"കള്ളാക്കുറിച്ചി'യിൽ പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ
 കള്ളാക്കുറിച്ചി യിൽ  പ്രക്ഷുബ്ധമായി  തമിഴ്നാട് നിയമസഭ
Saturday, June 22, 2024 3:34 AM IST
ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യദുരന്തത്തിൽ പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ. സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയുൾപ്പെടെ എഡിഎംകെ എംഎൽഎമാരെ സ്പീക്കർ ഒരു ദിവസത്തേക്കു സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ എംഎൽഎമാരിൽ ചിലരെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചാണ് സഭയ്ക്കു പുറത്തെത്തിച്ചത്.

എന്നാൽ,‌ മുഖ്യമന്ത്രി സ്റ്റാലിന്‍റെ അഭ്യർഥനയെത്തുടർന്ന് സസ്പെൻഷൻ പിന്നീട് സ്പീക്കർ പിൻവലിച്ചു. സഭ ജനാധിപത്യപരമായ രീതിയിൽ നടക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ സഭാ നടപടികളിൽ പങ്കെടുക്കണമെന്നുമാണ് തന്‍റെ നിലപാടെന്നും സ്റ്റാലിൻ പറഞ്ഞു.


സസ്പെൻഷൻ പിൻവലിച്ച് ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് അനുമതി നൽകാമെന്ന് അറിയിച്ചെങ്കിലും പ്രതിപക്ഷ എംഎൽഎമാർ സഭ ബഹിഷ്കരിച്ചു. പുറത്താക്കപ്പെട്ട എഡിഎംകെ അംഗങ്ങളിൽ മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തെ (ഒപിഎസ്) പിന്തുണയ്ക്കുന്നവർ ഉൾപ്പെട്ടിരുന്നില്ല. ഇവർ പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.