തൊഴിൽ സമയം പരാമാവധി 14 മണിക്കൂർ വരെയാക്കി ഒരു സംസ്ഥാനം നിയമനിർമാണം നടത്തിയിരുന്നു. ലോകമെന്പാടും എട്ടു മണിക്കൂർ തൊഴിൽ സമയമായി നിജപ്പെടുത്തിയതിനു ശേഷമാണ് 14 മണിക്കൂർ സമയം ഏർപ്പെടുത്തിയത്. എന്നാൽ, കേരളത്തിൽ ജനാധിപത്യപരമായ മാർഗത്തിലൂടെ മാത്രമേ തൊഴിൽ നയം രൂപപ്പെടുത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ എ.എ. റഹീം എംപി അധ്യക്ഷത വഹിച്ചു.