Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഷെയ്ക്സ്പിയർ നൽകുന്ന സന്ദേശം
എന്തു കാരണത്താലാണു നാം കുറ്റം ചെയ്യുന്നതെങ്കിലും നമ്മുടെ കുറ്റത്തെക്കുറിച്ചു നാം പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്താൽ അതിനു ഫലമുണ്ടാകുമെന്നു തീർച്ച. ആ ഫലം ഈ ലോകത്തിൽ നമുക്കു പ്രധാനമായും നൽകുന്നതു പാപമോചനവും മനശാന്തിയുമാണെങ്കിൽ വരാനിരിക്കുന്ന ലോകത്തിൽ അതു നമുക്കു നൽകുന്നതു നിത്യജീവനായിരിക്കും.
സിസിലിയിലെ രാജാവായിരുന്ന ലിയോന്റസും ബൊഹീമിയയിലെ രാജാവായിരുന്ന പോളിക്സിനെസും ആത്മമിത്രങ്ങളായിരുന്നു. അവർ ഒരുമിച്ചാണു പഠിച്ചതും വളർന്നതും. അവർ ഒരേ പ്രായത്തിൽത്തന്നെ അവരവരുടെ രാജ്യത്തു രാജാക്കൻമാരായി സ്ഥാനമേറ്റു. അധികം താമസിയാതെ അവർ ഇരുവരും വിവാഹിതരുമായി.
കുറെനാൾ കഴിഞ്ഞപ്പോൾ പോളിക്സിനെസും ഭാര്യയുംകൂടി ലിയോന്റസിനെ സന്ദർശിക്കാൻ സിസിലിയിലെത്തി. അപ്പോൾ ലിയോന്റസിന്റെ ഭാര്യയായ ഹെർമിയോണ്‍ അവരെ സന്തോഷപൂർവം സ്വീകരിച്ചു സൽക്കരിച്ചു. പോളിക്സനെസിന് ഒരു കുറവും വരരുതെന്നു ഹെർമിയോണ്‍ കരുതി.
പക്ഷേ, അത് ഉപകാരത്തിനു പകരം ഉപദ്രവമാണു വരുത്തിവച്ചത്. ഹെർമിയോണ്‍ തന്നെക്കാൾ അധികമായി പോളിക്സ്നെസിനെ സ്നേഹിക്കുന്നുവോ എന്ന ഒരു സംശയം ലിയോന്റസിന്റെ മനസിൽ ഉടലെടുത്തു. ദിവസം ചെല്ലുംതോറും ആ സംശയം വർധിച്ചു. ഇതുമ·ൂലം, പോളിക്സ്നെസിനെ ഇല്ലായ്മ ചെയ്യാൻ ലിയോന്റസ് തീരുമാനിച്ചു.
അങ്ങനെയാണു പോളിക്സിനെസിനു നൽകുന്ന വീഞ്ഞിൽ വിഷം കലർത്താൻ ലിയോന്റസ് കൊട്ടാരത്തിലെ അംഗമായ കമീല്ലോയോട് ആവശ്യപ്പെട്ടത്. കമീല്ലോ രാജാവിനെ പിന്തിരിപ്പിക്കാൻ നോക്കി. എന്നാൽ, വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ രാജാവിനോടു സമ്മതം മൂളിയിട്ട് കമീല്ലോ വിവരം രഹസ്യമായി പോളിക്സിനെസിനെ അറിയിച്ചു. അന്നു രാത്രി പോളിക്സ്നെസും ഭാര്യയും കൊട്ടാരം വിട്ടു സിസിലിയിലേക്കു തിരികെപ്പോയി. അപ്പോൾ കമീല്ലോയും അവരെ അനുഗമിച്ചു.
