"സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’; വികാരാധീനനായി മമ്മൂട്ടി
Friday, June 28, 2024 9:21 AM IST
നടൻ സിദ്ദീഖിന്‍റെ മകൻ റാഷിന്‍റെ വിയോഗത്തിൽ വികാരാധീനനായി നടൻ മമ്മൂട്ടി. സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ എന്നാ‌യിരുന്നു ഹൃദ‌യം തകർന്നുള്ള മമ്മൂ‌ട്ടിയുടെ കുറിപ്പ്. മമ്മൂട്ടിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് സിദ്ദീഖ്.

അതിനാൽ തന്നെ സിദ്ദീഖിന്‍റെ കുടുംബവുമാ‌യി മമ്മൂട്ടിക്ക് അടുത്ത ബന്ധമാണ്. വിദേശത്ത് ആയിരുന്നതിനാല്‍ മമ്മൂട്ടിക്ക് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

സാപ്പിയുടെ വിയോഗത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ ചലിച്ചിത്ര ലോകത്തെ സഹപ്രവർത്തകരടക്കം നിരവധിപ്പേര്‍ എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു റാഷിന്‍ വിട പറഞ്ഞത്. സിദ്ദീഖിന്‍റെ മൂന്ന് മക്കളിൽ മൂത്തയാളാണ് റാഷിൻ.



സാപ്പി എന്നു വിളിപ്പേരുള്ള റാഷിന്‍റെ വിശേഷങ്ങള്‍ സിദ്ദീഖ് സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ സ്‌പെഷല്‍ ചൈല്‍ഡ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും നിറ സാന്നിധ്യമായിരുന്ന സാപ്പിയുടെ പിറന്നാള്‍ കഴിഞ്ഞ നവംബര്‍ 26-ന് ആഘോഷിച്ചതിന്‍റെ ചിത്രങ്ങളും വീഡിയോകളും സിദ്ദീഖ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.