ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: തുടർനടപടികൾ വൈകരുതെന്നു കെസിബിസി ജാഗ്രത കമ്മീഷൻ
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്:  തുടർനടപടികൾ വൈകരുതെന്നു  കെസിബിസി ജാഗ്രത കമ്മീഷൻ
Tuesday, March 5, 2024 1:05 AM IST
കൊച്ചി: ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ച സർക്കാർ ഉത്തരവ് സ്വാഗതാർഹമെന്നു കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷൻ. തുടർ നടപടികൾക്കു കാലതാമസം പാടില്ല.

കമ്മീഷൻ മുഖ്യമന്ത്രിക്കു റിപ്പോർട്ട് സമർപ്പിച്ച് പത്തു മാസമായിട്ടും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചർച്ച ചെയ്യാത്തതിൽ ക്രൈസ്തവസമൂഹത്തിനു ശക്തമായ പ്രതിഷേധമുണ്ട്. വിവിധ സർക്കാർ വകുപ്പുകൾക്ക് കമ്മീഷൻ റിപ്പോർട്ട് നൽകി അഭിപ്രായം ആരാഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടായില്ല. കമ്മീഷൻ റിപ്പോർട്ട് ഇതുവരെയും പൂർണമായി പുറത്തുവിടാത്തതിലും പ്രതിഷേധമുണ്ട്.

ചീഫ് സെക്രട്ടറിക്കു പുറമേ പൊതുഭരണ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാരും അംഗങ്ങളായ പുതിയ സമിതി അർഹിക്കുന്ന ഗൗരവത്തോടെ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കുകയും സത്വരമായ തുടർ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണം. തുടർചർച്ചകളിൽ ക്രൈസ്തവ സമൂഹങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണം.

ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ ലോക്സഭാ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു താത്കാലിക നീക്കമല്ല എന്ന് സർക്കാർ തെളിയിക്കേണ്ടതുണ്ട്.

കേരളത്തിലെ ക്രൈസ്തവസമൂഹം നേരിടുന്ന തുടർച്ചയായ അവഗണനകൾക്കും വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥകൾക്കും പരിഹാരം കണ്ടെത്താനുള്ള ആത്മാർഥമായ നീക്കം ഇനിയെങ്കിലും സർക്കാരിൽനിന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ജാഗ്രതാ കമ്മീഷൻ സെക്രട്ടറി റവ. ഡോ. മൈക്കിൾ പുളിക്കൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.