വിവരമറിഞ്ഞ രാജാവ് അരിശം തീർക്കാൻ ഹെർമിയോണ്‍ രാജ്ഞിയെ ജയിലിലടച്ചു പീഡിപ്പിച്ചു. ഇതു കണ്ടു സങ്കടം സഹിക്കാതെ രാജാവിന്റെ പിഞ്ചുമകൻ രോഗിയായി മാറി. എങ്കിലും രാജാവിനു മനംമാറ്റമുണ്ടായില്ല. ജയിലിൽവച്ചു രാജ്ഞിയൊരു പെണ്‍കുട്ടിയെ പ്രസവിച്ചു. ആ കുഞ്ഞിനെ കാണാൻപോലും രാജാവ് തയാറായില്ല. എന്നു മാത്രമല്ല, ആ കുഞ്ഞിനെ ദൂരെക്കൊണ്ടുപോയി ഉപേക്ഷിക്കാൻ രാജ്ഞിയുടെ തോഴിയായ പൗളീനായുടെ ഭർത്താവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അയാളാവട്ടെ മറ്റു മാർഗമില്ലാതെ, രാജാവു കല്പിച്ചതുപോലെ കുഞ്ഞിനെ അയൽരാജ്യത്തു കൊണ്ടുപോയി ഉപേക്ഷിച്ചു. അതെത്തുടർന്നു രാജാവ് രാജ്ഞിയെ വിചാരണ ചെയ്തു ശിക്ഷിക്കാൻ തീരുമാനിച്ചു. രാജ്ഞിയുടെ വിചാരണ നടന്നുകൊണ്ടിരിക്കുന്പോൾ രോഗിയായിരുന്ന രാജകുമാരൻ മരിച്ചു എന്ന വാർത്ത രാജസന്നിധിയിലെത്തി. വാർത്ത കേട്ട രാജ്ഞി ബോധംകെട്ടു വീണു. ഉടനെ രാജ്ഞിയെ എടുത്തുകൊണ്ടുപോകാൻ പൗളീനായോടും മറ്റു സ്ത്രീകളോടും രാജാവ് ആവശ്യപ്പെട്ടു.
കുറെ കഴിഞ്ഞപ്പോൾ, രാജ്ഞി മരിച്ചു എന്നു പൗളീന രാജാവിനെ അറിയിച്ചു. ഇതിനിടയിൽ, രാജ്ഞി നിരപരാധിയാണെന്ന് ഒരു വെളിച്ചപ്പാട് രാജാവിനെ അറിയിച്ചു. അപ്പോൾ രാജാവിനു സങ്കടവും പശ്ചാത്താപവുമായി. ഭാര്യയെയും മകനെയും മകളെയും നഷ്ടപ്പെട്ടതിലുള്ള ദുഃഖം. ഭാര്യയോടും മക്കളോടും ചെയ്ത കുറ്റങ്ങൾക്കുള്ള പശ്ചാത്താപം.
രാജാവ് പശ്ചാത്താപവും പ്രായശ്ചിത്തവും തുടർന്നു. വർഷങ്ങൾ പലതു കടന്നുപോയി. അപ്പോഴേക്കും രാജാവിന്റെ ഉപേക്ഷിക്കപ്പെട്ട പുത്രി ഒരു ഇടയദന്പതികളുടെ മകളായി വളർന്നു വലുതായി. അതീവസുന്ദരിയായിരുന്ന പെർഡിറ്റ എന്ന രാജകുമാരിയെ പോളിക്സിനെസിന്റെ പുത്രനായ ഫ്ളോറിസൽ കാണാനിടയായി. അപ്പോൾത്തന്നെ രാജകുമാരൻ അവളിൽ അനുരക്തനായി. എന്നു മാത്രമല്ല, പെർഡിറ്റയെ അതിവേഗം വിവാഹം കഴിക്കാൻ ഫ്ളോറിസൽ തീരുമാനിക്കുകയും ചെയ്തു.
വിവരമറിഞ്ഞ പോളിക്സ്നെസ് ആ വിവാഹം മുടക്കി. എന്നു മാത്രമല്ല, വെറും ഒരു ഇടയ യുവതിയായ പെർഡിറ്റയുമായുള്ള വിവാഹാലോചനയിൽനിന്നു പിൻമാറുന്നില്ലെങ്കിൽ പെർഡിറ്റയെയും അവളുടെ മാതാപിതാക്കളെയും വധിക്കുമെന്നു ഭീഷണിയും മുഴക്കി. വിവരമറിഞ്ഞ കമീല്ലോ രാജകുമാരനോടും പെർഡിറ്റയോടും സിസിലിയിൽപ്പോയി ലിയോന്റസിനടുത്ത് അഭയം പ്രാഋപിക്കാൻ ഉപദേശിച്ചു. ലിയോന്റസിന്റെ മാനസാന്തര കഥ ഇതിനോടകം കമീല്ലോ അറിഞ്ഞിരുന്നു.
