Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃശൂരിൽ മറ്റൊരു ജോലിയിൽ പ്രവേശിച്ചതോടെ ഞങ്ങൾ കുടുംബസമേതം തൃശൂരിലേക്കു പോന്നു.
പുതുക്കാട് കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ ടൂറിസ്റ്റ് ടാക്കീസുകാർ മിക്ക വർഷവും കൂടാരമടിച്ചു സിനിമാപ്രദർശനം നടത്തിയിരുന്നു. അവിടെവച്ചാണ് ഞാനാദ്യമായി സിനിമ കാണുന്നത്. അവിടെ വരുന്നതേറെയും തമിഴ് സിനിമകളായിരുന്നു. അന്നുമുതൽ സിനിമ കാണാൻ എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു എനിക്ക്.
അന്നൊരിക്കൽ അങ്കമാലിയിൽനിന്ന് എന്റെ അമ്മയുടെ അപ്പൻ തൃശൂർക്കു വന്നു. മകളുടെയും കുടുംബത്തിന്റെയും ക്ഷേമം അന്വേഷിച്ചെത്തിയതാണ്. ഞങ്ങൾക്കു സാന്പത്തികശേഷിയില്ലെങ്കിലും അമ്മായിയപ്പനെ വേണ്ടവിധം സൽക്കരിക്കാനായി അപ്പൻ കടംവാങ്ങിയാണെങ്കിലും സുഭിക്ഷമായ വിരുന്നൊരുക്കി. എങ്ങനെയൊക്കെയാണ് അമ്മായിയപ്പനെ കൂടുതൽ സന്തോഷിപ്പിക്കുകയെന്ന ആലോചനയിൽ പുതുമയുള്ള ഒരാശയം അപ്പന്റെ മനസിൽ പൊന്തിവന്നു. ആദ്യമായി തൃശൂർക്ക് വന്നതല്ലേ. അമ്മായിയപ്പനെ ഒരു സിനിമ കാണിക്കുക. അക്കാലത്ത് തൃശൂർ ജോസ് തിയറ്ററിൽ നല്ലൊരു സിനിമ വന്നിട്ടുണ്ട്.
മുത്തച്ഛൻ മുന്‍പ് സിനിമ കണ്ടിട്ടില്ല. അക്കാലത്ത് അങ്കമാലിയിൽ കൂടാരമടിച്ചുള്ള സിനിമപോലും വന്നിട്ടില്ല. മുത്തച്ഛനോടു വിവരം പറഞ്ഞപ്പോൾ അതൊന്നും വേണ്ടെന്നു പറഞ്ഞെങ്കിലും മുഖത്ത് അർധസമ്മതത്തിന്റെ പുഞ്ചിരിയുണ്ടായിരുന്നു. അപ്പൻ നിർബന്ധിച്ചപ്പോൾ അദ്ദേഹം സമ്മതം മൂളി. സിനിമാജ്വരമുള്ള ഞാനും മുത്തച്ഛനെ പ്രേരിപ്പിച്ചു. അപ്പൻ പറഞ്ഞു; ‘ജോസ് കൂടെ വരും. സിനിമ കഴിഞ്ഞ് നിങ്ങൾ ഒരുമിച്ചുപോന്നാൽ മതി.’
അപ്പൻ ബെഞ്ചിന്റെ ടിക്കറ്റിനുള്ള പൈസ തന്നു. അന്നത്തെ ടിക്കറ്റ് നിരക്കുകൾ ഇങ്ങനെയായിരുന്നു: ഒന്നാം ക്ലാസ് കസേര ഒരു രൂപ, രണ്ടാം ക്ലാസ് എട്ടണ, ബെഞ്ച് നാലണ, തറ രണ്ടണ (അതായത് ഇന്നത്തെ പന്ത്രണ്ട് പൈസ).
