീ നന്നായി വായിക്കാനല്ലേ എന്നു ചോദിച്ച് അവൾക്ക് അദ്ദേഹം ബലൂണുകളും മിഠായിയും പട്ടുപാവാടകളും വാങ്ങിക്കൊടുത്തു. ശിഷ്യയുടെ പ്രകടനത്തിൽ സന്തോഷിച്ചു.
വേദികളിലേക്ക്...
മദ്രാസിൽ അന്നത്തെ കോണ്‍ഗ്രസിനു വേണ്ടി നിർമിക്കുന്ന മന്ദിരത്തിന്റെ ധനശേഖരണാർഥം നടത്തിയ കച്ചേരിയിലാണ് രംഗനായകി ആദ്യമായി വേദിയിലെത്തിയത്. അന്ന് ആറു വയസ്. പേടികൊണ്ട് സ്റ്റേജിൽനിന്ന് ഓടിപ്പോകാൻ അവൾ ശ്രമിച്ചു. ഗുരു പൊക്കിയെടുത്തു കൊണ്ടുവന്ന് ഇരുത്തുകയായിരുന്നു. 1952ൽ മദ്രാസ് മ്യൂസിക് അക്കാദമിയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച പരിപാടിയിൽ ഗുരുവിനൊപ്പം വീണ വായിച്ചു. വെള്ളികൊണ്ടുള്ള ഒരു പെട്ടിയാണ് ആ മികവിനു സമ്മാനമായി ലഭിച്ചത്.
1979ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആർ രംഗനായകിക്ക് കലൈമാമണി ബഹുമതി ചാർത്തിനൽകി. 1984ൽ വീണാ വിശാരദ എന്ന പട്ടവും അവരെ തേടിയെത്തി. വിഖ്യാതമായ ബാലസുബ്രഹ്മണ്യ സഭയുടെ ആഭിമുഖ്യത്തിലുള്ളതായിരുന്നു ആ ചടങ്ങ്. ട്രെഡീഷണൽ മ്യൂസിക്കിനുവേണ്ടി യുണെസ്കോ പുറത്തിറക്കിയ കളക്ഷനിൽ രംഗനായകിയുടെ ആൽബവുമുണ്ട്.
ജീവിതവും കലയും
പതിമൂന്നാം വയസിൽ വിവാഹത്തോടെ രംഗനായകി ചെന്നൈയിലേക്കു മാറി. അവിടെ വീട്ടിൽചെന്നു പഠിപ്പിക്കുമായിരുന്നു സാംബശിവ അയ്യർ. ആകാശവാണിയിലും മറ്റും നടത്തുന്ന സോളോ കണ്സെർട്ടുകൾകേട്ട് ശിഷ്യയെ അഭിനന്ദനങ്ങളും സമ്മാനങ്ങളുംകൊണ്ടു മൂടാനും അദ്ദേഹം മറന്നില്ല. എന്നാൽ പതിയെ കുടുംബത്തിന്റെ ചുമതലകളിൽ രംഗനായകിയുടെ കല തിളക്കംകുറഞ്ഞതായിക്കൊണ്ടിരുന്നു. ഗുരുവിന്റെ മരണവും അവരെ ഉലച്ചു. ഏതാനും ടൂറുകളും ആകാശവാണി റെക്കോർഡിംഗുകളുമായി അവർ ഒതുങ്ങി. വൈകാതെ രോഗങ്ങളും അലട്ടിത്തുടങ്ങി.
പാർക്കിൻസണ്‍സ്, വയറ്റിലെ മുഴ, അനക്കാനാവാത്ത കാലുകൾ, നിയന്ത്രണമില്ലാതെ വിറയ്ക്കുന്ന വിരലുകൾ... എണ്‍പത്താറാം വയസിൽ മരണസമയത്ത് ഇതായിരുന്നു രംഗനായകിയുടെ അവസ്ഥ. ശുദ്ധസുന്ദരമായ സംഗീതം പ്രവഹിപ്പിച്ച വിരലുകൾ...!! 2018 സെപ്റ്റംബർ 20നായിരുന്നു അവരുടെ അന്ത്യം. അവർ സൃഷ്ടിച്ച സംഗീത്തിനു മരണമില്ല.
ഹരിപ്രസാദ്
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പകരാം സന്തോഷം, പാട്ടിലൂടെ...
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ല
ചെങ്കോട്ടയിലെ കൊടിയേറ്റം
1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കു
നെഹ്റു സമ്മാനിച്ചത് സൗഹാർദതയുടെ കൈയൊപ്പ്
71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമ
ചരിത്രമായി പെഡേഴ്സന്റെ ലോകയാത്ര
സ്വന്തമായി വാഹനമില്ലാതെ, വിമാനയാത്ര ഒഴിവാക്കി, പത്തുവർഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് വീരഗാഥ രചി
റഫി ഫീൽ!
43 വർഷങ്ങൾ! മുഹമ്മദ് റഫിയുടെ ഓർമകൾ മങ്ങാതെ, വാടാതെ പൂക്കളായി വിടർന്നു നിൽക്കുന്നു.., ഋതുക്കളോരോന്നിലും ആ പാട്ട
പോകാം ഊട്ടിയിലേക്ക്, പൈതൃകവണ്ടിയിൽ
നാല് ചെറിയ ബോഗികൾ മാത്രമുള്ള കളിവണ്ടിപോലൊരു തീവണ്ടി. ഊട്ടിയിലെത്തുന്ന സഞ്ചാരികളാണ് ഈ ട്രെയിനിലെ ഏറെ യാത്രക്കാ
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പകരാം സന്തോഷം, പാട്ടിലൂടെ...
