Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ കുടുങ്ങിപ്പോയത്. 2300 അടി ആഴത്തിലുള്ള ഖനിയിൽ സ്വർണവും ചെന്പും മറ്റു ധാതുപദാർഥങ്ങളും കുഴിച്ചെടുക്കുന്ന ശ്രമത്തിലായിരുന്നു അവർ അപ്പോൾ.
എഴുപത്തിയേഴു ലക്ഷം ടണ്‍ വരുന്ന ഒരു പാറക്കഷണം ഉൾപ്പെടുന്ന മല ഖനിയിലേക്ക് മറിഞ്ഞതിന്റെ ഫലമായിട്ടായിരുന്നു ഖനിമുഖം പൂർണമായി അടഞ്ഞു തൊഴിലാളികൾ കുടുങ്ങിപ്പോയത്. പാറക്കഷണം മുറിഞ്ഞുവീണതിന്റെ ആഘാതം ഖനിയുടെ അടിയിൽ തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥലത്തുവരെ എത്തി.
അപ്പോൾ പ്രാണരാക്ഷാർഥം അവിടെയുള്ള സുരക്ഷാസങ്കേതത്തിലേക്ക് അവർ ഓടിയെത്തി അഭയം തേടി. ‘ദ റെഫ്യൂജ്’ എന്നു വിളിക്കപ്പെടുന്ന ആ സുരക്ഷാ സങ്കേതത്തിന്റെ വിസ്താരം 540 ചതുരശ്രയടി മാത്രമായിരുന്നു. പത്തു പേർക്കു രണ്ടു ദിവസത്തേക്കുമാത്രം മതിയാകുന്ന ഭക്ഷണപദാർഥവും പാനീയവും മാത്രമേ കരുതലായി ഉണ്ടായിരുന്നുള്ളൂ.
മല ഇടിഞ്ഞുവീണതിന്റെ ഫലമായി പുറംലോകവുമായുള്ള ആശയവിനിമയ സംവിധാനം തകരാറിലായി. തങ്ങൾ ജീവനോടെ ഖനിക്കടിയിലുണ്ടെന്നു പുറംലോകത്തെ അറിയിക്കുവാൻ അവർക്കു സാധിച്ചില്ല. അതുപോലെ, ഖനിയിലുള്ളവർക്ക് എന്തു സംഭവിച്ചുവെന്ന് ഖനിയുടെ പുറത്തുള്ളവർക്കും അറിയില്ലായിരുന്നു.
അപകടം ഉണ്ടായതിനു പിന്നാലെ ചിലിയൻ ഗവണ്മെന്റ് ഉണർന്നു പ്രവർത്തിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. എങ്കിലും, അപകടം ഉണ്ടായി 17 ദിവസം കഴിഞ്ഞപ്പോൾ മാത്രമേ ഖനിയിൽ കുടുങ്ങിപ്പോയവരുമായി ബന്ധപ്പെടുവാൻ അവർക്ക് സാധിച്ചുള്ളൂ.
വിദഗ്ധരുടെ കണക്കുകൂട്ടലുകളെ ആശ്രയിച്ചു സുരക്ഷാ സങ്കേതം ലക്ഷ്യമാക്കി 15 സെന്റീമീറ്റർ വ്യാസത്തിൽ ഡ്രിൽ ചെയ്താണ് ഖനിക്കുള്ളിൽ അകപ്പെട്ടവരുമായി ബന്ധപ്പെടാൻ പുറത്തുള്ളവർക്ക് സാധിച്ചത്. ഡ്രില്ലിംഗ് മെഷീൻ പാറ തുരന്നു രക്ഷാസങ്കേതത്തിന് മുകളിലെത്തിയപ്പോൾ തങ്ങൾ സുരക്ഷിതരാണ് എന്ന സന്ദേശം അവർ ഡ്രില്ലിംഗ് മെഷീനിൽ ഒട്ടിച്ചുവച്ചു.
ആ സന്ദേശം പുറംലോകത്ത് എത്തിയപ്പോഴാണ് ഖനിത്തൊഴിലാളികളുടെ ബന്ധുജനങ്ങളുടെയും രക്ഷാപ്രവർത്തകരുടെയുമൊക്കെ ശ്വാസം നേരെ ആയത്. എങ്കിലും അവരെ ഖനിക്കുള്ളിൽനിന്നും പുറത്തുകൊണ്ടുവരേണ്ട വെല്ലുവിളി അവശേഷിച്ചു. ഇതിനിടയിൽ അവർക്കു ഭക്ഷണം എത്തിക്കാൻ സാധിച്ചത് വലിയ ആശ്വാസമായി.
ഖനിത്തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ചതിനു പിന്നാലെ മൂന്നു സ്ഥലത്തായി മൂന്നു കന്പനികൾ ആളുകളെ പുറത്തെടുക്കുവാൻ പറ്റിയ വ്യാസത്തിൽ ഡ്രില്ലിംഗ് ആരംഭിച്ചു. ഈ ശ്രമം വിജയിച്ചതിന്റെ ഫലമായി ഖനിയിൽനിന്ന് എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചു. അപ്പോഴേയ്ക്ക് അപകടമുണ്ടായിട്ട് 69 ദിവസങ്ങൾ കഴിഞ്ഞിരുന്നു.