വീട്ടിൽനിന്നു രണ്ടു കിലോമീറ്റർ അകലെ ജോസ് തിയറ്ററിലേക്ക്, അന്ന് ഒന്‍പതുവയസുള്ള ഞാൻ മുത്തച്ഛനെയുംകൊണ്ട് നടന്നുപോയി. വല്യപ്പന് ബെഞ്ചിന്റെ ടിക്കറ്റെടുത്തു കൊടുത്തു. സിനിമ കാണാൻ ഏറെ കൊതിയുള്ള എനിക്ക് ടിക്കറ്റിനുള്ള പൈസയില്ല. ഇരിക്കാനുള്ള സ്ഥലമെല്ലാം ചൂണ്ടിക്കാണിച്ചു കൊടുത്തിട്ട് ഞാൻ പുറത്തേക്കു നിരാശയോടെ പോന്നു.‘സിൽമ കാണാൻ നീയും വാ...’ എന്നു പറഞ്ഞ് മുത്തച്ഛൻ എനിക്കുള്ള പൈസ തരുമെന്ന് ഞാൻ ആശിച്ചു. കർഷകനും നാട്ടിൻപുറത്തുകാരനുമായ മുത്തച്ഛന് അങ്ങനെയൊരു നല്ല മനസ് തോന്നിയില്ല.
ഞാൻ തിയറ്ററിനു പുറത്തേക്കു പോരുന്പോൾ മുത്തച്ഛൻ എന്തോ പറയാൻ എന്നെ നോക്കി. ഞാൻ പ്രതീക്ഷയോടെ ഓടിച്ചെന്നു. ‘മോനും ഒരു ടിക്കറ്റെടുത്തോ’ എന്നു പറഞ്ഞു പൈസ തരാനാവുമെന്നു ഞാൻ വിചാരിച്ചു. പക്ഷേ, നോക്കിയത് അതിനല്ല. ‘കളി കഴിയുന്പോ നീ പുറത്ത് എന്നെ കാത്തുനിൽക്കണം.’ മുത്തച്ഛന്റെ ഉത്കണ്ഠ അതായിരുന്നു. ‘ശരി ഞാൻ കാത്തുനിൽക്കാം.’ മ്ലാനമുഖത്തോടെ ഞാൻ സമ്മതിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ 6.30നുള്ള ഷോ തുടങ്ങി. ഇനി രണ്ടര മണിക്കൂർ കാത്തിരിക്കണം. ഞാൻ തിയറ്ററിന്റെ എതിർവശത്തെ ഫുട്പാത്തിനോടു ചേർന്നുള്ള അരമതിലിൽ ഇരുന്നു. എനിക്കു വല്ലാത്ത നിരാശയും സങ്കടവും തോന്നി. എത്ര മോഹിച്ചതാണ് സിനിമ കാണാൻ. കൊച്ചുമനസിന്റെ പ്രയാസം ആരും മനസിലാക്കിയില്ല. ആ രാത്രിസമയത്ത് തനിച്ച് മഞ്ഞുകൊണ്ട് മുത്തച്ഛനെ കാത്തിരുന്നു.
സിനിമ കഴിഞ്ഞതിന്റെ സൂചനയായി ബെല്ലടിയും ഉച്ചഭാഷിണിയിലൂടെയുള്ള പാട്ടും കേട്ടപ്പോൾ ഞാൻ ഗേറ്റിനടുത്തേക്ക് ചെന്ന് മുത്തച്ഛനെയും കൂട്ടി വീണ്ടും രണ്ടു കിലോമീറ്റർ നടന്ന് വീട്ടിലെത്തി.
വഴിക്കുവച്ച് സിനിമ നന്നായോ എന്ന് ചോദിച്ചതേയില്ല. ചോദിക്കാനുള്ള സന്തോഷം ഉണ്ടായില്ലെന്നതാണു സത്യം.
