University News
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബയോ ടെക്നോളജിയിൽ എംഎസ്‌സി
ബയോടെക്നോളജി മേഖലയിൽ രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജി (ആർജിസിബി). ഗവേഷണ പ്രതിഭകൾക്കു വളരാൻ മികച്ച അവസരമാണു ആർജിസിബി വാഗ്ദാനം ചെയ്യുന്നത്. ഇവിടെ ബയോടെക്നോളജി എംഎസ്‌സി കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 30. ജൂണ്‍ 14നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. ഡിസീസ് ബയോളജി, മോളിക്യുലാർ പ്ലാന്‍റ് സയൻസസ്, മോളിക്യുലാർ ഡയഗണോസ്റ്റിക്സ് ആൻഡ് ഡിഎൻഎ പ്രൊഫൈലിംഗ് എന്നീ സ്പെഷലൈസേഷനോടു കൂടിയതാണു പിജി പ്രോഗ്രാം. വെബ്സൈറ്റ്: www.r gcb.res.in. ഫോണ്‍: +91 4712529400, 2347975, 2348753.

പ്രവേശനം

സയൻസ്, എൻജിനിയറിംഗ്, മെഡിസിൻ, ആയുർവേദ, ബിഡിഎസ്, ബിവിഎസ്‌സി, ബിഫാം, ബിഎസ്‌സി അഗ്രിക്കൾച്ചർ എന്നിവയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം. സംവരണ വിഭാഗങ്ങൾക്ക് അഞ്ചു ശതമാനം ഇളവ് അനുവദിക്കും.

പ്രവേശന പരീക്ഷയ്ക്കു രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. പാർട്ട് എയിൽ ജനറൽ നോളജ്, അനലിറ്റിക്കൽ എബിലിറ്റി, റീസണിംഗ് എന്നീ മേഖലകളിൽ നിന്നും 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. പാർട് ബിയിൽ ലൈഫ് സയൻസ്, കെമിസ്ട്രി എന്നിവയിൽ നിന്നും ബിരുദ നിലവാരത്തിലും അടിസ്ഥാന ഗണിതത്തിൽ നിന്നും ഉള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.

100 ചോദ്യങ്ങളിൽ 70 എണ്ണത്തിനു വരെ ഉത്തരം എഴുതാം. ശരി ഉത്തരത്തിന് ഒരു മാർക്കു ലഭിക്കും. തെറ്റിന് കാൽ മാർക്ക് കുറയ്ക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പാറ്റ്ന, റാഞ്ചി, ഭുവനേശ്വർ, ഗോഹട്ടി, കല്യാണ്‍, കോൽക്കത്ത, ഡൽഹി, ലക്നോ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മധുര, നവിമുംബൈ, പൂന എന്നിവിടങ്ങളിൽ വച്ചായിരിക്കും പ്രവേശന പരീക്ഷ.

അപേക്ഷാ ഫീസ് 2000 രൂപ. സംവരണ വിഭാഗങ്ങൾക്ക് 700 രൂപ.
More News