പൊതുതെരഞ്ഞെടുപ്പില്‍ പ്രശ്‌നാധിഷ്ഠിത രാഷ്‌ട്രീയ നിലപാടെന്നു കെആര്‍എല്‍സിസി
പൊതുതെരഞ്ഞെടുപ്പില്‍ പ്രശ്‌നാധിഷ്ഠിത രാഷ്‌ട്രീയ  നിലപാടെന്നു കെആര്‍എല്‍സിസി
Tuesday, March 5, 2024 2:01 AM IST
കൊച്ചി: ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന പ്രശ്‌നങ്ങളോടു സര്‍ക്കാരിന്‍റെയും രാഷ്‌ട്രീയ മുന്നണികളുടെയും പ്രതികരണങ്ങളും നടപടികളും അടിസ്ഥാനമാക്കിയാകും പൊതുതെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കുകയെന്നു കെആര്‍എല്‍സിസി രാഷ്‌ട്രീയ കാര്യസമിതി.

പ്രശ്‌നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരമെന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്ക ജനസമൂഹത്തിന്‍റെ രാഷ്‌ട്രീയ നയം എക്കാലത്തും സ്ഥിരമായ ഒന്നല്ലെന്നും സമിതി പ്രസ്താവനയിൽ അറിയിച്ചു.

കോട്ടയത്ത് ചേര്‍ന്ന കെആര്‍എല്‍സിസിയുടെ സംസ്ഥാന നിര്‍വാഹക സമിതിയും രാഷ്‌ട്രീയ കാര്യസമിതിയും രാഷ്‌ട്രീയ സ്ഥിതി വിലയിരുത്തി. വൈസ് പ്രസിഡന്‍റ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയകാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.


ജാതി സെന്‍സസ്, സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ സമുദായ പ്രാതിനിധ്യത്തിലെ സ്ഥിതിവിവര കണക്കുകള്‍, ലത്തീന്‍ കത്തോലിക്കരുടെ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച തടസങ്ങള്‍, തീരദേശ ഹൈവേ ഉയര്‍ത്തുന്ന പ്രതിസന്ധികള്‍, ഇഡബ്ല്യുഎസ് സംവരണത്തിലെ അപാകതകള്‍, ജെ.ബി. കോശി കമ്മീഷന്‍ ശിപാര്‍ശകള്‍ തുടങ്ങിയവ സര്‍ക്കാരിന്‍റെയും രാഷ്‌ട്രീയ മുന്നണികളുടെയും പരിഗണനയ്ക്കായി ഉന്നയിച്ചിട്ടുണ്ട്. അധികാരത്തിലും ഉദ്യോഗങ്ങളിലും അര്‍ഹവും നീതിയുക്തവുമായ പങ്കാളിത്തവും പ്രാതിനിധ്യവും നിരന്തരം നിഷേധിക്കപ്പെടുന്നതും ഗൗരവമായ പ്രശ്‌നമാണെന്നും കെആര്‍എല്‍സിസി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.