അനേക വർഷങ്ങൾ കഴിഞ്ഞപ്പോൾ അന്നത്തെ ഒന്പതുകാരൻ അറിയപ്പെടുന്ന നാടകകൃത്തായി വളർന്നു. എന്റെ ഒട്ടേറെ നാടകങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾ ഇടതടവില്ലാതെ അവതരിപ്പിച്ചു. നിരവധി നാടകങ്ങൾ ആകാശവാണി നാടകവാരത്തിലും അല്ലാതെയും പ്രക്ഷേപണം ചെയ്തു. റേഡിയോ നാടകവാരത്തിൽവന്ന എന്റെ മണൽക്കാട്, അഗ്നിവലയം എന്നീ നാടകങ്ങൾ പിന്നീട് ദേശീയ പരിപാടിയായി പതിനാലു ഭാഷകളിൽ ഇന്ത്യയിലാകമാനം പ്രക്ഷേപണം ചെയ്തു. കേരളത്തിലെ മൂന്നു യൂണിവേഴ്സിറ്റികളിൽ സ്കൂൾ ഫൈനലുകാരനായ എന്റെ നാടകങ്ങൾ ബിരുദത്തിന് പാഠ്യപുസ്തകങ്ങളായി.
പല നാടകങ്ങളും ചലച്ചിത്രങ്ങളായി. ഭൂമിയിലെ മാലാഖ എന്ന നാടകം അതേ പേരിലും മണൽക്കാട് നാദം അറിയാത്ത വീഥികൾ എന്ന പേരിലും ശിവരശ്മി നാടകം അഗ്നിനക്ഷത്രം എന്ന പേരിലും സിനിമകളായി. അഗ്നിനക്ഷത്രം 1977 ഏപ്രിലിൽ വിഷുവിനു റിലീസ് ചെയ്തു. അതേ ജോസ് തിയറ്റിൽ അഗ്നിനക്ഷത്രം പ്രദർശിപ്പിച്ചപ്പോൾ ആ സിനിമ എല്ലാ ദിവസവും സൗജന്യമായി കാണാൻ എനിക്കു സൗകര്യമുണ്ടായിരുന്നു.
വർഷങ്ങൾ പിന്നെയും കടന്നുപോയി. കേരളത്തിലെ ഫിലിം സെൻസർബോർഡ് മെംബറായി ഞാൻ നോമിനേറ്റ് ചെയ്യപ്പെട്ടു. നാലുവർഷം ആ സ്ഥാനം തുടർന്നു.
എനിക്കു നൽകിയ ഫോട്ടോ പതിച്ച ഐഡി കാർഡ് കാണിച്ചാൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഏതു തിയറ്ററിലും ഉയർന്ന ക്ലാസിൽ സൗജന്യമായി സിനിമ കാണാം. ഇതെല്ലാം ദൈവത്തിന്റെ നിഗൂഢവും വിസ്മയകരവുമായ പദ്ധതികൾ!
1941ലെ ആ രാത്രി മഞ്ഞുംകൊണ്ട് തൃശൂർ ജോസ് തിയറ്ററിനു പുറത്ത് വല്യപ്പനെ കാത്തിരുന്ന ഒന്‍പതുവയസുകാരനായ എന്റെ കുഞ്ഞുമനസിന്റെ നൊന്പരം ദൈവം അന്നേ കണ്ടിരുന്നു എന്നല്ലേ ഇതിൽനിന്ന് വ്യക്തമാകുന്നത്? അന്നത്തെ ബാലനെ ദൈവം ഇവിടംവരെ ഉയർത്തിയത് നവതിയിലെത്തിയ ഞാൻ നന്ദിയോടെ ഓർമിക്കുന്നു.
സി.എൽ.ജോസ്
വിവാദച്ചുവടിൽ ന്യൂജെൻ നൃത്തം!
വേഗത്തിന്റെ ന്യൂജെൻ തരംഗം ഇപ്പോൾ നൃത്തവേദിയിൽ വിവാദച്ചുവട് വയ്ക്കുന്നു. കാലത്തിനൊത്തു വേഗം കൂട്ടണമെന്ന് ഒരു വിഭാഗ
ജീവൻ കളഞ്ഞും മഹാദേശാടനം!