ഫ്ളോറിസൽ പെർഡീറ്റയോടും അവളുടെ മാതാപിതാക്കളോടുമൊപ്പം ലിയോന്റസിന്റെ സന്നിധിയിലെത്തി. അപ്പോൾ പെർഡീറ്റയുടെ മാതാപിതാക്കൾ കാണിച്ച രത്നങ്ങളും രേഖകളും കണ്ടപ്പോൾ ആ യുവതി തനിക്കു നഷ്ടപ്പെട്ടുപോയ മകളാണെന്ന് അതിവേഗം മനസിലാക്കി. അപ്പോൾ തന്റെ ഭാര്യയുംകൂടി തന്റെ സന്തോഷം പങ്കിടാൻ ഉണ്ടായിരുന്നെങ്കിലെന്നു രാജാവ് ഉറക്കെ ആത്മഗതം ചെയ്തു.
അപ്പോൾ അവിടെ ഉണ്ടായിരുന്ന പൗളീന രാജാവിനെ തന്റെ വസതിയിലേക്കു ക്ഷണിച്ചു. രാജ്ഞിയുടെ അതിമനോഹരമായ ഒരു പ്രതിമ കാണിക്കാം എന്നു പറഞ്ഞാണ് പൗളീന രാജാവിനെ അവിടേക്കു കൊണ്ടുപോയത്. രാജ്ഞിയുടെ പ്രതിമ കണ്ടപ്പോൾ രാജാവിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. തന്റെ ഭാര്യയുടെ അതേ രൂപത്തിലുള്ള ജീവൻ തുടിക്കുന്ന പ്രതിമ!
അല്പം കഴിഞ്ഞപ്പോൾ പ്രതിമ ചലിക്കാൻ തുടങ്ങി. അപ്പോഴാണു ഹെർമിയോണ്‍ രാജ്ഞി മരിച്ചിട്ടില്ലെന്നും അത്രയും കാലം പൗളീനായുടെ വസതിയിൽ രഹസ്യജീവിതം നയിക്കുകയായിരുന്നെന്നും രാജാവ് അറിഞ്ഞത്. രാജാവ് രാജ്ഞിയോടു മാപ്പിരുന്നു. രാജ്ഞി അദ്ദേഹത്തോടു ക്ഷമിച്ചു. അധികം വൈകാതെ ഫ്ളോറിസൽ- പെർഡിറ്റ വിവാഹവും നടന്നു.
വിശ്വപ്രസിദ്ധ നാടകകൃത്തായ ഷെയ്ക്സ്പിയർ രചിച്ച ’ദ വിന്റേഴ്സ് ടെയ്ൽ’ എന്ന നാടകത്തിലെ കഥയാണിത്. ഒന്നിനു പുറകെ മറ്റൊന്നായി ദുരന്തങ്ങൾ പ്രത്യക്ഷപ്പെടുന്ന ഈ നാടകം സന്തോഷ പര്യവസാനം ആയി മാറുന്പോൾ കാഴ്ചക്കാർ സന്തോഷിച്ചു കൈയടിക്കും. എന്നാൽ, ഇത് എത്രമാത്രം യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്നു എന്ന ചോദ്യം അപ്പോഴും നിലനിൽക്കും.
അടിസ്ഥാനരഹിതമായ അസൂയയും സംശയവുമാണ് ലിയോന്റസ് രാജാവിനെ തിൻമയുടെ വഴിയിലേക്കു നയിച്ചത്. എന്നാൽ, സത്യം തെളിവായപ്പോൾ രാജാവ് അനുതപിച്ചു ദീർഘകാലം പ്രായശ്ചിത്തം ചെയ്തു. അതിന്റെ ഫലമായിട്ടായിരുന്നുവോ രാജാവിനു തന്റെ ഭാര്യയെയും പുത്രിയെയും തിരിച്ചുകിട്ടിയത്?
എന്തു കാരണത്താലാണു നാം കുറ്റം ചെയ്യുന്നതെങ്കിലും നമ്മുടെ കുറ്റത്തെക്കുറിച്ചു നാം പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്താൽ അതിനു ഫലമുണ്ടാകുമെന്നു തീർച്ച. ആ ഫലം ഈ ലോകത്തിൽ നമുക്കു പ്രധാനമായും നൽകുന്നതു പാപമോചനവും മനശാന്തിയുമാണെങ്കിൽ വരാനിരിക്കുന്ന ലോകത്തിൽ അതു നമുക്കു നൽകുന്നതു നിത്യജീവനായിരിക്കും.
