ഡോവലും മിശ്രയും തുടരും
ഡോവലും മിശ്രയും തുടരും
Friday, June 14, 2024 3:19 AM IST
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയും തുടരും. കാബിനറ്റ് അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റിയാണ് ഇരുവരുടെയും കാലാവധി നീട്ടിനൽകിയത്.

1968 കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഡോവൽ മൂന്നാം തവണയാണ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് പദവിയിൽ തുടരുന്നത്. 1972 ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് പി.കെ. മിശ്ര. ഇദ്ദേഹം പ്രധാനമന്ത്രിയുടെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയായും പിന്നീട് പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

അജിത് ഡോവൽ ഇന്‍റലിജൻസ് ബ്യൂറോ ഡയറക്‌ടറായും പി.കെ. മിശ്ര കേന്ദ്ര കൃഷിമന്ത്രാലയം സെക്രട്ടറിയായുമാണ് സർവീസിൽനിന്നു വിരമിച്ചത്. മന്ത്രിസഭയിൽ മാത്രമല്ല, ഭരണതലത്തിലും മൂന്നാം മോദിസർക്കാർ വലിയ മാറ്റങ്ങൾ വരുത്തുന്നില്ല എന്നതിന്‍റെ സൂചനയാണ് ഈ നിയമനങ്ങൾ നൽകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.