ചിലിയിലെ ഖനി അപകടം ലോകവ്യാപകമായ വാർത്തയായി തീർന്നു. 2010 ഒക്ടോബർ 13ന് മുപ്പത്തിമൂന്ന് തൊഴിലാളികളും ഖനിയിൽനിന്നു പുറത്തുവന്നപ്പോൾ ആഗോളതലത്തിൽ നൂറുകോടിയിലേറെ ആളുകൾ ആ രംഗങ്ങൾ ടെലിവിഷനിൽ വീക്ഷിക്കുകയുണ്ടായി. അന്ന് ലോകം ഒത്തൊരുമിച്ച് ദൈവത്തിന് നന്ദിയുടെ സ്തുതിഗീതം പാടി.
ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ 17 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞു. എങ്ങനെയാണ് അന്ധകാരത്തിന്റെ ആ ദിവസങ്ങൾ അവർ തള്ളിനീക്കിയത്. പ്രാർഥനയുടെയും പ്രതീക്ഷയുടെയും സമയമായിരുന്നു അപ്പോൾ അവർക്ക്. അവർ ഉള്ളുരുകി പ്രാർഥിച്ചു. അതോടൊപ്പം തങ്ങൾ രക്ഷപ്പെടുമെന്നു പ്രതീക്ഷയും അവർക്കുണ്ടായി. തൻമൂലം, അവർ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചു. രണ്ടു ദിവസത്തേക്ക് പത്തു പേർക്കു മാത്രം തികയുമായിരുന്ന ഭക്ഷണവും പാനീയവുംകൊണ്ട് അവർ മുപ്പതുപേർ 17 ദിവസം തള്ളി നീക്കി, അപ്പോഴും അവർക്ക് ഭക്ഷണം മിച്ചമുണ്ടായിരുന്നു!
തൊഴിലാളികളുടെ സൂപ്പർവൈസറായിരുന്ന ലൂയി ഉർസയുടെ സമർഥമായ നേതൃത്വവും അവരെ ഒരു ചരടിൽ ഇണക്കിച്ചേർത്തുകൊണ്ടുപോയി. അങ്ങനെ അന്ധകാരത്തിൽ അവർ പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളിനീക്കി.
ഈ സമയം ബന്ധുജനങ്ങളും സുഹൃത്തുക്കളും ലോകം മുഴുവനുംതന്നെ അവരുടെ രക്ഷയ്ക്കായി പ്രാർഥിച്ചു. അവരും പ്രതീക്ഷയോടെ പ്രാർഥിച്ചു. സാൻ ഹൊസെ ഖനിയുടെ പരിസരത്തു വലിയൊരു ജനാവലി എപ്പോഴും തന്പടിച്ചിരുന്നു. അവർ താമസിച്ചിരുന്ന സ്ഥലത്തെ പ്രതീക്ഷയുടെ ക്യാന്പ് എന്നാണ് ആളുകൾ വിളിച്ചിരുന്നത്.
അപകടമുണ്ടായപ്പോൾ ഖനിയിൽ കുടുങ്ങിയവർ രക്ഷപ്പെടാനുള്ള സാധ്യത രണ്ടു ശതമാനത്തിലും കുറവായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, പ്രാർഥനയും പ്രതീക്ഷയോടെയുള്ള സംഘടിതമായ പ്രവർത്തനവും അത്ഭുതകരമായ ഫലം പുറപ്പെടുവിച്ചു. ഭൂമിക്കടിയിൽ ഖനിത്തൊഴിലാളികൾ കുടുങ്ങിപ്പോയപ്പോൾ അവർ പതറിപ്പോയിട്ടുണ്ടാകുമോ? ആദ്യം അവരിൽ പലരും പതറിപ്പോയി എന്നതാണ് വസ്തുത. എന്നാൽ അവർ അതിവേഗം പ്രാർഥനയിലേക്കും പരസ്പര സഹകരണത്തിലേക്കും തിരിഞ്ഞു. അപ്പോൾ അവരിൽ പ്രതീക്ഷ വളരെ ശക്തമായി. ആ പ്രതീക്ഷയാണ് അന്ധകാരത്തിനിടയിലും പിടിച്ചുനിൽക്കുവാൻ അവരെ സഹായിച്ചത്.
നമ്മുടെ ജീവിതത്തിൽ ഭൂകന്പങ്ങൾ ഉണ്ടാകുന്പോൾ നാമും വിട്ടുപോകരുതാത്ത കാര്യങ്ങളാണ് പ്രാർഥനയും പ്രതീക്ഷയും. ഏതു പ്രതിബന്ധത്തിൽനിന്നും കരകയറ്റുവാൻ സർവശക്തനായ ദൈവത്തിനു സാധിക്കും. അപ്പോൾ, നാം ആദ്യം തിരിയേണ്ടത് പ്രാർഥനയിലേക്കാണ്. അപ്പോൾ, അതിന്റെ ഫലമായി പ്രതീക്ഷ നമ്മിൽ വേരുറയ്ക്കും. എന്നു മാത്രമല്ല, അപ്പോൾ മറ്റുള്ളവരുടെ സഹായത്തോടെ നാം ഉണർന്നു പ്രവർത്തിക്കുകയും ചെയ്യും. അതിന്റെ ഫലം അദ്ഭുതകരമായിരിക്കും എന്നതിൽ സംശയം വേണ്ട. ചിലിയിലെ ഖനിത്തൊഴിലാളികളുടെ അനുഭവം അതാണ് വ്യക്തമാക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
Latest News
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
സൂപ്പർസ്റ്റാറിനെ വരവേറ്റ് തിരുവനന്തപുരം; തലൈവർ 170 തുടങ്ങുന്നു
Latest News
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
സൂപ്പർസ്റ്റാറിനെ വരവേറ്റ് തിരുവനന്തപുരം; തലൈവർ 170 തുടങ്ങുന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top