ടാൻസാനിയായിലെ സെറൻഗേറ്റി നാഷണൽ പാർക്കിൽനിന്ന് കെനിയയിലെ മാസായിമാരായിലേക്ക് ഒരു സംഘം മൃഗങ്ങൾ എല്ലാ വർഷവും നട
രൂപം മാറും വണ്ടികൾ
വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങ
ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹ
ഇത് സ്നേഹത്തിന്റെ പെൺപട്ടണം
എട്ടു പെണ്മക്കള്; എട്ടും സിസേറിയന്. ഒന്നോ രണ്ടോ തവണ സിസേറിയൻ കഴിഞ്ഞാൽ ഇനി സിസേറിയൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്ര
ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍
ഇത് ചിലങ്കകള്‍ ചിരിക്കുന്ന വീട്
ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെ
ചോരയിൽ കുതിർന്ന ആഘോഷദിനം! കെന്നഡി, ആ കണ്ണീരോർമയ്ക്ക് 60 വയസ്
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനല
ആൻഡമാനിലെ അദ്ഭുതങ്ങൾ
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങ
കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാ
ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃ
ആരുടെ ഇസ്രയേൽ
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്‍പേ കാനാ
കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്
കരളിന്റെ കരൾ
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവ
പുത്തൻ വേഷങ്ങൾ ആവേശഭരിതം! 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയ
10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ട
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് ന
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
വിവാദച്ചുവടിൽ ന്യൂജെൻ നൃത്തം!
വേഗത്തിന്റെ ന്യൂജെൻ തരംഗം ഇപ്പോൾ നൃത്തവേദിയിൽ വിവാദച്ചുവട് വയ്ക്കുന്നു. കാലത്തിനൊത്തു വേഗം കൂട്ടണമെന്ന് ഒരു വിഭാഗ
ജീവൻ കളഞ്ഞും മഹാദേശാടനം!
ടാൻസാനിയായിലെ സെറൻഗേറ്റി നാഷണൽ പാർക്കിൽനിന്ന് കെനിയയിലെ മാസായിമാരായിലേക്ക് ഒരു സംഘം മൃഗങ്ങൾ എല്ലാ വർഷവും നട
രൂപം മാറും വണ്ടികൾ
വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങ
ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹ
ഇത് സ്നേഹത്തിന്റെ പെൺപട്ടണം
എട്ടു പെണ്മക്കള്; എട്ടും സിസേറിയന്. ഒന്നോ രണ്ടോ തവണ സിസേറിയൻ കഴിഞ്ഞാൽ ഇനി സിസേറിയൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്ര
ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍
ഇത് ചിലങ്കകള്‍ ചിരിക്കുന്ന വീട്
ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെ
ചോരയിൽ കുതിർന്ന ആഘോഷദിനം! കെന്നഡി, ആ കണ്ണീരോർമയ്ക്ക് 60 വയസ്
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനല
ആൻഡമാനിലെ അദ്ഭുതങ്ങൾ
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങ
കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാ
ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃ
ആരുടെ ഇസ്രയേൽ
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്‍പേ കാനാ
കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്
കരളിന്റെ കരൾ
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവ
പുത്തൻ വേഷങ്ങൾ ആവേശഭരിതം! 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയ
10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ട
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് ന
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
Latest News
നരഭോജിക്കടുവയെ പിടികൂടണം: പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളുടെ പ്രതിഷേധം
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയുടെ സ്കൂള്‍ ബാഗിന്റെ ഭാഗങ്ങള്‍ കണ്ടെത്തി
സിപിഐ എക്സിക്യുട്ടീവ് കോട്ടയത്ത് ചേരും
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ സുരക്ഷാവേലിയിലിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്
വടകരയില്‍ തെരുവുനായ ആക്രമണം; നാല് പേര്‍ക്ക് കടിയേറ്റു
Latest News
നരഭോജിക്കടുവയെ പിടികൂടണം: പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളുടെ പ്രതിഷേധം
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയുടെ സ്കൂള്‍ ബാഗിന്റെ ഭാഗങ്ങള്‍ കണ്ടെത്തി
സിപിഐ എക്സിക്യുട്ടീവ് കോട്ടയത്ത് ചേരും
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ സുരക്ഷാവേലിയിലിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്
വടകരയില്‍ തെരുവുനായ ആക്രമണം; നാല് പേര്‍ക്ക് കടിയേറ്റു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top