സിനിമാമേഖലയിൽ സ്ത്രീകൾക്കു കൂടുതൽ ഇടം ലഭിക്കുന്നതിനു ശ്രമം വേണമെന്നു രാഷ്ട്രപതി അഭിപ്രായപ്പെട്ടു. 85 പുരസ്കാരജേതാക്കളിൽ സ്ത്രീകളുടെ എണ്ണം വെറും 15 മാത്രമാണെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഫാൽകേ പുരസ്കാരം നേടിയ മിഥുൻ ചക്രവർത്തിയെ രാഷ്ട്രപതി പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.