തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിലെ ടണലിനുള്ളിൽ നിന്നും റോബോട്ടിക് യന്ത്രത്തിലെ കാമറയിൽ പതിഞ്ഞത് കാണാതായ മാരായമുട്ടം സ്വദേശി ജോയിയുടെ ശരീരത്തിന്‍റെ ദൃശ്യങ്ങൾ അല്ലെന്ന് സ്കൂബാ ടീം.

ദൃശ്യങ്ങൾ പതിഞ്ഞെന്ന സംശയത്തിന് പിന്നാലെ സ്കൂബ ടീം ടണലിനുള്ളിൽ രണ്ട് തവണ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ദൃശ്യങ്ങൾ മറ്റെന്തിന്‍റെയോ ആണെന്ന് സ്കൂബ ടീം അറിയിച്ചു. ചാക്കിൽ കെട്ടിയ മാലിന്യത്തിന്‍റെ ദൃശ്യമാണ് പതിഞ്ഞതെന്നാണ് സൂചന. നേരിട്ടുള്ള പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

ടണലിന്‍റെ പത്ത് മീറ്റർ ഉള്ളിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചത്. മാലിന്യ കൂമ്പാരമാണ് എൻഡിആർഎഫ് സംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. തിരച്ചിൽ തുടരുകയാണ്.