രത്തൻ ടാറ്റയുടെ പ്രശസ്തമായ ഉദ്ധരണികൾ
രത്തൻ ടാറ്റയുടെ പ്രശസ്തമായ ഉദ്ധരണികൾ
Friday, October 11, 2024 3:01 AM IST
☛ ഇരുന്പിനെ നശിപ്പിക്കാൻ അതിനെ ബാധിക്കുന്ന തുരുന്പിനു മാത്രമേ സാധിക്കൂ. അതുപോലെ ഒരു മനുഷ്യനെ നശിപ്പിക്കാൻ അയാളുടെ മനോഭാവത്തിനു മാത്രമേ കഴിയൂ.

☛ മറ്റുള്ളവർ നിങ്ങളെ എറിയുന്ന കല്ലുകൾ ശേഖരിച്ച് ഒരു സ്മൃതിമണ്ഡപം പണിയുക.

☛ ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. തീരുമാനങ്ങൾ എടുത്തശേഷം അവയെ ശരിയാക്കി മാറ്റുകയാണു ഞാൻ ചെയ്യുന്നത്.

☛ എന്‍റെ വികാരങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുകയെന്നതാണു ഞാൻ ചെയ്ത ഏറ്റവും ധീരമായ പ്രവൃത്തി.

☛ നാം ഉപയോഗിക്കാതെപോയ അവസരങ്ങളെക്കുറിച്ച് ഓർത്തിട്ടാവും അവസാനനാളുകളിൽ നമുക്ക് കുറ്റബോധം അനുഭവപ്പെടുക.

☛ കയറ്റവും ഇറക്കവും ജീവിതത്തിൽ വളരെ പ്രധാനമാണ്. കാരണം ഇസിജിയിൽ പോലും നേർരേഖ മരണത്തെ സൂചിപ്പിക്കുന്നതാണ്.

☛ ഭാവിയെക്കുറിച്ച് എനിക്കറിയില്ല. പക്ഷേ എന്തുതന്നെയായാലും അത് എന്നിൽ പോസിറ്റീവ് ആയ ആശ്ചര്യമുളവാക്കും.

☛ വേഗത്തിൽ നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കുക, ദീർഘദൂരം താണ്ടണമെങ്കിൽ ഒരുമിച്ചു നടക്കുക.


☛ തോൽവിയെ ഭയക്കാതിരിക്കുക എന്നതാണ് വിജയത്തിലേക്കുള്ള ഏകമാർഗം.

☛ പരിശ്രമിക്കാതിരിക്കലാണ് ഏറ്റവും വലിയ പരാജയം.

☛ ഭാഗ്യത്തിനു വിടുക എന്നതിലല്ല, തയാറെടുപ്പിലും കഠിനാധ്വാനത്തിലുമാണു ഞാൻ വിശ്വസിക്കുന്നത്

☛ സ്വന്തം വേരുകൾ മറക്കാതിരിക്കുക, അവയെക്കുറിച്ച് അഭിമാനം വച്ചുപുലർത്തുക.

☛ ആശയങ്ങൾ ഉണ്ടായിരിക്കുക എന്നതിലല്ല, അവ നടപ്പാക്കുന്നതിലാണു കാര്യം.

☛ എത്ര കഷ്ടത നേരിട്ടാലും സ്വന്തം മൂല്യങ്ങളും തത്വങ്ങളും ബലികഴിക്കാതിരിക്കുക.

☛ ഒരു ആശയം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് അതിന്‍റെ മൂല്യം കുടികൊള്ളുന്നത്.

☛ നേതാവായിരിക്കുക എന്നതല്ല നേതൃപാടവം, തന്‍റെ കീഴിലുള്ളവരെ പരിപാലിക്കുക എന്നതാണ്.

☛ ജോലിയും വ്യക്തിജീവിതവും ബാലൻസ് ചെയ്തു കൊണ്ടുപോകുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇവ രണ്ടും സമന്വയിപ്പിക്കണം. രണ്ടും അർഥപൂർണവും സന്തുഷ്ടവും ആയിത്തീരുന്പോൾ അവ പരസ്പര പൂരകങ്ങളായി വർത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.