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ല
ചെങ്കോട്ടയിലെ കൊടിയേറ്റം
1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കു
നെഹ്റു സമ്മാനിച്ചത് സൗഹാർദതയുടെ കൈയൊപ്പ്
71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമ
ചരിത്രമായി പെഡേഴ്സന്റെ ലോകയാത്ര
സ്വന്തമായി വാഹനമില്ലാതെ, വിമാനയാത്ര ഒഴിവാക്കി, പത്തുവർഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് വീരഗാഥ രചി
റഫി ഫീൽ!
43 വർഷങ്ങൾ! മുഹമ്മദ് റഫിയുടെ ഓർമകൾ മങ്ങാതെ, വാടാതെ പൂക്കളായി വിടർന്നു നിൽക്കുന്നു.., ഋതുക്കളോരോന്നിലും ആ പാട്ട
പോകാം ഊട്ടിയിലേക്ക്, പൈതൃകവണ്ടിയിൽ
നാല് ചെറിയ ബോഗികൾ മാത്രമുള്ള കളിവണ്ടിപോലൊരു തീവണ്ടി. ഊട്ടിയിലെത്തുന്ന സഞ്ചാരികളാണ് ഈ ട്രെയിനിലെ ഏറെ യാത്രക്കാ
കണ്ണുനിറയ്ക്കുന്ന നന്ദി...
ചില പാട്ടുകൾ കേൾക്കുന്പോൾ കണ്ണുനിറയുന്നത് സ്വാഭാവികമാണ്. ആ പാട്ടുമായി ബന്ധപ്പെട്ട് നമുക്കുള്ള ഓർമകൾ, പാട്ടിന്റ
ചിത്രയ്ക്ക് 60ന്റെ യൗവ്വനം
എങ്കിലും രജനീ പറയൂ... എന്ന ആദ്യഗാനം പാടിയപ്പോഴുള്ള അതേ മുഖഭാവമാണ് 2023 ലും ചിത്രയ്ക്ക്. ഇളയരാജ, എ.ആർ.റഹ്മാൻ തു
കള തന്ന പുര... കളപ്പുര
ടൊവിനോ തോമസ് നായകനായ കള എന്ന സിനിമ പ്രമോദിന്റെ കരിയറിൽ വലിയ വഴിത്തിരിവായി. പുതിയ വീടുവച്ച പ്രമോദിന്റെ വീട
ഭൂമിയെ സ്വർഗമാക്കിയ ഗസലുകൾ
ഓർമകൾപോലും കൈകൂപ്പി നിൽക്കുന്നു, ആ നാദത്തിനു മുന്നിൽ. സമാനതകളില്ലാത്ത ഒരനുഭവത്തിന്റെ പേരാണ് മെഹ്ദി ഹസൻ. രാജ്യ
എംടിയുടെ വെള്ളിത്തിര
പെരുന്തച്ചന്റെ മനസിൽ കൊത്തിയെടുത്ത സ്വപ്നങ്ങളും വേദനകളും നൊന്പരങ്ങളും എംടി വായിച്ചെടുത്തപ്പോൾ പെരുന്തച്ചന്റെ
കവിക്കു പനി, കഥാകാരന്റെ ഗാനരചന
ഗാനരചന: എം.ടി. വാസുദേവൻ നായർ
ഇങ്ങനെ കേൾക്കുന്പോൾ വലിയ കൗതുകം വിടരും. സത്യമാണ്- നോവലും കഥയും തിരക്കഥയും മാ
ഭാഷയുടെ പെരുന്തച്ചൻ
എംടിയുടെ മൗനം വാചാലമാവുന്നത് അക്ഷരങ്ങളെ വിസ്മയമാക്കുന്ന തൂലികയിലൂടെയാണ്. അനർഗളമായി ഒഴുകുന്ന നിളാനദിപോലെ
Voice of റാഫി
റിംഗ് മാസ്റ്ററിനുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ വോയ്സ് ഓഫ് സത്യനാഥന് കോമഡി എന്റര്‍ടെയ്നറാണെന്ന് സംവിധായ
അപൂര്‍വം ഈ സ്വരസമന്വയം!
പല നൂറ്റാണ്ടുകളുടെ, പല സംസ്കാരങ്ങളുടെ സംഗീതസമന്വയമായിരുന്നു അത്. ഇന്ത്യയില്‍നിന്നുള്ള രണ്ടു പ്രഗത്ഭരായ സംഗീതജ്
കലാഷ് നിക്കോവിന്റെ വിലാപം
സൈബീരിയയിൽ കർഷക കുടുംബത്തിൽ ജനിച്ച കലാഷ് നിക്കോവ് 1941-ൽ നടന്ന യുദ്ധത്തിൽ നാസി പടയാളികളുടെ വെടിയേറ്റ് മാരകമാ
Latest News
അഭിമാനിക്കാം; ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം;
തൃശൂർ ആറാംകല്ലിൽ ബൈക്ക് ഡിവൈഡറിൽ തട്ടി യുവാവ് മരിച്ചു
തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ഏഷ്യൻ ഗെയിംസ്: വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി
ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ കേസ്: പ്രതിഭാഗം വാദം 30ന് ആരംഭിക്കും
Latest News
അഭിമാനിക്കാം; ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം;
തൃശൂർ ആറാംകല്ലിൽ ബൈക്ക് ഡിവൈഡറിൽ തട്ടി യുവാവ് മരിച്ചു
തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ഏഷ്യൻ ഗെയിംസ്: വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി
ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ കേസ്: പ്രതിഭാഗം വാദം 30ന് ആരംഭിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top