സാംസംഗ് വൈസ് ചെയർമാൻ വീണ്ടും അഴിക്കുള്ളിൽ
സാംസംഗ് വൈസ് ചെയർമാൻ  വീണ്ടും അഴിക്കുള്ളിൽ
Monday, January 18, 2021 11:48 PM IST
സിയൂൾ: ദക്ഷിണ കൊറിയൻ ശതകോടീശ്വരനും സാംസംഗ് ഇലക്‌ട്രോണിക്സ് മേധാവിയുമായ ലീ ജേ യംഗ് വീണ്ടും ജയിലിലേക്ക്. അഴിമതിക്കേസിൽ സിയൂൾ ഹൈക്കോടതി രണ്ടരവർഷത്തെ തടവു വിധിച്ചതിനെ തുടർന്നാണു സാംസംഗ് വൈസ് ചെയർമാൻകൂടിയായ യംഗ് ജയിലിലേക്കു മടങ്ങുന്നത്.

സാംസംഗിനെ സംബന്ധിച്ച് ഈ കേസ് പുത്തരിയല്ല. 2015-ൽ കന്പനിയുമായി ബന്ധമുള്ള മറ്റു രണ്ടു കന്പനികളുടെ ലയനത്തിനു സർക്കാർ പിന്തുണ ഉറപ്പാക്കാൻ അന്നത്തെ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക്ക് ഗ്വൻ ഹൈക്കും അടുപ്പക്കാരൻ ചോയ് സൂൻ സിലിനും യംഗ് 70 ലക്ഷം യുഎസ് ഡോളർ കൈക്കൂലി നൽകിയെന്നാണു കേസ്. ഈ ഇടപാടിനെത്തുടർന്നു രാജ്യത്തെ ഏറ്റവും ശക്തരായ ബിസിനസ് ഗ്രൂപ്പിൽ യംഗിന്‍റെ സ്വാധീനം വർധിച്ചു.


സാംസംഗിന്‍റെ വൈസ് ചെയർമാനായിരിക്കെ യംഗിനെ 2017ൽ കോടതി അഞ്ചു വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.