നമുക്ക് ഏറെ സന്തോഷം നൽകുന്ന വസ്തുതയാണിത്. തന്മൂലം, നാം ഏതെങ്കിലും കുറ്റം ചെയ്യാനിടവന്നാൽ നമ്മുടെ ശ്രദ്ധ പശ്ചാത്താപത്തിലും പ്രായശ്ചിത്തത്തിലുമായിരിക്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
ആത്മാവ് ശക്തി തേടുന്ന വഴി
അനാഥയായിരുന്നു എസ്തേർ. എന്നാൽ അതീവ സുന്ദരിയും. പിതൃസഹോദരനായ മൊർദെക്കായുടെ സംരക്ഷണയിലാണ് അവൾ വളർന്നത്. മൊർദ
നേരെ വിപരീതം ചെയ്താൽ
അമേരിക്കൻ ടെലിവിഷൻ പരന്പരകളുടെ ചരിത്രത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു കോമഡി ഷോ ആണ് ‘സൈൻഫെൽഡ്’. സാംസ്ക
നമ്മുടെ ദാഹത്തിന്റെ തോതനുസരിച്ച്
ഗുരുകുല വ ിദ്യാഭ്യാസം നടക്കുന്ന കാലം. ഒരിക്കൽ ഒരു ഗുരുവിന് ഒരു ശിഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ശിഷ്യനാണെങ്കിൽ പഠ
ഗാന്ധിജിയുടെ ജീവിതരഹസ്യങ്ങൾ
ഇംഗ്ലണ്ടിലെ പഠനവും സൗത്ത് ആഫ്രിക്കയിലെ ജോലിയും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം കഴിഞ്ഞു 1915ലാണ് മഹാത്മാ ഗാന്ധി ഇന്ത്യയിൽ മ
നാം പന്പരവിഡ്ഢികളോ?
വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
ആത്മാവ് ശക്തി തേടുന്ന വഴി
അനാഥയായിരുന്നു എസ്തേർ. എന്നാൽ അതീവ സുന്ദരിയും. പിതൃസഹോദരനായ മൊർദെക്കായുടെ സംരക്ഷണയിലാണ് അവൾ വളർന്നത്. മൊർദ
നേരെ വിപരീതം ചെയ്താൽ
അമേരിക്കൻ ടെലിവിഷൻ പരന്പരകളുടെ ചരിത്രത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു കോമഡി ഷോ ആണ് ‘സൈൻഫെൽഡ്’. സാംസ്ക
നമ്മുടെ ദാഹത്തിന്റെ തോതനുസരിച്ച്
ഗുരുകുല വ ിദ്യാഭ്യാസം നടക്കുന്ന കാലം. ഒരിക്കൽ ഒരു ഗുരുവിന് ഒരു ശിഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ശിഷ്യനാണെങ്കിൽ പഠ
ഗാന്ധിജിയുടെ ജീവിതരഹസ്യങ്ങൾ
ഇംഗ്ലണ്ടിലെ പഠനവും സൗത്ത് ആഫ്രിക്കയിലെ ജോലിയും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം കഴിഞ്ഞു 1915ലാണ് മഹാത്മാ ഗാന്ധി ഇന്ത്യയിൽ മ
നാം പന്പരവിഡ്ഢികളോ?
വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്
നാം ബാക്കിവച്ചിട്ടു പോകുന്നത്
എത്രയോ ആളുകൾ ഏതെല്ലാം രീതിയിലാണ് ജീവിതത്തിന്റെ ഓരോരോ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത്? പലപ്പോഴും അർഥശൂന്യവും യ
നൂറ് ഒട്ടകങ്ങളും ഒരു മനുഷ്യനും
ഒരിക്കൽ ഒരു യാത്രാസംഘം മരുഭൂമി കടന്ന് ഒരു ചെറിയ പട്ടണത്തിലെത്തി. വിശ്രമിക്കാനായി അവിടെ അവർ കൂടാരമടിച്ചു. ആ സംഘത്ത
നമ്മുടെ കഥാന്ത്യം അറിയുവാൻ
ആറു മക്കളുള്ള ഒരു സ്ത്രീ. ഭർത്താവിനു നല്ല വരുമാനമുള്ള ജോലി. മക്കളെല്ലാം പഠിച്ചു മിടുക്കരായി നല്ല നിലയിൽ. അവരെല്ലാവ
എല്ലാം കരുണാമയമായി മാറിയ ദിനം
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി നേടിയ വനിതയാണു സ്വീഡിഷ് എഴുത്തുകാരി സെൽമ ലേഗർലോഫ് (1858-1940). 1909 ൽ ഈ പുര
ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ
സ്നേഹസമൃദ്ധവും സമാധാനപൂർണവും സന്പന്നവുമായ ഒരു ലോകം. അതായിരുന്നു ആ സ്ത്രീ സ്വപ്നം കണ്ടത്. എന്നാൽ, തന്റെ ചുറ്റിലും കണ
നമ്മുടെ യഥാർഥ സന്പത്ത്
നമ്മുടെ ജീവിതത്തിൽ ദൈവം ഉണ്ടാകുന്പോഴാണ് നാം യഥാർഥത്തിൽ സന്പന്നരാകുന്നത് എന്നതു നമുക്കു മറക്കാതിരിക്കാം. ആ സന്പ
ആത്മാവിനെ മറന്നു ജീവിച്ചാൽ
നാം ജീവിതത്തിന്റെ ഏതു രംഗത്തായാലും അവിടെയെല്ലാം ഉയർച്ച ആഗ്രഹിക്കുന്നവരാണു നമ്മൾ. അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റി
നമ്മുടെ ജീവിതകഥ മാറ്റി എഴുതാൻ
ജിം ഉൗൾസ് തിരക്കഥ എഴുതി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ഒരു ഹോളിവുഡ് സിനിമയാണ് ‘ഫയിറ്റ് ക്ലബ്.’ ഈ സിനിമയിലെ രണ്ടു പ്രധ
സ്നേഹിക്കാൻ വൈകേണ്ട
മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ എന്നും ധാരാളിയായിരുന്ന ഒരു രാജാവ്. ആര് ഏതു കാര്യത്തിനായി സമീപിച്ചാലും തനിക്കു സാധിക്ക
തിരികെ നടക്കാനുള്ള ശക്തി
തിന്മയുടെ വഴി ഉപേക്ഷിച്ചു നന്മയുടെ വഴി നടക്കാൻ ഗാർഡ്നറെ സഹായിച്ചത് എന്താണെന്നോ? ദൈവാനുഗ്രഹം! തന്റെ ദുശീലങ്ങളിൽ
Latest News
മഹാരാജാസ് കോളജിലെ വ്യാജരേഖ വിവാദം; ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി ബിന്ദു
ഗുസ്തിതാരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സമരം മാറ്റിവച്ച് കര്‍ഷകസംഘടനകള്‍
മാർക്ക് "പൂജ്യം', എന്നിട്ടും ആർഷോ പാസായി..! എസ്എഫ്ഐ നേതാവ് വിവാദത്തിൽ
അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി ഫോറസ്റ്റ് ബെഞ്ചിന് വിട്ടു; ഹര്‍ജിക്കാരിയെ വിമര്‍ശിച്ച് കോടതി
വിമര്‍ശിച്ചത് കെ ഫോണ്‍ പദ്ധതിയെ അല്ല, അതിന് പിന്നിലെ അഴിമതിയെ: സതീശന്
Latest News
മഹാരാജാസ് കോളജിലെ വ്യാജരേഖ വിവാദം; ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി ബിന്ദു
ഗുസ്തിതാരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സമരം മാറ്റിവച്ച് കര്‍ഷകസംഘടനകള്‍
മാർക്ക് "പൂജ്യം', എന്നിട്ടും ആർഷോ പാസായി..! എസ്എഫ്ഐ നേതാവ് വിവാദത്തിൽ
അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി ഫോറസ്റ്റ് ബെഞ്ചിന് വിട്ടു; ഹര്‍ജിക്കാരിയെ വിമര്‍ശിച്ച് കോടതി
വിമര്‍ശിച്ചത് കെ ഫോണ്‍ പദ്ധതിയെ അല്ല, അതിന് പിന്നിലെ അഴിമതിയെ: സതീശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top